Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഇന്ത്യാ മുന്നണിയും പൊളിഞ്ഞു; കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു; 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ; ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു

14 FEBRUARY 2024 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യാ മുന്നണിയും പൊളിഞ്ഞു, കോണ്‍ഗ്രസിന്റെ പ്രതീക്ഷയും പൊലിഞ്ഞു. 120 സീറ്റുകളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് ഏറിയാല്‍ അന്‍പത് സീറ്റ് ലഭിച്ചേക്കാം. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ഇന്ത്യാമുന്നണി ശോഷിച്ചു ദുര്‍ബലമായിരിക്കുന്നു. വരുംദിവസങ്ങളിലും സഖ്യം പൊളിയുകയും മുന്നണി തകരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി 300 സീറ്റിനു മുകളില്‍ സ്വന്തമാക്കി മോദി മൂന്നാമൂഴവും ഭരണം തുടരുമെന്ന് വ്യക്തമാണ്.

മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഖദര്‍ ഉപേക്ഷിച്ച് കാഷായമിട്ട് ബിജെപിയില്‍ ചേക്കേറി. നൊടിയിടെ നേരംകൊണ്ട് അശോക് ചവാന്‍ രാജ്യസഭയില്‍ കസേര ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബിജെപി മന്ത്രിസഭയില്‍ കാബിനറ്റ് റാങ്ക് ഉറപ്പാക്കിക്കൊണ്ടാണ് ചവാന്‍ ബിജെപിയുടെ തട്ടകത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. തെലങ്കാനയിലും കര്‍ണാടകത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയെ പിളര്‍ത്താനുള്ള തന്ത്രവുമായാണ് ബിജെപിയുടെ കരുനീക്കങ്ങള്‍.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അല്‍പമെങ്കിലും പിടിയുള്ളത് കേരളത്തിലും കര്‍ണാടകത്തിലും തെലങ്കാനയിലും മാത്രമാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കാം. പരമാവധി 50 സീറ്റില്‍ ഒതുങ്ങുക മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അവസരം ഇത്തണയും ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. കോണ്‍ഗ്രസുമായി വിട്ടുവീഴ്ചയുള്ള സഖ്യം വേണ്ടെന്ന് മതതാ ബാനര്‍ജിയും അരവിന്ദ് കേജരിവാളും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ബംഗാളിലെ 42 സീറ്റുകളിലും തനിച്ചു വിജയിക്കാന്‍ ശേഷിയുണ്ടെന്നും ബിജെപി എത്ര വലിയ സന്നാഹത്തോടെ വന്നാലും ചെറുക്കാന്‍ പ്രാപ്തിയുണ്ടെന്നും മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. ഒന്നര പതിറ്റാണ്ട് ബംഗാള്‍ തനിച്ചു ഭരിച്ചു പാരമ്പര്യമുള്ള പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റ് എന്ന ദക്ഷിണയാണ് മമത കോണ്‍ഗ്രസിന് വച്ചുനീട്ടിയിരിക്കുന്നത്.

തമിഴ് നാട്ടില്‍ സ്റ്റാലിന്‍ നല്‍കുന്ന കാരുണ്യത്തില്‍ കോണ്‍ഗ്രസിന് പരമാവധി നാലു സീറ്റുകള്‍ ദാനം ലഭിച്ചേക്കാം. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലും പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും ഗുജറാത്തിലും ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസ് കച്ചിയടിക്കാനിടയില്ല. മറ്റൊരാള്‍ക്കും നല്‍കാതെ എല്ലാ തനിച്ച് വിഴുങ്ങണം എന്നാഗ്രഹിക്കുന്നവരാണ് ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും. എസ്പിയും ബിഎസ്പിയും തെലുങ്കുദേശവും ജനതാദളുമൊക്കെ പരമാവധി സീറ്റുകളില്‍ വിജയിച്ച് സ്ഥാനപദവികള്‍ ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ് നീങ്ങുന്നത്.

ഇങ്ങനൊരു മുന്നണി 300 സീറ്റുകള്‍ പിടിച്ചാല്‍പോലും അധികാരം കൈയാളും മുന്‍പ് മുന്നണി നാലോ അഞ്ചോ ആയി പിളര്‍ത്താനുള്ള ആളും അര്‍ഥവും ബിജെപിക്കുണ്ട്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കു പകരം പ്രിയങ്കാ ഗാന്ധിയെ പരീക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കവും ഫലപ്രാപ്തി കാണാനിടയില്ല. രാഹുല്‍ ഗാന്ധി അമേഠിയില്‍ ഇനിയൊരുങ്കത്തില്‍ വിജയിക്കനുള്ള സാഹചര്യവും നിലവിലില്ല. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ദേശീയ നേതാക്കളില്‍ ഒരാള്‍ക്കും ഹിന്ദി ബല്‍റ്റില്‍ തനിച്ചുനിന്നു ജയിക്കാവുന്ന സാഹചര്യമില്ലെന്നിരിക്കെ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍ എന്നേ പറയാനാകൂ.

പഞ്ചാബില്‍ കഴിഞ്ഞ ഇലക്ഷനില്‍ ഒന്‍പതു സീറ്റുകളുമായി മാനം രക്ഷിച്ച കോണ്‍ഗ്രസ് അഹങ്കാരം കൊണ്ട് അവിടെ കോണ്‍ഗ്രസിനെ ഇല്ലാതാതാക്കി. ഇത്തവണ ഒരു സീറ്റില്‍പോലും രക്ഷപ്പെടാനുള്ള സാഹചര്യവും സാധ്യതയും കോണ്‍ഗ്രസിനില്ല എന്നതാണ് ഏറ്റവും പരിമിതമായ സാഹചര്യം. പഞ്ചാബിലും ഡല്‍ഹിയിലുമായി 18 സീറ്റുകളില്‍ ആം ആത്മ്മി പാര്‍ട്ടിക്ക് വിജയിക്കാനാകുമെന്നാണ് അരവിന്ദ് കേജരിവാള്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഹൃദയഭൂമി കോണ്‍ഗ്രസിന് നഷ്ടപ്പെട്ട കാലത്തും കോണ്‍ഗ്രസ് തിരിച്ചു വന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. നിലവിലെ സാഹചര്യത്തില്‍ ഹിന്ദി ഭൂമിയില്‍ കോണ്‍ഗ്രസിനു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഏറെ പരിമിതമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാം മാത്രമാണ് കൂടുതല്‍ ലോകസഭാ സീറ്റുകളുള്ളത്. അവിടെയും കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള സാഹചര്യങ്ങള്‍ തുലോം പരിമിതമായിരിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഒഴികെ മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. മൂന്നോ നാലോ ലോക്‌സഭാ മണ്ഡലങ്ങള്‍ മാത്രമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേറെയുമുള്ളത്.

ദക്ഷിണേന്ത്യയില്‍ സംഭവിക്കാവുന്ന തകര്‍ച്ച ബിജെപിയും മോദിയും വടക്കേ ഇന്ത്യയില്‍നിന്ന് തിരികെ പിടിക്കുമെന്നിരിക്കെ കോണ്‍ഗ്രസിന് തിരിച്ചുവരവിനുള്ള യാതൊരു സാഹചര്യങ്ങളും നിലവിലില്ലെന്നു പറയാം. മോദിയും അമിത് ഷായും കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുന്നേറുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഠോ യാത്രകള്‍ക്കോ റോഡ് ഷോകള്‍ക്കോ മോദിയുടെ പ്രഭാവത്തെ തകര്‍ക്കാനാവുന്നില്ല. താഴേത്തട്ടില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബലമാണെന്നതാണ് ആ പാര്‍ട്ടിയുടെ പ്രധാന പരിമിതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (3 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (3 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (4 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (5 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (5 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (6 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (7 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (7 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (7 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (7 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (7 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (7 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (7 hours ago)

Malayali Vartha Recommends