Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പിജെ ആര്‍മിയെ ഭയക്കണം... നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിക്കാന്‍ അവസാന ആയുധവും പുറത്തെടുത്ത് പിജെ ആര്‍മി; ജയരാജനെ നിയമസഭയിലെത്തിക്കാന്‍ അരയും തലയും മുറുക്കി പിജെ ആര്‍മി രംഗത്ത്; രാഷ്ട്രീയ വനവാസത്തിന് പിജെ പോകാതിരിക്കാന്‍ സീറ്റ് നല്‍കണമെന്ന ശക്തമായ ആവശ്യം; ശ്രീ എമ്മിന്റെ രംഗപ്രവേശനത്തോടെ കാര്യങ്ങള്‍ മാറുന്നു

04 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സിപിഎം നേതാവ് പി ജയരാജന്റെ വളര്‍ച്ചയ്ക്കായി ഊണും ഉറക്കവും കളയുന്നവരാണ് പിജെ ആര്‍മി. സാധാരണക്കാരുടെ നേതാവായി പിജെ ആര്‍മി വാഴ്ത്തുന്നതും പി ജയരാജനെ മാത്രമാണ്. എങ്ങനേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നേടിക്കൊടുക്കാന്‍ ശ്രമിക്കുകയാണ് പിജെ ആര്‍മി.

നിയമസഭയിലേക്കു മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പി. ജയരാജനെ കാത്തിരിക്കുന്നതു രാഷ്ട്രീയ വനവാസമാണ്. ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എംആര്‍.എസ്.എസ്. ചര്‍ച്ച നടന്നെന്നു സ്ഥിരീകരിച്ചത് അതിജീവനത്തിനായി തലയുയര്‍ത്തി നില്‍ക്കാനുള്ള തീരുമാനം. ചര്‍ച്ച നടന്നിട്ടില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തിരുത്തിയതു പാര്‍ട്ടിക്കുള്ളിലെ വടംവലികളുടെ സൂചനയായി.

 



സി.പി.എം ആര്‍.എസ്.എസ്. അനുരഞ്ജന ചര്‍ച്ചയുടെ ഫലമായാണു പി.ജയരാജന് അപ്രതീക്ഷിതമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായതെന്ന രീതിയില്‍ ചര്‍ച്ച ഉയരുന്നത് പാര്‍ട്ടിയില്‍ മുറുമുറുപ്പു സൃഷ്ടിച്ചിട്ടുണ്ട്. പി. ജയരാജന്‍ എന്ന വ്യക്തിയെക്കാളും പി.ജെ. ആര്‍മി എന്ന അദ്ദേഹത്തിന്റെ സൈബര്‍ അണികളെ പാര്‍ട്ടിക്ക് ഭയപ്പെട്ടേ തീരൂ. പി. ജയരാജന് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ പി.ജെ. ആര്‍മി രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്.

പി.ജെ. ആര്‍മി സൈബര്‍ ഗ്രൂപ്പിന്റെ വ്യക്തിപൂജാ നിലപാടിനെ പി.ജയരാജന്‍ തള്ളിപ്പറഞ്ഞെങ്കിലും ഗ്രൂപ്പ് ഇപ്പോഴും ജയരാജന്‍ അനുകൂല പോസ്റ്റുകളാല്‍ സമ്പന്നമാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അനുകൂലമായ പോസ്റ്ററുകള്‍ ഇതില്‍ പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജന്റെയും കല്‍പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന്റെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ പോലീസ് സ്‌േറ്റഷന്റെ വരാന്തയില്‍ മൈക്ക് വച്ച് പ്രസംഗിച്ചതോടെയാണു ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയനു നീരസം ശക്തമായത്.

 



പാര്‍ട്ടി ആരോപണം നേരിടുന്ന സംഭവത്തില്‍ എതിര്‍ നിലപാടെടുത്ത് പി.ജയരാജന്‍ ജനകീയനാകാന്‍ ശ്രമിക്കുന്നെന്ന തോന്നല്‍ സംസ്ഥാന നേതൃത്വത്തിനുമുണ്ടായി. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ലൈംഗിക ആരോപണമുയര്‍ന്ന ഘട്ടങ്ങളില്‍ പി. ജയരാജന്റെ മകന്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്ുന്നതയുമൊക്കെ ചൂണ്ടിക്കാട്ടി പി.ജെ. ആര്‍മിക്കാര്‍ വ്യത്യസ്തനായ നേതാവെന്ന പരിവേഷം അദ്ദേഹത്തിനു നല്‍കി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ജയരാജന്റെ സ്ഥാനാര്‍ഥിത്വം മുന്‍കൂട്ടി പ്രഖ്യാപിച്ച് അണികള്‍ രംഗത്തുവന്നിരുന്നു. ആദ്യം മഹാഭാരത യുദ്ധരംഗത്തിലെ കൃഷ്ണാര്‍ജുനന്മാരായി പിണറായിയെയും പി. ജയരാജനെയും ചിത്രീകരിച്ച അമ്പാടി മുക്കില്‍ പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് ഫഌ്‌സ് ബോര്‍ഡ് ഉയര്‍ന്നു. തുറന്ന വാഹനത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് നീങ്ങുന്ന പി. ജയരാജന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു എന്നിങ്ങനെയായിരുന്നു ബോര്‍ഡിലെ കുറിപ്പുകള്‍.

 



പി. ജയരാജനെതിരായ വ്യക്തിപൂജാ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എം.വി. ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് സീറ്റ് ഉറപ്പിച്ച സാഹചര്യത്തിലാണ് ശ്രീ എം വിവാദത്തില്‍ ഗോവിന്ദനെ തള്ളി പി. ജയരാജന്‍ രംഗത്തുവന്നത്.

അദ്ദേഹത്തിനു സീറ്റ് നിഷേധിച്ചാല്‍ അണികള്‍ക്കു മുന്നില്‍ കാരണം വിശദീകരിക്കാന്‍ സി.പി.എം. നേതൃത്വം ഏറെ വിയര്‍ക്കും. അതിനായി ചോദ്യങ്ങളുമായി പിജെ ആര്‍മി രംഗത്തുണ്ട്. പിജെക്ക് സീറ്റ് അതില്‍ കുറഞ്ഞതൊന്നും പിജെക്ക് വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends