Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

യു.പി പോലീസ് കൊന്നു തള്ളിയത് ഒരു കൊടും കുറ്റവാളിയെ; കൊന്നുതള്ളിയത് 60 തിലധികം പേരെ; ബി.എസ്.പിയുടെ ജനപ്രതിനിധിയായി രാഷ്ട്രീയ ഗുണ്ടാ; കൊള്ളയും കൊലയും മുഖമദ്രയാക്കിയ വികാസ് ദുബെയെന്ന ഡോണ്‍

10 JULY 2020 11:51 AM IST
മലയാളി വാര്‍ത്ത

യു.പി പോലീസ് കൊന്നു തള്ളിയ വികാസ് ദുബെയെ കൊള്ളയും കൊലയും മുഖമുദ്രയാക്കിയ കണ്‍പൂരിലെ ഡോണ്‍. കൊലപാതകം ഉള്‍പ്പെടെ 60 ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോസ് രജിസ്റ്റര്‍ പോലും ചെയ്ത്ത നൂറുകണക്കിന് വേറെയും കേസുകളുണ്ട്. ചെറുപ്പത്തിലെ തന്നെ തന്നെ സ്വന്തമായി സംഘം രൂപീകരിച്ച് കവര്‍ച്ചയും കൊള്ളയും നടത്തിയാണ് വികാസ് തന്റെ ക്രമിനല്‍ ജീവതം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ വിജയവും തോല്‍വിയും നിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമായിരുന്നു. തോക്കിന്‍ മുനയില്‍ ജനങ്ങലെ നിര്‍ത്തി വോട്ടെടുപ്പുകള്‍ അട്ടിമറിക്കുകപോലും ദുബെ ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗിച്ച് രാഷ്ട്രീയത്തിലും വികസ് ദുബെ ശോഭിച്ചു. സ്വയം ഒരു 'ഡോണ്‍' ആയി പ്രഖ്യാപിച്ചിരുന്ന വികാസ് ചില യുവാക്കക്ക് റോള്‍ മോഡലുമായിരുന്നു.

1995 മുതല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയില്‍ അംഗമാണ് വികാസ് ദുബെ. അതിനുശേഷം അദ്ദേഹം ഒരു ജില്ലാ പഞ്ചായത്തില്‍ അംഗമായി. ഒപ്പം സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 20 വര്‍ഷത്തിനിടയില്‍, രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം എല്ലാ കേസുകളിലും വികാസ് കുറ്റവിമുക്തനാക്കപ്പെട്ടു. 2001 യില്‍ ബി.ജെ.പിയുടെ സഹമന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വികാസ്. നിരവധി പോലീസുക്കാര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ വച്ചായിരുന്നു ഈ കൊലപാതകം. പക്ഷേ ഈ കേസില്‍ പോലും തെളിവുകളുടെ അഭാവത്തില്‍ ഇയള്‍ ശിക്ഷിക്കപ്പെട്ടില്ല. അതെ വര്‍ഷം തന്നെയാണ് കാണ്‍പൂരിലെ താരചന്ദ് ഇന്റര്‍ കോളേജിന്റെ അസിസ്റ്റന്റ് മാനേജര്‍ സിദ്ധേശ്വര്‍ പാണ്ഡെയെയും റംബാബു യാദവ് എന്നയാളെയും ഇയാള്‍കൊലപ്പെടുത്തിയത്. 2004 ലെ കേബിള്‍ വ്യവസായി ദിനേശ് ദുബെ കൊലപാതകക്കേസില്‍ പ്രതിസ്ഥാനത്ത് വികാസിന്റെ പേരായിരുന്നു. 2018 ല്‍ വികാസ് സ്വന്തം ബന്ധുവായ അനുരാഗിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി ജയിലിലായി. ജയിലില്‍ വച്ചു നടന്ന ഗുഢാലോചനയില്‍ അനുരാഗിനെ വധിക്കുകയും ചെയ്തു. ഈ കേസില്‍ വികാസ് ഉള്‍പ്പെടെ നാലു പേര്‍ പ്രതികളാണ്.

കൊപാതകങ്ങള്‍ക്ക് പുറമേ അധധീകൃതമായി കര്‍ഷകരുടെത് ഉള്‍പ്പെടെയുള്ള ഭൂമി ഇയാള്‍ ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി ഗുണ്ടായിസം കാണിച്ച് വോട്ട് കച്ചവടവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ വലിയൊരു രാഷ്ട്രീയ സംരക്ഷണം ഇയാള്‍ക്ക് കിട്ടിയിരുന്നു. ഒരു ബി.ജെ.പി മന്ത്രിയെ കൊലപ്പെടുത്തിയതിനെ ശേഷവും 20 വര്‍ഷകാലം സ്വതന്ത്രമായി അയാള്‍ ജീവിച്ചതും അതിന് തെളിവാണ്. പോലീസിനോ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനൊ ഇയാളെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പോലീസില്‍ നിന്നും ഇയാള്‍ക്ക് സഹായം ലഭിച്ചിരുന്നു. കണ്‍പൂരില്‍ എട്ടു പോലീസുകള്‍ ഇയാളുടെയും കൂട്ടാളികളുടെയും വെടികൊണ്ട് മരിച്ചപ്പോള്‍ പോലീസ് റെയ്ഡിനെ കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായി വികാസ് സമ്മതിച്ചിട്ടുണ്ട്. യു.പി പോലീസിനുണ്ടായ കടുത്ത അഭിമാനശതമായിരുന്നു ഈ സംഭവം. ഇതിന്റെ പരിണിത ഫലമായിയാണ് കോടതിക്ക് മുന്നില്‍ പോലും എത്തിക്കാന്‍ നില്‍ക്കാതെ ഇയാളെ വെടിവച്ചുകൊല്ലാനുള്ള യു.പി പോലീസിന്റെ നീക്കത്തിന് പിന്നില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും: ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്  (22 minutes ago)

ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..  (24 minutes ago)

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ  (35 minutes ago)

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ  (37 minutes ago)

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (50 minutes ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (55 minutes ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (1 hour ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (1 hour ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (1 hour ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (1 hour ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (1 hour ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (1 hour ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (2 hours ago)

Malayali Vartha Recommends