Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കേരളത്തിലെ മാറുമറക്കൽ ലഹളയുടെ പിതൃത്വം കമ്മ്യൂണിസ്റ്റുകാർക്കല്ല .സി പി എം വാദങ്ങളെ പൊളിച്ചടുക്കി ഫേസ് ബുക്ക് പോസ്റ്റ്

13 OCTOBER 2018 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമല പ്രശ്നത്തെ മുൻനിർത്തി കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ നാമജപവുമായി തെരുവിലിറങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോൾ സിപിഎം അതിനെ നിരുത്സാഹപ്പെടുത്താൻ അടവുകൾ പയറ്റുകയാണ് . അതിനായി അവരുടെ ഓശാന പാട്ടുകാർ ഇത്തരം അഭിനവ ചരിത്രകാരന്മാരെയും 'ചപ്ലാക്കൊട്ട'യും ആയി രംഗത്തിറക്കിയിരിക്കുകയാണെന്നാണ് തെക്കും ഭാഗം മോഹന്റെ ഫേസ്ബുക് പോസ്റ്റ്.

ഇന്നത്തെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചില ഭാഗങ്ങളിലായി നടന്ന 'മാറ് മറയ്ക്കല്‍ സമരം' അഥവാ 'ചാന്നാര്‍ കലാപം' സംഘടിപ്പിച്ചതു സിപിഎം ആണെന്നൊരു വാദം ഇപ്പോൾ കേൾക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പിന്നിൽപ്രവർത്തിച്ചത് മതപരിവർത്തനം മാത്രം ലക്ഷ്യമിട്ട് ഇവിടെ എത്തിയ മിഷനറിമാർ ആണെന്നാണ് തെക്കും ഭാഗം മോഹൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്

'മാറുമറയ്ക്കൽ'ലഹള എന്നു ഇന്നു സിപിഎമ്മുകാർ പറയുന്ന' ചാന്നാർ ലഹള' യുടെ പിതൃത്വം അന്നത്തെ പുരോഗമന വാദികൾക്കല്ല. അന്നു അവിടെ പുരോഗമനവാദികൾ തന്നെ ഇല്ല!

ആൾക്കാരെ ഭിന്നിപ്പിച്ചു തൻകാരൃം നേടുക എന്ന കുടിലബുദ്ധിയാണ് മിഷനറിമാർ ഇവിടെ പയറ്റിയത് . 'അയ്യാ വൈകുണ്ഠസ്വാമികളാണ് ഈ ചരിത്ര മുന്നേറ്റത്തിന് പിന്നിൽ എന്ന് പറയുന്നതിലും കഴമ്പില്ല ..ഈ കലാപത്തിൻറെ ആദൃഘട്ടം നടക്കുമ്പോൽ അദ്ദേഹത്തിനു കേവലം 12 വയസാണു! രണ്ടാംഘട്ടം നടക്കുമ്പോൽ അദ്ദേഹം ജീവിച്ചിരുന്നില്ല.1951 ൽ അദ്ദേഹം സമാധി ആയി!
ഈ കലാപത്തിൽ ഒരു ഘട്ടത്തിലും ഒരു ആത്മീയ നേതൃത്വമോ സാന്നിധൃമോ ഉണ്ടായിരുന്നില്ല.ആ ലഹളയ്ക്കു പേരെടുത്തു പറയത്തക്ക തദ്ദേശവാസികളുടെ നേതൃത്വമേ ഉണ്ടായിരുന്നില്ല! മിഷനറിമാരുടെ മാത്രം ഇടപെടൽ ആയിരുന്നു അതിനു പിന്നിൽ!ഇതുപോലെ ആണു വെക്കത്തെ 'ദളവാക്കുള'ത്തിൻറെയും കഥ!

'മാറുമറയ്ക്കൽ'ഒരു ലഹളയായി തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെടും മുമ്പു ഇതു തൻറെ കയ്യുക്കുകൊണ്ടു നടപ്പിൽ വരുത്തിയ ഒരു വിപ്ലവകാരി ഉണ്ട് ..അയാൾ പക്ഷെ കമ്മ്യൂ ണിസ്റ്റുകാരനല്ല... അതുകൊണ്ടുതന്നെ ഇന്ന് സി പി എം പറയുന്ന അർത്ഥത്തിൽ പുരോഗമനവാദിയുമല്ല ..ഇന്തൃയിൽ കമ്മ്യൂണിസ്സം ഉണ്ടാകുന്നതിനും മുൻപ് ഇവിടെ തിരുവിതാംകുറിൽ ഒരു ഒറ്റയാൻറെ തേരോട്ടം നടന്നു ..യുഗപ്രഭാവനായ ആ കർമ്മയോഗി ആണു'ആറാട്ടുപുഴ വേലായുധ പണിക്കർ'!
അദ്ദേഹമാണു തിരുവിതാംകുറിൽ അദൃമായി മാറുമറയ്ക്കലിനു സാഹസം കാട്ടിയത്

തെക്കൻതിരുവിതാംകുറിൽ 'ചാന്നാർ ലഹള' നടന്നതു മുന്നു ഘട്ടങ്ങളിലായാണു ആദൃ ഘട്ടം 1829ൽ ആണു. രണ്ടാംഘട്ടം 1859 ജനുവരിയിൽ! മുന്നാംഘട്ടം 1910ൽ! ആ മുന്നുഘട്ടങ്ങളിലും കലാപം നയിച്ചതു 'പുരോഗമനവാദികൾ' ആയിരുന്നില്ല. LMS മിഷനറിമാരായിരുന്നു.ആദൃഘട്ടം'റിങ്കിൽടാബു' എന്ന മിഷനറിയുടെ നേതൃത്തിലാണു നടന്നത് . മതം മാറുന്ന ചാന്നാത്തികൾക്കു റൗക്ക അണിയാം എന്നൊരു നിയമം രാജാവിൽ നിന്നും അദ്ദേഹം നേടിയെടുത്തു എന്നാൽ അവിടുത്തെ പ്രബലസമുദായമായ നാടാന്മാർ അതു അംഗീകരിക്കാൻ തയ്യാറായില്ല.റൗക്ക അണിഞ്ഞു നിരത്തിലിറങ്ങിയ ചാന്നാട്ടികളെ അവർ ഓടിച്ചിട്ടു പൊതിരെ തല്ലി. ഇതാണു ആദൃഘട്ടം!

ഇതിനിടയ്ക്കാണു ആറാട്ടുപുഴ വേലായുധ പണിക്കരുടെ പ്രഭാവ കാലത്തു കായംകുളം മാർക്കറ്റിൽ ഒരു ഈഴവ സ്ത്രീ റൗക്ക അണിഞ്ഞു വന്നതു സവർണ്ണരെ കോപാകുലരാക്കി! അന്നു ചന്തയിൽ ആധിപതൃം പുലർത്തിയ ഇസ്ലാമിക ഗുണ്ടകൾ ഒരു ഈഴവാത്തിയുടെ സാഹസത്തെ അവിവേകമായി കണ്ടു അവരെ മർദ്ദിക്കുകയും റൗക്ക വലിച്ചൂകീറി അപമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞ പണിക്കർ അനുയായികളുമായി മാർക്കറ്റിൽ ആ സ്ത്രിയെയും കുട്ടി എത്തുകയും ആ ഗുണ്ടകളെ അടിച്ചു നിലംപരിശാക്കുകയും പിന്നീടു സവർണ്ണർ നോക്കി നില്ക്കേ ആ യവതിയെ കൊണ്ടു റൗക്ക ധരിപ്പിക്കുകയും കീറാൻ ചുണയുളളവർ ഉണ്ടെങ്കിൽ വരിൻ എന്നു വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ അതൊരു അഗ്നിയായി മനുഷൃരിൽ ആളിക്കത്തിക്കാൻ അദ്ദേഹം ശ്രമിച്ചില്ല എന്നതാണു ആ കർമ്മയോഗിക്കു പറ്റിയ ദുരോഗം!

 

 

 

എന്നാൽ മിഷനറിമാർക്കു അതിനൂ കഴിഞ്ഞു അവർക്കു പിന്നിൽ അവരുടെ പ്രലോഭനങ്ങളിൽ ആകർഷിക്കപ്പെട്ടു മതം മാറിയ ഒരു സമുഹം ഉണ്ടായിരുന്നു ഒപ്പം പാറപോലെ ഉറച്ചു ബ്രീട്ടീഷ് ഭരണകുടവും ഉണ്ടായിരുന്നു എന്നിട്ടും അവർക്കതു നേടിയെടുക്കാൻ 1829 മുതൽ 1910 വരെയുളള കാലം വേണ്ടി വന്നു!
'മാറുമറയ്ക്കൽ'ലഹളയെക്കുറിച്ചും " വൈക്കത്തെ ദളവാക്കുളം നികത്തിയതിനെക്കുറിച്ചുമെല്ലാം തെക്കുംഭാഗം മോഹൻ തന്റെ അടിമ ഗർജ്ജനങ്ങൾ എന്ന പുസ്തകത്തിൽ വിശദമായി വിവ രിക്കുന്നുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (8 minutes ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (22 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (31 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (37 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (40 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (45 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (52 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (56 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (1 hour ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (9 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

Malayali Vartha Recommends