Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'റഷ്യ - യുക്രെയ്ൻ' യുദ്ധം അവസാനിപ്പിക്കാൻ മോദിയുടെ കൈകൾ.. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക...യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്..

11 FEBRUARY 2023 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വര്ഷത്തോട് അടുക്കുകയാണ്..എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. യുദ്ധത്തിൽ ഇരു രാജ്യങ്ങളിലേയും സൈന്യക ഉദ്യോഗസ്ഥരടക്കം നിരവധിപേർ മരിച്ചു, കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. നിരവധി നഗരങ്ങൾ ഇന്നും ഇരുട്ടിലാണ്. മോസ്‌കോയുടെ സൈനിക വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയെയും ക്രിമിയയെയും ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പെട്ടെന്നുള്ളതും തീവ്രവുമായ സൈനിക വർദ്ധനവ്.അപ്പോഴും ഇവിടെ ഈ യുദ്ധത്തിൽ ഇന്ത്യാ എടുക്കുന്ന തീരുമാനം എന്താകുമെന്നുള്ളത് വലിയൊരു ചർച്ച വിഷയം തന്നെയാണ്, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുശ്രമത്തേയും സ്വാഗതം ചെയ്യുമെന്ന് പ്രതികരിച്ച് അമേരിക്ക ഇപ്പോൾ രംഗത്ത് വരികയാണ്..

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചർച്ചകൾ സംബന്ധിച്ച ചോദ്യത്തോടാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനെ ബോധ്യപ്പെടുത്താൻ മോദിക്ക് ഇനിയും സമയമുണ്ടോ എന്ന ചോദ്യത്തിനാണ് സമാധാനത്തിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.''യുദ്ധം അവസാനിപ്പിക്കാൻ പുട്ടിന് ഇനിയും സമയമുണ്ട്.മോദിക്ക് പുട്ടിനെ ബോധ്യപ്പെടുത്താം. സമാധാന ശ്രമത്തിനായി ഏതു നീക്കം നടത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുവാദമുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളെ യുഎസ് സ്വാഗതം ചെയ്യുന്നു'' ജോൺ കിർബി പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ വാർഷികത്തിന്, യുക്രെയ്‌നിന്റെ അയൽരാജ്യമായ പോളണ്ട് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പുട്ടിനുമായി മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ലീഡർഷിപ്പ് മീറ്റിങ്ങിൽ യുദ്ധം അവസാനിപ്പിക്കന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനെ യു എസ് സ്വാഗതം ചെയ്തിരുന്നു. ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.'യുക്രൈനിലെ മനുഷ്യർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏക കാരണം പുടിനാണ്. അദ്ദേഹം യുക്രൈന്റെ ഊർജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിടുകയാണ്. വൈദ്യുതി മേഖല തകർത്ത് യുക്രൈൻ ജനതയെ ഇരുട്ടിലാക്കാൻ ശ്രമിക്കുയാണ്.'- ജോൺ കിർബി പറഞ്ഞു. അതേസമയം, യുക്രൈനിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങൾ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിർത്ത് റഷ്യ വീണ്ടും രംഗത്തെത്തി.

 

ഇത് യുദ്ധം അന്തമായി നീളുന്നതിന് കാരണമാകുമെന്ന് റഷ്യ കുറ്റപ്പെടുത്തി.അതേസമയം, റഷ്യ ശക്തമായ മിസൈൽ ആക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അറിയിച്ചു. കൂടുതൽ ആയുധം ലഭ്യമാക്കാനായി യൂറോപ്യൻ യൂണിയൻ നേതാക്കളെ സന്ദർശിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യാത്ര തിരിച്ചതിനു പിന്നാലെയാണ് റഷ്യയുടെ കനത്ത ആക്രമണം. യുക്രെയ്നിലെ ഊർജനിലയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ കനത്ത മിസൈൽ ആക്രമണം.71 ക്രൂസ് മിസൈലുകളും 35 എസ് 300 മിസൈലുകളും 7 ഇറാൻ നിർമ്മിത ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സേനാ മേധാവി വലേറി സലുഷ്നി പറഞ്ഞു.

 

61 ക്രൂസ് മിസൈലുകളും 5 ഡ്രോണുകളും യുക്രെയ്ൻ വെടിവച്ചുവീഴ്‌ത്തി. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണം രാജ്യത്തെ വിറപ്പിച്ചു. പല മേഖലകളിലും വൈദ്യുതിബന്ധം തകർന്നു. സാപൊറീഷ്യയിൽ ഒരു മണിക്കൂറിനുള്ളിൽ 17 മിസൈലുകളാണ് പതിച്ചത്. 6 പ്രവിശ്യകളിൽ വൈദ്യുതി ഇല്ലാതായി. 4 താപവൈദ്യുതി നിലയങ്ങൾ പൂർണമായി തകർന്നതായി ഊർജ കമ്പനിയായ ഉക്രെനെർഗോ അറിയിച്ചു. ഹർകിവിൽ 8 പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി വന്ന 10 മിസൈലുകൾ തകർത്തതായി മേയർ വിതാലി ക്ലിറ്ചോക്കോ പറഞ്ഞു. കീവിൽ ചുരുങ്ങിയത് മൂന്നിടത്ത് സ്ഫോടനം നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (11 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends