Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

നീണ്ടമുടിയുമായി മറ്റു പെണ്‍കുട്ടികളെ പോലെ നടക്കാന്‍ അവള്‍ക്കും ആഗ്രഹമുണ്ട്; പത്തു വര്‍ഷമായി; ഒരു ആണ്‍കുട്ടിയായി ജീവിക്കുകയാണവള്‍; 'ബച്ചാ പോഷി' യുടെ ഇരയായി

23 APRIL 2018 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ചേച്ചിമാരും അനുജത്തിയും ഉള്‍പ്പെടെ മറ്റ് അഞ്ചു സഹോദരിമാരുള്ള അഫ്ഗാനിസ്ഥാന്‍കാരിയാണ് സതാര. എന്നാല്‍ പത്തു വര്‍ഷമായി സിതാര ആണ്‍കുട്ടിയായിട്ടാണ് ജീവിക്കുന്നത്. ആണ്‍തരിയില്ലാത്ത അവളുടെ മാതാപിതാക്കള്‍ അവളെ 'മകനെ' പോലെ കരുതാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്.

പരമ്പരാചാരമായ 'ബച്ചാ പോഷി' യുടെ ഇരയാണ് സിതാര. ആണ്‍കുട്ടിയെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയാണ് ഇവള്‍. ആണ്‍കുട്ടിയെ പോലെ വേഷമിട്ട് നടക്കുക മാത്രമല്ല. ഗോത്രാധിപത്യമുള്ള രാജ്യത്ത് സഹോദരിമാരെയും മാതാപിതാക്കളെയും സംരക്ഷിക്കുകയെന്നതും, അവരെ പോറ്റി പുലര്‍ത്താന്‍ പിതാവിനെ സഹായിക്കുക തുടങ്ങി ഒരു മകന്‍ കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമായിരുന്നോ ആ ജോലികളെല്ലാം ആണ്‍വേഷം കെട്ടിയ ഈ പെണ്‍കുട്ടിയും നിര്‍വ്വഹിക്കുന്നതാണ് ആചാരം. തന്റെ നസ്സിലെ സ്വപ്നങ്ങളും പ്രതീക്ഷകളും മാറ്റി വെച്ച് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുഴുവന്‍ ആണ്‍വേഷത്തില്‍ ജീവിക്കാനാണ് സിതാരയുടെ വിധി. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലെ ഓലമേഞ്ഞ മണ്‍വീട്ടിലാണ് 18 കാരി മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കുന്നത്.

ചിലപ്പോള്‍ മുറിച്ച തന്റെ തവിട്ടു കലര്‍ന്ന മുടി വലിയ തലക്കെട്ട് കൊണ്ടു മറയ്ക്കും. ശബ്ദം കനപ്പിച്ച് ഒരു യഥാര്‍ത്ഥ പുരുഷനെപ്പോലെയാകു അവള്‍ സംസാരിക്കുക. ആഴ്ചയില്‍ ആറു ദിവസവും കട്ടക്കളത്തില്‍ പിതാവിനൊപ്പം സിത്താരയും ജോലിക്കു പോകും കുടുംബത്തെ പോറ്റാനായി കട്ടമുതലാളിയോട് കടം വാങ്ങിയ തുക മടക്കിക്കൊടുക്കാനുളള തത്രപ്പാടിലാണ് സിതാര. പിതാവ് തന്നെ മൂത്ത മകനെപോലെയാണ് കാണുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അന്തിമോപചാരം താന്‍ ചെയ്യാണമായിരിക്കും ചിലപ്പോള്‍ പെണ്‍കുട്ടിയായതിനാല്‍ അനുവദിക്കില്ലായിരിക്കാമെന്നും സിതാര പറയുന്നു. 

ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യം നല്‍കുന്ന യാഥാസ്ഥിതികരായ അഫ്ഗാനിസ്ഥാന്‍ സമൂഹത്തിനിടിയില്‍ ബച്ചാപോഷിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. സാധാരണഗതിയില്‍ ആണ്‍കുട്ടികളില്ലാത്ത കുടുംബങ്ങള്‍ തങ്ങളുടെ പെണ്‍മക്കളില്‍ ഒരാളെ മറ്റുള്ളവരുടെ സുരക്ഷയ്ക്കും മറ്റുമായി ആണ്‍കുട്ടിയായി ഉപയോഗിക്കപ്പെടുന്ന സംവിധാനമാണ് അത്. അതേസമയം പെണ്‍കുട്ടികളെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന ഒരു രാജ്യത്ത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് പോലെയുള്ള സ്വാതന്ത്ര്യം ആഘോഷിക്കാറുണ്ട്. 

എന്നിരുന്നാലും ബച്ചാപോഷിലെ ആചാരവും ആണ്‍കുട്ടികളെ പോലെയുള്ള വേഷം കെട്ടലും മാസമുറ ആരംഭിക്കുന്നതോടെ മിക്ക സ്ത്രീകളും നിര്‍ത്താറുണ്ട്. എന്നാല്‍ ഇതൊന്നും സിതാരയെ ബാധിച്ചിട്ടില്ല. പുരുഷനായി നടക്കുന്നതിനാലാണ് കട്ടക്കളത്തില്‍ തനിക്ക് കാര്യമായ ശല്യം ഉണ്ടാകാത്തതെന്നും ഇവര്‍ വിശ്വസിക്കുന്നു. മറ്റ് നാലു സഹോദരിമാര്‍ക്ക് പിന്നാലെ എട്ടു വയസ്സു മുതല്‍ ഇവര്‍ കട്ടക്കളത്തില്‍ ജോലി ചെയ്യുകയാണ്. സ്‌കൂളിലും പോയിട്ടില്ല. സഹോദരിമാര്‍ വിവാഹിതരാണെങ്കിലും എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. ദിവസം 500 കട്ടകളുണ്ടാക്കി 160 അഫ്ഗാനിസ് കൂലിവാങ്ങും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് ജോലി.

കടുത്ത ചൂടിലും വെയലിലും പണിയെടുത്ത് സിത്താരയുടെ കൈകള്‍ ദൃഡമാകുകയും തവിട്ടു നിറം വ്യാപിക്കുകയും ചെയ്തു. താന്‍ ചെയ്യുന്ന ജോലി ഒരിക്കലും നാണക്കേടല്ലെന്നും ഇവര്‍ പറയുന്നു. മാസമൂറ വന്ന ശേഷം പലരും ഫാക്ടറി ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതല്ലാതെ മറ്റെന്തു ചെയ്യും എന്നാണ് ഇവര്‍ ചോദിക്കുന്നത്. ദൈവം തങ്ങള്‍ക്ക് ഒരു മകനെ തരാത്ത സാഹചര്യത്തില്‍ വേറെ പോംവഴിയില്ലെന്ന് പിതാവ് നൂറും പറയുന്നു. മാതാവിന്റെ പ്രമേഹരോഗവുമായി ബന്ധപ്പെട്ട് കട്ട മുതലാളിയില്‍ നിന്നും 25,000 അഫ്ഗാനിസ് കടം വാങ്ങിയിരുന്നു. അതിപ്പോള്‍ പണിതു വീട്ടുകയാണ്. കുടുംബം പോറ്റാനും കടം വീട്ടാനുമുള്ള ചുമതല ഇപ്പോള്‍ തങ്ങളുടെ തോളിലാണെന്നും പിതാവ് പറയുന്നു. അതേസമയം ഇത്തരം ബച്ചാപോഷൊക്കെ അഫ്ഗാനിസ്ഥാനിലെ ചില സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോഴുള്ളെന്നാണ് അഫ്ഗാനിസ്ഥാനിലെ ചരിത്ര ഗവേഷകര്‍ പറയുന്നത്. ഈ ജോലികള്‍ സിതാര അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍ 13 വയസ്സുള്ള അനുജത്തിക്ക് വേണ്ടിയാണ് സിതാരയെ ഈ ജോലി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (20 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (33 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (6 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

Malayali Vartha Recommends