Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...


മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...


  സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം... തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...

മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ...അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും.; ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെടുത്താനും , സ്വന്തമാക്കാനും കഴിയാത്തവ; പ്രണയത്തിന്‍റെ തൂവാനത്തുമ്പികൾ പാറിപ്പറന്നിട്ട് 35 വർ‍ഷം; ഇന്നും പെയ്തുതോരാത്ത ആ പ്രണയ മഴ!

31 JULY 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം: വീഡിയോ സോംഗ് എത്തി...

ആശകൾ ആയിരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി; ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം

നേരായ് വീരായ് വീരം പോര്; ഫോക് , റോക്ക് ജോണറിൽ ധീരം പ്രൊമോസോംഗ് എത്തി; പ്രേക്ഷക മനസുകൾ കീഴടക്കി ഗാനം

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

പ്രണയകാവ്യം പോലെ പത്മരാജന്റെ തൂലികയിൽ നിന്നും ഒഴുകിയെത്തിയ തിരക്കഥ അഭ്രകാവ്യമായപ്പോൾ മലയാളത്തിന് തൂവാനത്തുമ്പികൾ എന്ന എക്കാലത്തേക്കും ഓമനിക്കാനുള്ള ഒരു നനുത്ത പ്രണയമാണ് പ്രേക്ഷകനിലേക്ക് എത്തിയത് . കാലഘട്ടങ്ങൾ എത്ര കഴിഞ്ഞിട്ടും ഇന്നും തൂവാനത്തുമ്പികളും ക്ലാരയും ജയകൃഷ്ണനും മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മുപ്പത്തിയഞ്ചു വർഷം പിന്നിടുമ്പോഴും അന്ന് പെയ്ത മഴ തോർന്നിട്ടില്ല.... ഇനിയും പെയ്തുകൊണ്ടേയിരിക്കും.

 

തലമുറകൾ എത്ര പിന്നിട്ടാലും ക്ലാര എന്നും മലയാളിക്ക് തന്റെ പ്രണയസങ്കല്പമായി തന്നെ നിറം മങ്ങാതെ നിൽക്കുന്നു. കാരണം പ്രണയം എല്ലായിപ്പോഴും വ്യത്യസ്തമാണ്.. അതിന് എല്ലായിപ്പോഴും ഒരു പുതുമയുമുണ്ടാകും. സിനിമയിൽ പ്രണയത്തിനൊപ്പം രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.

എന്നാൽ, അവസാനിക്കാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് ഒരു റെയിൽവേ സ്റ്റേഷനിൽ അതവസാനിക്കുന്നത്.ആ ചോദ്യം ഇതായിരിക്കും.. ജയകൃഷ്ണനെ ക്ലാര നിരസിച്ചതെന്തിന്? ഇതിനോടകം ഞാനുൾപ്പടെ നിങ്ങളുൾപ്പടെ ഒരുപാടുപേരുടെ ആ ചോദ്യം, ആ ചോദ്യത്തിന് എവിടെയോ ഒരു മരുപടി അശ്വതി പ്രശാന്ത് എന്ന ആൻ ഇൻകംപ്ലീറ്റ് പോയെട്രി എന്ന ഇൻസ്റ്റ അക്കൊണ്ടിൽ നിന്നും കിട്ടിയത് പോലെ തോന്നി...

Dear മദർ സുപ്പീരിയർ,


ഉത്തരം കിട്ടാത്ത ഒരു നൂറ്ചോദ്യങ്ങൾ കൻട്രാക്കിന്റെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് നമ്മൾ അവസാനമായി കണ്ടുപിരിഞ്ഞത്. അതിനൊക്കെയുള്ള ഉത്തരങ്ങൾ അനുഭവങ്ങളിലൂടെ ഇതിനോടകം ലഭിച്ചിരിക്കും എന്നെനിക്കുറപ്പുണ്ട് . എന്റെ തീരുമാനത്തിന്റെ ആഴവും, വ്യാപ്തിയും, അതിന് നമ്മുടെ രണ്ടുപേരുടെ ജീവിതത്തിലുമുള്ള പ്രാധാന്യവും ഇന്ന് കൻട്രാക്ക് മനസ്സിലാക്കിയിരിക്കും.

രാധയുമായുള്ള വിവാഹം കഴിഞ്ഞെന്നറിഞ്ഞു. ഞാൻ പറയാറില്ലേ, ആദ്യമായിട്ട് മോഹംതോന്നുന്ന ആളിനെതന്നെ ജീവിതംമുഴുവൻ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമുള്ളവർക്കെ സാധിക്കൂ . രാധ നല്ല കുട്ടിയാണ്. നിങ്ങൾക്ക് അവളോടുള്ള പ്രണയവും, അവൾക്ക് നിങ്ങളോടുള്ള വിശ്വാസവുമാണ് നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പ്, അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്.

 

 

 

 

എനിക്ക് ലഭിക്കാതെപോയ സ്വാതന്ത്രത്തിലേക്കും, സാധിക്കാതെപോയ ആഗ്രഹങ്ങളിലേക്കുമുള്ള ടിക്കറ്റായിരുന്നു മദർ സുപ്പീരിയറിന്റെ ആ കത്ത്, അതെനിക്ക് സമ്മാനിച്ച നിങ്ങൾക്കുള്ള എന്റെ സമ്മാനമാണ് ഈ പുതിയജീവിതം.

ഞാൻ മറ്റെന്തിനേക്കാളും വിലമതിക്കുന്നത് സ്വാതന്ത്രമാണ്. നമ്മൾ ആദ്യമായി അടുത്തറിഞ്ഞ ദിവസം ഒന്നും പറയാതെ ഞാൻ ഇറങ്ങിപ്പോയതും അതുകൊണ്ടാണ്. നിങ്ങളുടെ വിവാഹവാഗ്ദാനം എന്റെ സ്വാതന്ത്രത്തിനുമേലുള്ള വിലങ്ങായി മാറുമെന്ന് ഞാൻ ഭയന്നിരുന്നു. അതിലുപരി ഒരു കുറ്റബോധത്തിന്റെ നിഴയിൽ ഉടലെടുത്ത അപക്വമായ തീരുമാനത്തിന്പുറത്ത് നിങ്ങളെ സ്വന്തമാക്കാൻ ഞാൻ തയ്യാറായിരുന്നില്ല. നിങ്ങളുടെ വികാരളുടെ പ്രക്ഷുബ്ധ പാത്രമാവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

 

എന്തായാലും നശിക്കും, ആശതീർന്നാ മരിക്കണം.
കാണാത്തലോകങ്ങളിലേക്ക് സഞ്ചരിക്കണം, പുതിയ മനുഷ്യരെ അറിയണം, ജീവിതം ആസ്വദിക്കണം എന്നുമാത്രമായിരുന്നു കുറച്ചുനാൾ മുൻപ്‌വരെയുള്ള എന്റെ ലക്ഷ്യം. എന്നാൽ ഇന്ന് എന്റെ ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കുമെല്ലാം ഒരു പുതുരൂപം കൈവന്നിട്ടുണ്ട് : എന്റെ കുഞ്ഞിനും അദ്ദേഹത്തിനും ഒപ്പം . ഞാൻ ഇവിടെ സന്തുഷ്ടയാണ്. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിലും ഞാൻ അഭിമാനിക്കുന്നു.

മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉള്ളത്കൊണ്ട് ചിലപ്പോഴൊക്കെ ഞാൻ നിങ്ങളെ ഓർക്കാറുണ്ട്.
ഒരു പ്രണയത്തിന്റെയും നിറം നൽകാത്ത നമ്മുടെ ആത്മബന്ധത്തെ അതിന്റെ പുതുമയോടും, ദൃഢതയോടും എന്നും മനസ്സിൽ സൂക്ഷിക്കുന്നു. മണ്ണാർത്തൊടിയിൽ രാധയോടും കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷമായി ജീവിക്കുന്ന നിങ്ങളെ മനസ്സുകൊണ്ട് ഞാൻ കാണുന്നു.

 

 

 

 

 

പല മുഖങ്ങൾ ജീവിതത്തിൽ കടന്നു വന്നപ്പോഴും ഈ മുഖം മറക്കരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ശരീരത്തിനും, ഇന്ദ്രിയങ്ങൾക്കും അപ്പുറം നമ്മെ പരസ്പരം ബന്ധിക്കുന്ന ആ മഴ നനയാൻ കൊതിക്കാറുണ്ട്.
അവസാനമായി കണ്ടപ്പോൾ കണ്ണുകളിലൂടെ കൈമാറിയ വാക്കുകളിലെ നഷ്ടപ്പെടലിന്റെ വേദനയും, സ്നേഹത്തിന്റെ തിരിച്ചുവിളികളും ഇനി കേൾക്കില്ലെന്നറിയാം. അതിനാൽ മൗനത്തിൽ പരസ്പരം സംസാരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് ഇനിയൊരിക്കലും പരസ്പരം കാണാൻ ഇടവരാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന.

ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെടുത്താനും , സ്വന്തമാക്കാനും കഴിയാത്തവ. പരസ്പരം എല്ലാമെല്ലാം ആയിരുന്നിട്ടും അപരിചിതരായി പിരിയാൻ തീരുമാനിക്കപ്പെട്ട നമ്മുടെത്പോലെ.
കത്ത് ലഭിക്കുന്ന അഡ്രസ്സിൽ എന്നെ തിരയണ്ട, നിങ്ങൾക്കെന്നെ കണ്ടെത്താൻ കഴിയില്ല. ഒരു കണ്ടുമുട്ടൽ ഞാൻ ആഗ്രഹിക്കുന്നുമില്ല.

 

ഇന്നും ഞാൻ സ്വതന്ത്രയാണ്, ആശക്കൊത്ത് ജീവിക്കുന്നവൾ.നിങ്ങളുടെ അത്രയും പ്രിയപ്പെട്ട നഷ്ടമായി തുടരാനാണ് എനിക്കിഷ്ടം, കൈയ്യെത്തി പിടിക്കാനാവാത്ത അഭിനിവേശമായി നിലനിൽക്കാൻ. ഭ്രാന്തന്റെ കാലിലെ ചങ്ങലയുടെ ഒറ്റക്കണ്ണിയോട് മാത്രം ബന്ധമുള്ള ആ ഉണങ്ങാത്ത മുറിവായ്‌ തുടരാൻ സസ്നേഹം ക്ലാര ഇങ്ങനെ അവസാനിക്കുന്നു ആ വരികൾ. പ്രണയം മഴയായി പെയ്തിറങ്ങിയപ്പോൾ ജയകൃഷ്ണനും ക്ലാരയും നനുത്ത ഓർമ്മകളായി നിങ്ങള്കക്കിടയിൽ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി; കള്ളുഷാപ്പില്‍ വച്ച് വിദേശമദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള പക  (1 hour ago)

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം  (1 hour ago)

ഡ്രില്ലിംഗ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ബസിനു കുറുകേ ഒരു കാര്‍ വന്നപ്പോള്‍ ഹോണ്‍ അടിച്ചു; ഹോണ്‍ ജാം ആയി;അമിത വേഗത്തില്‍ എത്തി ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍  (3 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു; പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ  (3 hours ago)

ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകി; ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം  (3 hours ago)

ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഡോണള്‍ഡ് ട്രംപ്  (3 hours ago)

കാന്തള്ളൂരില്‍ 77 കാരിയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ബംഗാളിലെ കൂട്ട ബലാത്സംഗത്തില്‍ വിവാദ പരാമര്‍ശവുമായി മമതാ ബാനര്‍ജി  (4 hours ago)

ഷാഫി പറമ്പിലിനെതിരായ മര്‍ദനത്തില്‍ പ്രതികരണവുമായി കോഴിക്കോട് റൂറല്‍ എസ്പി  (4 hours ago)

വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ജിടെക്സ് ഗ്ലോബല്‍ 2025- കെഎസ് യുഎമ്മില്‍ നിന്നും 35 സ്റ്റാര്‍ട്ടപ്പുുകൾ പങ്കെടുക്കും  (4 hours ago)

ശബരിമലയുടെ പേരില്‍ നടന്ന വ്യാപക പിരിവ് തട്ടിപ്പ് അന്വേഷിക്കണം; അതില്‍ പണം ആര്‍ക്കൊക്കെ ലഭിച്ചു എന്നത് അന്വേഷണവിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (4 hours ago)

കോർ ബാങ്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ മോഡസ് ഇൻഫർമേഷൻ സിസ്റ്റംസിനെ യു എസ് ടി ഏറ്റെടുത്തു  (4 hours ago)

ഒരുപാട് സമ്പാദിക്കണം എന്നുണ്ട്; ഇപ്പോൾ വരുമാനം നല്ല നിലയിൽ നിലച്ചു; സിനിമ അഭിനയം തുടരണമെന്നാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

Malayali Vartha Recommends