Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

ചൈനയ്ക്കെതിരെ തുറന്നയുദ്ധം... ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ്

09 APRIL 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ മരുന്നുകൾക്ക് പകരം ഇന്ത്യൻ മരുന്നുകൾ; വ്യാപകമായ മാറ്റത്തിന്റെ സൂചന നൽകിയത് അഫ്ഗാൻ ബ്ലോഗർ

ചൈനയ്ക്കെതിരെ തുറന്ന യുദ്ധം നിലപാടുകളിലൂടെ പ്രഖ്യാപിക്കുകയാണ് ചില ലോകരാജ്യങ്ങള്‍. ആദ്യം അമേരിക്ക, ഇപ്പോള്‍ ഫിന്‍ലന്‍ഡ്.
ചിലത് ചൈന വരുത്തിവയ്ക്കുന്നതാണ്. മറ്റു ചിലത് അമേരിക്കന്‍ നിലപാടുകളും. ചൈന ഈ പോക്ക് പോയാല്‍ ശരിയാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിയെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ചൈനയ്ക്ക് നന്നായി അറിയാം. എന്നിട്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ രണ്ടു തവണ പരിശോധിക്കണം, ചൈനീസ് മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് ഫിന്‍ലന്‍ഡ് പറയുമ്പോള്‍ ഗൗരവത്തോടെ നാം ഈ വിഷയത്തെ സമീപിക്കേണ്ട സമയമാണ്.

ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ് വ്യക്തമാക്കികഴിഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവില്‍ നിന്നും 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 230,000 റെസ്പിറേറ്റര്‍ മാസ്‌കുകളും വിമാനമാര്‍ഗം ഹെല്‍സിങ്കിയിലെത്തിച്ചിരുന്നു. എന്നാല്‍ ഈ മാസ്‌കുകള്‍ ആശുപത്രി അന്തരീക്ഷത്തില്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ഉപകരിക്കില്ലെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. അതേ സമയം, ഈ മാസ്‌കുകള്‍ വീടുകളിലും മറ്റും ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നും ഇത്തരത്തില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ ഇറക്കുമതി ചെയ്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഫേസ്മാസ്‌കുകള്‍ അങ്ങേയറ്റം കുഴപ്പം നിറഞ്ഞതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വിലകുത്തനെ ഉയരുന്നുമുണ്ട്. വാങ്ങുന്നതിന് മുന്‍കൂട്ടി അഡ്വാന്‍സും നല്‍കണം.സ്പെയിന്‍, നെതര്‍ലന്‍ഡ്‌സ്, തുര്‍ക്കി, ഓസ്ട്രേലിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയ ഫേസ്മാസ്‌കുകള്‍ തിരികെ അയച്ചിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ടു തവണ പരിശോധിക്കണമെന്നും ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഫിന്‍ലന്‍ഡ് ഇറക്കുമതി ചെയ്ത മാസ്‌കുകളുടെ വില വെളിപ്പെടുത്തിയിട്ടില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 400 കോടി യൂറോയാണ് രാജ്യത്ത് നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 600 ദശലക്ഷം യൂറോ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി മാറ്റിവച്ചതാണ്.ദിവസം 2,00,000 മാസ്‌കുകള്‍ വീതം നിര്‍മിക്കാന്‍ രാജ്യത്തെ മൂന്ന് കമ്പനികളുമായി കരാര്‍ ഏര്‍പ്പെട്ടതായി ഫിന്‍ലന്‍ഡ് അറിയിച്ചു. ദിനംപ്രതി ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിറേറ്റര്‍ മാസ്‌കുകളുമാണ് ഫിന്‍ലന്‍ഡിന് വേണ്ടത്. രാജ്യത്തിന്റെ പല ഭാഗത്തും ഇവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (1 hour ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (1 hour ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (2 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (2 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (2 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (3 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (3 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (4 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (4 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (6 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (6 hours ago)

Malayali Vartha Recommends