Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

ഗൾഫ് മാഫിയയുടെ മദ്യക്കടത്തിൽ ചതിക്കപ്പെടുന്നത് പ്രവാസികൾ...! ഞെട്ടൽ മാറാതെ പ്രവാസ ലോകം

09 DECEMBER 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

മദ്യക്കടത്തിന് ഇരയായി ജയിലിലടക്കപ്പെടുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സൗദി അറേബ്യയിലെ വിവിധ ജയിലുകളിലാണ് മദ്യേലാബിയുടെ വലയിൽ കുടുങ്ങി പിടിയിലായി തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഡ്രൈവർ ജോലി ചെയ്യുന്നവരാണ് പലപ്പോഴും ചതിക്കപ്പെടുന്നത്. ബഹ്റൈൻ പാലം വഴി മദ്യക്കടത്ത് നടത്തി പിടിയിലായവർ നിരവധിയുണ്ട് സൗദി കിഴക്കൻ പ്രവിശ്യയിലെ ജയിലുകളിൽ. 

തൃശൂർ സ്വദേശിയായ ഗൃഹനാഥെൻറ ദയനീയ കഥയാണ് അൽ അഹ്സ ജയിലിൽനിന്ന് പുറത്തുവരുന്ന അവസാന സംഭവം. ദുബൈയിൽനിന്ന് ജിദ്ദയിലേക്ക് വന്ന ട്രക്കിെൻറ ഡ്രൈവറാണ് സുഹൃത്തിെൻറ കൊലച്ചതിക്ക് ഇരയായത്. കുടുംബത്തിെൻറ പ്രാരബ്ധം തീർക്കാൻ ദുബൈയിൽ എത്തിയയുടൻ വിസ കൊടുത്ത സുഹൃത്തിനാൽതന്നെ വഞ്ചിതനായ കഥയാണത്. അൽ അഹ്സ ജയിൽ സന്ദർശിച്ച സാമൂഹിക പ്രവർത്തകൻ നാസർ മദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇരയുടെ ദൈന്യതയും മദ്യലോബിയുടെ ക്രൂരതയും വ്യക്തമാക്കുന്നതാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇത് കൊലച്ചതിയാണ്, സുഹൃത്തിെൻറ കൊലച്ചതി...
കഴിഞ്ഞ ദിവസം സെൻട്രൽ ജയിൽ സന്ദർശനം നടത്തിയപ്പോഴാണ് ആളെ കണ്ടത്. അതിനുമുമ്പുതന്നെ പത്രപ്രവർത്തകരായ പല സുഹൃത്തുക്കളും ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. പ്രോസിക്യൂഷൻ ഓഫിസിൽ അന്വേഷിച്ചപ്പോൾ ആൾ ജയിലിൽ ഉണ്ടെന്നും ഫയൽ ക്രിമിനൽ കോടതിക്കു കൈമാറിയെന്നും അറിഞ്ഞു. ഫയൽ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഏതായാലും ഇത്തവണത്തെ സന്ദർശനത്തിൽ ആളെ നേരിൽ കാണണമെന്ന് വിചാരിച്ചിരുന്നു. അദ്ദേഹത്തിെൻറ മകളും പിതാവിനെ കണ്ടു വിശേഷങ്ങൾ പങ്കുവെക്കണമെന്നു പറഞ്ഞു നാട്ടിൽനിന്നും ബന്ധപ്പെട്ടിരുന്നു.

പൊലീസുകാരോടൊപ്പം മാതൃകാ സെല്ലിലെ പള്ളിയിൽ എത്തിയപ്പോൾ മലയാളികളായ തടവുകാരിൽ കുറച്ചുപേരെ അവർ കൊണ്ടുവന്നിരുന്നു. എല്ലാവരോടും കുശലം പറഞ്ഞു വിഷയത്തിൽ സൂചിപ്പിച്ച ആളുടെ പേര് ചോദിച്ചു. ഉടൻ ഞാനാണ് എന്ന് പറഞ്ഞു കൈപൊക്കി. എങ്കിൽ ഇങ്ങോട്ടു അടുത്ത് വരൂ എന്ന് പറഞ്ഞ് അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു. നാട്ടിൽനിന്നും ദുബൈയിലേക്ക് എത്തിയിട്ട് 45 ദിവസമേ ആയുള്ളൂ. കടബാധ്യതകൾ തീർക്കാമെന്ന ആഗ്രഹത്തിലാണ് നാട്ടുകാരനും പരിചയക്കാരനുമായ ഷാജി എന്ന് വിളിക്കപ്പെടുന്ന മുഹമ്മദ് റാഫി നൽകിയ ഹെവി ഡ്രൈവർ വിസയുമായി അയാളുടെ അടുത്തേക്ക് തന്നെ എത്തിയത്. ആദ്യത്തെ ട്രിപ് ജിദ്ദയിലേക്ക്. വിസ നൽകിയ ആൾ ഏഴായിരം റിയാൽ ആണ് ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. ജിദ്ദ ഓട്ടം പോകാൻ തയാറായി വണ്ടി ലോഡ് കയറ്റി നെസ്‌ലെയുടെ ക്രീമാണ് ലോഡ്. ദുബൈ ബോർഡർ കഴിഞ്ഞു സൗദി ബോർഡറായ ബത്തയിലേെക്കത്തി. വാഹനം സ്കാനിങ്ങിനിട്ടു. അപ്പോൾതന്നെ കസ്റ്റംസ് ചോദിച്ചു വിസ്കി ഉണ്ടോ? ഉടൻ നമ്മുടെ ആൾ പറഞ്ഞു ഇല്ല.

ഒരു പീസ് വണ്ടിയിൽനിന്ന് എടുത്താൽ എെൻറ തല വെട്ടിക്കോ. കാരണം, അങ്ങനെ ധൈര്യമായി പറയുന്നത് അത്രക്ക് ഉറപ്പാണ് വണ്ടിയിൽ വിസ്കി ബോട്ടിൽ ഇല്ല എന്നുള്ളത്. വാഹനം പരിശോധന കഴിഞ്ഞ് വണ്ടിയുടെ വെള്ളം നിറക്കുന്ന ടാങ്ക് അവർ പൊളിച്ചു. അതിനകത്ത് നൂറ്റി അമ്പതോളം ബോട്ടിൽ റെഡ് ലേബൽ. അതോടെ ൈകയിൽ വിലങ്ങുവീണു. കസ്റ്റംസ് ജയിലിൽനിന്ന് പ്രോസിക്യൂഷൻ ഓഫിലെത്തി. തുടർന്ന് സെട്രൽ ജയിലിലും. ക്രിമിനൽ കോടതിയിൽ തെൻറ നിരപരാധിത്വം ബോധിപ്പിച്ചു. എന്നാൽ, ഒരു സാധനം ആരുടെ കൈയിൽനിന്നും പിടിച്ചുവോ അയാളാണ് അതിനുത്തരവാദി എന്ന നിയമത്തിനു മുന്നിൽ അയാൾ കുറ്റവാളിയാണ്. ആറുമാസം തടവ് വിധിച്ചിട്ടുണ്ട്.

ഇത്തരം കേസിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ചെറിയ ശിക്ഷയാണിത്. എന്നെ ചതിച്ചത് അവനാണ്. അവനാണ് ഇതിൽ കുപ്പി വെച്ചത്. എനിക്കറിയുമെങ്കിൽ ഞാൻ വണ്ടി എടുക്കില്ലായിരുന്നു. കസ്റ്റംസ് ചെക്കിങ്ങിൽ ബോട്ടിൽ കണ്ടയുടൻ ഞാൻ എന്നെ ജിദ്ദയിലേക്ക് വിട്ട ഷാജിയെ വിളിച്ചു. നീ ഇതിനകത്ത് വെള്ളം കേറ്റിയോ? ഉടൻ അയാൾ പറഞ്ഞു വീട്ടിലേക്കു വിളിച്ചുപറയരുത്. ഞാൻ അത് ശരിയാക്കാം. വീട്ടിലേക്കു വിളിച്ചുപറയുമ്പോൾ തമ്പാക്കാണ് പിടിച്ചതെന്നു പറയണം. പേക്ഷ, അദ്ദേഹം വീട്ടിലേക്കു വിളിച്ചു ഭാര്യയോട് പറഞ്ഞു ഞാൻ ചതിക്കപ്പെട്ടു.

കാര്യങ്ങൾ ഇന്നതുപോലെയൊക്കെയാണ്. അവരുടെ കുടുംബവും മക്കളും അറിയുന്നവരെല്ലാം പറയുന്നു ഇല്ല അയാൾ അങ്ങനെ ചെയ്യില്ല. മാതൃകാ സെല്ലിലെ പള്ളിക്കുള്ളിൽ നിന്നും വാചാലനായ ആ മനുഷ്യൻ അറിഞ്ഞു അത് ചെയ്യില്ല എന്ന് സംസാരത്തിൽ ബോധ്യപ്പെട്ടു. പ്രോസിക്യൂഷനോട് കുടുംബം പറഞ്ഞതനുസരിച്ചു ആ കാര്യം സൂചിപ്പിച്ചിരുന്നു. ഇങ്ങനെ എത്ര സാധുക്കൾ കുടുങ്ങുന്നു. അറിഞ്ഞുകൊണ്ട് വിസ കൊടുത്തു കൊണ്ടുവന്നവൻതന്നെ ചതിക്കുകയായിരുന്നു.

ഭദ്രമായി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വെള്ള ടാങ്കിൽ സെറ്റു ചെയ്തുവെച്ച നിലയിലാണ് അത് കണ്ടെത്തിയത്. ഇതാണ് കൊലച്ചതി. ജീവിതഭാരം ഇറക്കിവെക്കാൻ പ്രവാസലോകത്തേക്കു വന്നെത്തിയ സാധുവായ ഈ മനുഷ്യനോട് തൃശൂർ ജില്ലയിലുള്ള സുഹൃത്തു ചെയ്തത് കൊലച്ചതിയാണ്. അതിെൻറ അനന്തരഫലം അനുഭവിക്കുന്നത് ഈ മനുഷ്യനും അദ്ദേഹത്തിെൻറ കുടുംബവും. കച്ചവടക്കാരൻ അടുത്ത ഇരക്കായി ചൂണ്ടയിട്ട് നിൽക്കുന്നുണ്ടാകും. ഈ സാധുവായ മനുഷ്യന് എത്രയും വേഗം ജയിൽ മോചിതനാകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.

ദമ്മാം-ബഹ്റൈൻ കേന്ദ്രീകരിച്ച് മലയാളികളുൾപ്പെടുന്ന മദ്യക്കടത്തു ലോബിയുടെ കഥ നേരേത്ത ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസത്തിലെ നിലവിലെ പ്രതിസന്ധികളും മറ്റും തൊഴിലില്ലാത്തവരെ മദ്യലോബിയുടെ കെണിയിലേക്ക് ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു കുടുംബം ബഹ്റൈൻ കോസ്വേയിൽ പിടിയിലായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അവർ അറിഞ്ഞുകൊണ്ട് തന്നെ മദ്യക്കടത്തിന് കൂട്ടു നിൽക്കുകയായിരുന്നു. കുടുംബസമ്മേതം നാട്ടിൽ പോകാൻ വിമാനടിക്കറ്റിന് കാശില്ലാത്തതിനെ തുടർന്നാണ് ഭാര്യയും ഭർത്താവും മക്കളും തങ്ങൾ സഞ്ചരിച്ച വാഹനത്തിൽ മദ്യം കടത്താൻ തയാറായത് എന്ന് അേന്വഷണത്തിൽ വ്യക്തമായിരുന്നു. പിടികൂടുന്ന മദ്യത്തിെൻറ അളവിനനുസരിച്ചാണ് ശിക്ഷ. വർഷങ്ങൾ നീളുന്ന ജയിൽവാസവും ലക്ഷക്കണക്കിന് റിയാൽ പിഴയും ലഭിച്ച നിരവധി മലയാളികൾ സൗദി ജയിലുകളിലുണ്ട് എന്ന് സാമൂഹികപ്രവർത്തകനും പരിഭാഷകനുമായ നാസർ മദനി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (17 minutes ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (22 minutes ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (51 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (1 hour ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (2 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (2 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (10 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (10 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (10 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (11 hours ago)

Malayali Vartha Recommends