Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

ദിലീപ് സിനിമാ തിരക്കിലേക്ക് കടക്കുകയാണ്... എല്ലാം എഴുതികണക്ക് കൂട്ടിയ നിലയിലാണ് കാര്യങ്ങൾ മുൻപോട്ട് പോങ്ങുന്നത്'... 'തേടിയവള്ളി കാലിൽ ചുറ്റി'എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു... വിചാരണ കോടതി ജഡ്ജി സ്വയം ഒഴിയാൻ തയ്യാറാകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര

04 SEPTEMBER 2022 03:39 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വിചാരണ നടപടികൾ തുടങ്ങുന്നതിന് മുൻപ് പ്രോസിക്യൂഷന്‌റെയും അതിജീവിതയുടേയും ഭാഗത്ത് നിന്ന് പുതിയ നീക്കവും ഉണ്ടായി. നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട വിചാരണ നടപടികൾ ആരംഭിച്ചപ്പോഴും വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന് ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ആവർത്തിച്ചിരുന്നു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവതയും വാദിച്ചു. എന്നാൽ ജഡ്ജി മാറണമെന്ന ആവശ്യത്തെ എതിർത്ത് പ്രതിഭാഗവും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും അതിജീവിത ഉൾപ്പെടെ കോടതി മാറ്റം ആവശ്യപ്പെട്ടിട്ടും നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജി സ്വയം ഒഴിയാൻ തയ്യാറാകാത്തതിന് പിന്നിൽ ദൂരൂഹത ഉണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ഉറപ്പിച്ച് പറയുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

'നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ്. സി ബി ഐ കോടതിയിൽ വാദം കേട്ടുകൊണ്ടിരുന്ന കേസ് വിചാരണ കോടതി ജഡ്ജായിരുന്ന ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് പോയപ്പോൾ ആ കേസും കൂടെ കൊണ്ടുപോകുകയായിരുന്നു. കേസ് പ്രിൻസിപ്പിൽ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി രജിസ്റ്റാർ ഉത്തരവും നൽകി. ഇതിനെതിരെ അതിജീവിത ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്'. 'വിചാരണ കോടതി ജഡ്ജിക്ക് കീഴിൽ നീതി ലഭിക്കില്ലെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. കാരണം തുറന്ന് കോടതിയിൽ വാദം നടന്നാൽ അതിനുള്ള മറുമറുന്ന് കണ്ടുപിടിക്കാനും കള്ളത്തരങ്ങൾ ഉണ്ടാക്കാനും വാദിഭാഗം തയ്യാറാകും എന്നുള്ളത് കൊണ്ടാണ്'. 'ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണ കോടതി ജഡ്ജി ഒരു ഹർജി നൽകിയിരിക്കുകയാണ്. ഒരു മുഴം മുന്നേ എറിഞ്ഞത് പോലെയാണിത്. ആറ് മാസം കൂടി വിചാരണയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്'. 'ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് രഹസ്യവാദം കേൾക്കാമെന്ന് ജഡ്ജി അംഗീകരിച്ചത്. അത് അന്ന് ദിലീപിന്റെ വക്കീൽ എതിർത്തു. അന്ന് നിശിതമായി ഹൈക്കോടതി ദിലീപിന്റെ അഭിഭാഷകനെ വിമർശിച്ചു.

നിങ്ങൾക്കെന്താണ് ഇതിൽ കാര്യം എന്നായിരുന്നു കോടതി ചോദിച്ചത്. രഹസ്യവാദം ഇപ്പോൾ പരസ്യമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയല്ലേ ഇത്'. 'സമയബന്ധിതമായി ഈ കേസ് തീർക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് സിനിമാ തിരക്കിലേക്ക് കടക്കുകയാണ്. എല്ലാം എഴുതികണക്ക് കൂട്ടിയ നിലയിലാണ് കാര്യങ്ങൾ മുൻപോട്ട് പോങ്ങുന്നത്'. 'തേടിയവള്ളി കാലിൽ ചുറ്റി'എന്ന് വിചാരണ കോടതി ജഡ്ജിയെ കുറിച്ചുള്ള ഒരു പരാമർശമുള്ള ഓഡിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. അത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ സ്വയം ഒഴിയാൻ വിചാരണകോടതി തയ്യാറാവേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഇപ്പോൾ സുപ്രീം കോടതിയേയും സമീപിച്ചിരിക്കുകയാണ്'. 'നിരവധി ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ ഉയർന്നത്. എന്നിട്ടും അവർ സ്വയമേ ഒഴിയാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല, നിയമവിദഗ്ദർ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതിജീവിത പോലും ഈ ജഡ്ജ് വേണ്ടെന്ന് വ്യക്തമാക്കിയിട്ടും അവർ ജഡ്ജിയായി തുടരുന്നതിലും കേസുമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും എന്തൊക്കെയോ ദുരൂഹതകൾ ഉടലെടുക്കുന്നുണ്ടെന്ന് തന്നെയാണ് നിയമവിദഗ്ദരടക്കം ചൂണ്ടിക്കാട്ടുന്നതെന്നും ബൈജുകൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends