Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

പച്ചയ്ക്ക് കത്തിക്കും ചൈനയെ... കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് , ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും...

18 APRIL 2020 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ഈ കെട്ടകാലം തീരുന്നതോടെ ചൈനയുടെ  കാര്യം തീരും. ആ സൂചന നല്‍കി കഴിഞ്ഞു. ട്രംപും പോംപിയോയും പിന്നെ ഇന്ത്യയും. ഇനിയൊരു അവസാനം കാണാതെ പിന്നോട്ടില്ല. കൊറോണയ്ക്ക് ശേഷം വരുന്നത് പുതിയ ലോകമാണ്. ഇവിടെ ചൈനയെ കെട്ടുകെട്ടിക്കും എന്ന ഉഗ്രശപഥവുമായി ട്രംപും പോംപിയോയും ഇറങ്ങിക്കഴിഞ്ഞു. കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.

കൊറോണ വൈറസിന്റെ ഉത്ഭവവും കൈകാര്യം ചെയ്യലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിലിലേക്ക് നീങ്ങുകയാണ്. കൊറോണയ്ക്ക് കാരണമായെന്ന് ആരോപിക്കുന്ന വുഹാന്‍ ലബോറട്ടറിയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം അനുവദിക്കണമെന്ന് ലാബിലേക്ക് പ്രവേശിക്കാന്‍ വിദഗ്ധരെ അനുവദിക്കണമെന്നയുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു. ചൈനയിലെ കോവിഡ്19 മരണങ്ങളുടെ കാര്യത്തിലും ട്രംപ് പൊട്ടിത്തെറിച്ചു.

ചൈന നുണപറയുകയാണെന്നും ഇവിടത്തെ മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നുമാണ് ട്രംപ് പറയുന്നത്. ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ സംഭവിച്ചത് ചൈനയിലാണെന്നും ഈ കണക്കുകള്‍ അവര്‍ മറച്ചുവെച്ചിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വുഹാന്‍ വന്യജീവി വിപണിയില്‍ നിന്ന് വന്നതല്ല, മറിച്ച് ആ നഗരത്തിലെ ഒരു ലബോറട്ടറിയില്‍ നിന്നാണെന്ന ഒരു ഔട്ട്‌ലിയര്‍ സിദ്ധാന്തത്തെ പോംപിയോയുടെ പ്രസ്താവന എടുത്തുകാണിക്കുന്നുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ച യുഎസ് ഉദ്യോഗസ്ഥര്‍ 2018 ജനുവരിയില്‍ തന്നെ ലാബിലെ സുരക്ഷയും മാനേജ്മെന്റ് ബലഹീനതകളും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി വാഷിംഗ്ടണിലേക്ക് നയതന്ത്ര കേബിളുകള്‍ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊറോണ വൈറസിന്റെ ജീനോം വിശകലനം ചെയ്യുന്നത് മനുഷ്യരാണെന്നും അശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്ന വുഹാനിലെ വൈറോളജി ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്രംപ് ഈ സിദ്ധാന്തത്തിന് വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ ഉത്തേജനം നല്‍കി, വിദ്ഗധരുടെ ഈ നിഗമനം ശരിയാണെന്ന് തോന്നുവെന്നും ചൈനക്കെതിരെ സജീവമായ അന്വേഷണം വേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

ഞങ്ങള്‍ കണ്ടെത്താന്‍ പോകുകയാണ്. എനിക്ക് പറയാന്‍ കഴിയുന്നത്: അത് എവിടെ നിന്ന് വന്നാലും ചൈനയില്‍ നിന്നാണ് എന്നും ട്രംപ് പറഞ്ഞു. പിന്നീട് ബ്രീഫിംഗില്‍ യുഎസിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥന്‍ ആന്റണി ഫൗസി വൈറസ് രൂപകല്‍പ്പന ചെയ്തതായുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു.

മാത്രവുമല്ല ചൈനയുടെ ആക്രികച്ചവടം ഇനി നടക്കില്ല. പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്തെ മുഖ്യ ഇലക്ട്രോണിക് സാധന നിര്‍മ്മാതാകാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചര്‍ച്ചയായിരുന്നു. കാരണം പല രാജ്യങ്ങളും ഇനി ചൈനയുമായി കച്ചവട ബന്ധങ്ങള്‍ തുടരില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന കാലമാണ് താന്‍ മുന്നില്‍കാണുന്നത്. ട്രംപാണെങ്കില്‍ ചൈനയുടെ അന്ത്യവിധി നടത്താന്‍ കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (3 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (12 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (14 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (15 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (29 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (35 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (37 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (47 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (1 hour ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends