Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുകളിൽ 'ഇച്ച' ഉണ്ട്! പ്രവാസിയുടെ കുടുംബം തകർത്ത് കാമുകൻ: 25 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്ത എടിഎം കാർഡുമായി ഒളിച്ചോട്ടം: നടുക്കുന്ന വെളിപ്പെടുത്തലുമായി പ്രവാസിയുടെ സഹോദരൻ

22 JULY 2023 02:52 PM IST
മലയാളി വാര്‍ത്ത

കാസർഗോഡ് പ്രവാസി യുവാവിന്റെ ഭാര്യ ഒളിച്ചോടിപ്പോയ സംഭവത്തിൽ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. കാഞ്ഞങ്ങാട് സ്വദേശി സഫാന എന്ന വീട്ടമ്മയാണ് ശ്രീഹരി എന്ന യുവാവുമായി ഒളിച്ചോടിപ്പോയത്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മൂന്നു വയസ്സുള്ള മകനെയും, ബിസിനസുകാരനായ ഭർത്താവിനെയും ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. 25 ലക്ഷം രൂപ ഡെപ്പോസിറ്റ് വരുന്ന എടിഎം കാർഡുമായായിരുന്നു ഒളിച്ചോട്ടം.

ഇതിന്‌ ശേഷം സഫാന സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ വളരെ മോശപ്പെട്ട രൂപത്തിൽ ചിത്രീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്റുകളും അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിഷയത്തിൽ വലിയ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവ് ദിൽഷാദിന്റെ സഹോദരൻ യൂനൂസുമായുള്ള അഭിമുഖവും വീട്ടിലെ, സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്ത് അറിയിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

സഹോദരന്റെ വാക്കുകൾ പ്രകാരം ശ്രീഹരിയുമായി സഫാനക്ക് വിവാഹത്തിന് മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അത് മറച്ചുകൊണ്ടുള്ള വിവാഹമായിരുന്നു നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. സഹോദരന്റെ വാക്കുകൾ ഇങ്ങനെ... വിവാഹത്തിനു മുമ്പ് ഞങ്ങൾ അറിഞ്ഞിരുന്നില്ല എങ്കിലും വിവാഹത്തിനു ശേഷം ഒരിക്കൽ ഞങ്ങൾ ഇത് അറിയുകയും അന്ന് സഫാനക്ക് ഞങ്ങൾ ഇക്കാര്യത്തിൽ താക്കീത്, നൽകുകയും മാപ്പ്കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഈ വിഷയത്തിൽ ഞങ്ങൾക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ല.

സഫാനയുടെ വീട്ടിൽ താമസിക്കുന്നത് ഭർത്താവിന്റെ ഉമ്മ മാത്രമാണ് . പക്ഷെ സഫാനയുടെ ഭർത്താവിന്റെ ഉമ്മയോട് മൂന്ന് വയസ്സുള്ള മകൻ മുകളിൽ ഒരു 'ഇച്ച' ഉണ്ട് എന്ന് പറഞ്ഞതിൽ നിന്നാണ് ഇപ്പോഴുള്ള കാര്യങ്ങൾ അറിഞ്ഞത് എന്നും അദ്ദേഹം പറയുന്നു. വീടിന്റെ മുകളിലേക്കാണ് ശ്രീഹരി വരികയും പോകുകയും ചെയ്തിരുന്നത്. അയാളുടെ വസ്ത്രങ്ങളും മുകളിലേക്ക് വന്ന ശ്രീഹരിക്ക് താഴേക്ക് ഇറങ്ങി പോകാൻ തുണികൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കയറു പോലത്തെ സാധനവും എല്ലാം റൂമിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മുകളിലുള്ള സ്വിമ്മിംഗ് പൂളും മറ്റും അവർ ഉപയോഗിച്ചിരുന്നു എന്നും ആ ഭാഗങ്ങളിലുള്ള ക്യാമറ ഇയാൾ വരുന്ന ദിവസങ്ങളിൽ ആ സമയമാകുമ്പോൾ ഓഫ് ആകുന്നതും ശ്രദ്ധയിൽ പെടുകയും ചെയ്തു. അതോടൊപ്പം തന്നെ ഭർത്താവിന്റെ മാതാവ് ഒരിക്കൽ മുകളിൽ വച്ച് അയാളെ കാണുകയും ചെയ്തിട്ടുണ്ട്. അതിനെ തുടർന്നാണ് തന്റെ മക്കളോട് ഇക്കാര്യം ആ മാതാവ് വെളിപ്പെടുത്തിയത്.

 

ഒളിച്ചോടുന്നതിന്റെ രണ്ട് ദിവസം മുമ്പ് അയാൾ തലനാരിഴക്ക് വീടിന് അരികിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ഒളിച്ചോട്ടം സംഭവിച്ചത്. എന്തായാലും പണം കൊണ്ടും സ്നേഹം കൊണ്ടും ഒരു തരത്തിലുള്ള കുറവുകളും അറിയിക്കാതെയാണ് ദിൽഷാദ് എന്ന പ്രവാസി ഭർത്താവ് സഫാനയെയും മകനെയും സംരക്ഷിച്ചിരുന്നത് എന്നത് ആ വീടും പരിസരവും മറ്റും നാട്ടുകാർക്ക് മനസിലാക്കി കൊടുക്കുന്നുണ്ട്.

സഫാന തനിക്ക് സംഭവിച്ച അബദ്ധങ്ങളും തെറ്റുകളും എല്ലാം കുടുംബത്തിന് മുൻപാകെ ഒളിച്ചോടും മുമ്പ് വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം കുടുംബക്കാരും ഒന്നിച്ചുള്ള സംസാരങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. സംസാരിച്ചതിൽ നിന്നും അഞ്ചു വർഷത്തോളമായി സഫാന സ്വന്തം ഭർത്താവിനെ വഞ്ചിക്കുകയായിരുന്നു എന്നാണ് സഫാന വെളിപ്പെടുത്തിയത്.

ശ്രീഹരിയുമായി ഭർത്താവ് ഉണ്ടാക്കിക്കൊടുത്ത വീട്ടിൽ തന്നെ പലപ്രാവശ്യം കണ്ടുമുട്ടിയിരുന്നു എന്നും ഇനി ഭർത്താവിനെ വഞ്ചിക്കാൻ കഴിയില്ല എന്നും എനിക്ക് ഭർത്താവുമായുള്ള ബന്ധം വേണ്ട എന്നും സഫാന തുറന്നു പറയുകയും ചെയ്തു. അതിനു ശേഷം ദിൽഷാദ് തന്നെയാണ് നിനക്ക് വേണ്ടത് നീ ചെയ്യുക എന്ന് പറഞ്ഞതും അവർ ഒളിച്ചോടിയതും. പക്ഷേ അതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഭർത്താവിന്റെ വീട്ടുകാരെ മോശമാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് സഫാന അപ്ലോഡ് ചെയ്തത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (28 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends