Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

തലകള്‍ ഉരുളാന്‍ പോകുന്നത് ആരുടെയെല്ലാം....ബാര്‍ക്കോഴയില്‍ നേരറിയാന്‍ സിബിഐ വരുമോ

24 JANUARY 2016 02:50 AM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ബാര്‍ക്കോഴ കേന്ദ്ര സര്‍ക്കാരിന് നിര്‍ണ്ണായക സ്വാധീനമുള്ള ഒരു ഏജന്‍സിഅന്വേഷിച്ചേക്കുമെന്ന് അറിയുന്നു, ബാര്‍ക്കോഴയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ എംഎല്‍എയും പികെ രാജുവും ചേര്‍ന്ന് സമര്‍പ്പിച്ച കേസില്‍ കേരള ഹെക്കോടതി തിങ്കളാഴ്ച വിധി പറയും.
വിജിലന്‍സില്‍ വിശ്വാസം നഷ്‌പ്പെട്ടെന്ന ജസ്റ്റിസ് കെമാല്‍പാഷയുടെ നിരീക്ഷണം നിയമലോകം അതീവ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ബാര്‍ക്കോഴ അന്വേഷണം കേന്ദ്രത്തിന്റെ കൈയിലെത്തിയാല്‍ മന്ത്രി കെ ബാബു തീര്‍ത്തും ബുദ്ധിമുട്ടിലാകും. എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വിഷമിക്കുകയാണ് മന്ത്രി കെ ബാബു.സീസറുടെ ഭാര്യ വിശുദ്ധയായിരിക്കണമെന്ന ഒരൊറ്റ പരാമര്‍ശമാണ് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയിലേക്ക് വഴി തെളിച്ചത്.
പി.ജയരാജനെതിരായ കേസ് സിബിഐ മൂപ്പിക്കും, കൊല്ലപ്പെട്ട കതിരൂര്‍ മനോജ്
ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. തക്കസമയത്ത് ഇടതുവീര്യം കൂട്ടാന്‍പോന്ന അവസാന പിടിവള്ളിയായി അവര്‍ക്ക് ബാബുവിഷയം. ഇതോടെ പോരാളിയായത് ബിജു രമേശാണ്. അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തെ അഭിനന്ദിക്കാതെ വയ്യ. എങ്കിലും വി എസ് ശിവകുമാറാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനി അടുത്ത നമ്പര്‍.
കതിരൂര്‍ മനോജ് കേസില്‍ സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ ഘടകത്തിന്റെ ജില്ലാ സെക്രട്ടറി പ്രതിയാകുമെന്നു സി.ബി.ഐ അന്വേഷണമാരംഭിച്ചപ്പോള്‍തന്നെ വ്യക്തമായിരുന്നു. അതു സി.പി.എമ്മിനെ വല്ലാതെ ഭയപ്പെടുത്തുകയും ചെയ്തു. അതാണ് പ്രതിയാക്കുംമുമ്പുതന്നെ മുന്‍കൂര്‍ ജാമ്യംതേടി രണ്ടുതവണ കോടതിയെ സമീപിക്കാന്‍ ജയരാജനെ പ്രേരിപ്പിച്ചത്. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന്റെ ജില്ലാ നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐ പ്രതിയാക്കിയതിനെ തുടര്‍ന്നുള്ള അനുഭവങ്ങള്‍ പാര്‍ട്ടിയുടെ മുന്നിലുണ്ട്.
കതിരൂര്‍ മനോജ് കേസില്‍ ജയരാജന് അപ്രതീക്ഷിതമായി ഒരു പിന്തുണ ലഭിച്ചു അത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനില്‍നിന്നായിരുന്നു. പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയുടെ നിലപാടുകളോട് ശക്തമായി വിയോജിക്കുമ്പോഴും ആ കേസിലെ രാഷ്്രടീയം ചൂണ്ടിക്കാട്ടിയാണ് വി.എസ്. രംഗത്തെത്തിയത്. കോണ്‍ഗ്രസ് ബി.ജെ.പി ബാന്ധവത്തിന്റെ പുതിയ വഴിതുറക്കലായിഅദ്ദേഹം കതിരൂര്‍ കേസിനെ വ്യാഖ്യാനിച്ചു.
ഇതോടെ സി.പി.എം. ഒറ്റക്കെട്ടായി എന്ന പ്രതീതി എല്‍.ഡി.എഫിനു പകര്‍ന്ന ആശ്വാസം ചെറുതല്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ അവതരിപ്പിക്കുന്നതിനെ പിന്താങ്ങുന്നവരില്‍ പ്രമുഖനാണ് ജയരാജന്‍. ഇതേ ജയരാജന് അനുകൂലമായാണ് വി.എസ്. രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്നലെ മറ്റൊരു കേസ് വരേണ്ടതായിരുന്നു. പ്രതിപക്ഷനേതാവാണ് അതിന്റെ ഹര്‍ജിക്കാരന്‍. പാറ്റൂര്‍ ഭൂമി ഇടപാടിലെ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി കേസെടുക്കണമെന്നതായിരുന്നു വി.എസിന്റെ ആവശ്യം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കേ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ജേക്കബ് തോമസിന്റെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വജ്രായുധമായി മാറുമോ എന്നാണ് അറിയേണ്ടത്. രണ്ടാഴ്ചക്കുളളില്‍ കോടതി ഈ കേസ് പരിഗണിക്കും.
തൃശൂര്‍ വിജിലന്‍സ് കോടതി കെ.ബാബുവിനെതിരേ എഫ്.ഐ.ആര്‍ എടുക്കാന്‍ ആവശ്യപ്പെട്ട ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെട്ട വി.എസ്. ആഞ്ഞടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ്. യു.ഡി.എഫ് ഭയക്കുന്ന ഒരു റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ വരാനുണ്ട്. സോളാര്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടാണത്. അതില്‍ പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് യു.ഡി.എഫ്. നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അതാണു പ്രതിപക്ഷത്തുള്ളവര്‍ വിശുദ്ധരല്ലെന്നു സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ കേസ് പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മാണിക്ക് സീസറെങ്കില്‍ ബാബുവിന് അര്‍ജ്ജുനന്റെ ഗാണ്ഡീവമാണ് വില്ലനായത്. അവസാനം വരെ പിടിച്ച് തൂങ്ങിയ ബാബുവിന് ഇടിത്തീപോലായിരുന്നു കോടതി വിധി. നേരിട്ട് കേട്ടില്ല കോടതി വിധി എന്നു പറയുന്ന അദ്ദേഹം തക്കസമയത്ത് മാണിയെയും സുധീരനെയും കുത്തുന്നുമുണ്ടായിരുന്നു. മാണിയുടെ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന സുധീരന്‍ ബാബുവിന്റെ രാജിയാണ് നല്ലതെന്ന് പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ബാര്‍ക്കേസ് സിബിഐക്ക് വിടുകയാണെങ്കില്‍ അത് കൈയില്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്ന പശ്ചാത്തലത്തില്‍.
ഇത്തരത്തില്‍ ഇടതും വലതും നെറികെട്ട നാറിയ രാഷട്രീയം കളിക്കുന്നത് കണ്ടുമടുത്ത് ജനം തിരിച്ച് പ്രതികരിക്കുമെന്നും ആ കലക്കവെള്ളത്തില്‍ കാര്യം നടത്താമെന്നുമാണ് അമിത് ഷായും വെള്ളാപ്പള്ളിയും കുമ്മനവും കണക്കുകൂട്ടുന്നത്. ജനവിധിക്കായി കാത്തിരിക്കുക തന്നെ കാരണം അവരാണല്ലോ യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍. എന്തുകൊണ്ടും അത്യന്തം കലുക്ഷിതമാണ് രംഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (7 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (7 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (8 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (8 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (8 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (10 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (11 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (12 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (12 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News