Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം; നടുക്കുന്ന സംഭവം ഇങ്ങനെ

17 SEPTEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..

തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..

വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

എൻ എസ് എസും എസ് എൻ ഡി പി യോഗവും തമ്മിൽ കോൺഗ്രസിനുണ്ടായിരുന്ന ബന്ധം.. പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും കണ്ണുംനട്ട് ബി ജെ പിയും സി പി എമ്മും..

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി.... കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ... വേദന ഒരുപാട് സഹിച്ചു ഒടുവിൽ ആ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം...... വയറിനുള്ളിൽവെച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നു....

കേൾക്കുമ്പോൾ തന്നെ അസ്വസ്ഥമാക്കുന്ന ഈ വാർത്ത പുറത്ത് വരുന്നത് കൊല്ലത്ത് നിന്നാണ്..... മീര എന്ന 23 വയസ്സുള്ള പെൺകുട്ടിക്ക് ആണ് ഈ ചെറുപ്രായത്തിലെ ഇത്രയും വലിയ ദുരന്തമാണ് നേരിടേണ്ടിവന്നത്.... വേദനയാൽ പുളയുമ്പോൾ പോലും മൂന്നു സർക്കാർ ആശുപത്രികൾ ഇവരോട് കാണിച്ചത് കൊടും ക്രൂരത എന്ന് പറയാതെ വയ്യ...

ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, കൊടുംവേദനയുമായെത്തിയതായിരുന്നു ഈ യുവതി. ‘പ്രശ്നമില്ലെന്നു’ പറഞ്ഞു 3 സർക്കാർ ആശുപത്രികൾ തിരിച്ച് അയച്ചത് അവരുടെ അനാസ്ഥ യിലേക്ക് വിരൽചൂണ്ടുന്നു. 8 മാസം ഗർഭിണിയായിരുന്നു മീര. വയറിന് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ട ആശുപത്രികൾ കയറിയിറങ്ങി അതിനുശേഷം 4 ദിവസമായപ്പോൾ മീര പ്രസവിച്ചപ്പോഴാണ് ചാപിള്ളയാണ് ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലായത്.

കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മീര പ്രസവിച്ചത്. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യയാണ് മീര.

ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കൊടും വേദന തന്നെയാണ് മീര അനുഭവിച്ചത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്.

ഗർഭിണിയായത് മുതൽ രാമറാവുവിലായിരുന്നു ചികിത്സ തുടങ്ങിയത് .എന്നാൽ വയറുവേദനയെടുത്ത് പുളഞ്ഞ് ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെ അഡ്മിറ്റ് ചെയ്യണം എങ്കിൽ കൂട്ടിരിപ്പിന് സ്ത്രീകൾ ഉണ്ടായിരിക്കണം.

കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്യുകയായിരുന്നു. വേദന അല്പം കുറഞ്ഞതുകൊണ്ട് ദമ്പതികൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി.

പക്ഷേ അവിടെയാണ് മീര കൊടും ക്രൂരത നേരിടേണ്ടിവന്നത്. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും വെളിപ്പെടുത്തുന്നു. എന്നാൽ വീണ്ടും വയറിനകത്ത് അതികഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി.

അങ്ങനെ സ്ഥിതി വല്ലാതെ ആയപ്പോൾ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കാൻ ചെയ്യുകയുണ്ടായി. അപ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. കുഞ്ഞിന് അനക്കമില്ല. അരമണിക്കൂറിനുള്ളിൽ മീര ആ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രി കാരുടെ അനാസ്ഥ വളരെയധികം ഞെട്ടിക്കുന്നതാണ്. മൂന്ന് ആശുപത്രികൾ കെടുകാര്യസ്ഥത കാണിച്ചത് കൊണ്ട് മാത്രമാണ് എത്രയും വലിയ വേദന മീര അനുഭവിക്കേണ്ടിവന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (30 minutes ago)

ആന്തരികാവയങ്ങളുടെ പരിശോധന  (56 minutes ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (1 hour ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (1 hour ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (2 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (2 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (5 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (6 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (7 hours ago)

ഉന്നത പദവിയും സാമ്പത്തിക നേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (7 hours ago)

തലയില്‍ കൈവച്ച് ജീവനക്കാര്‍... സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രയില്‍ പുതിയ സര്‍ക്കാര്‍ പെടാന്‍ സാധ്യത, കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം  (8 hours ago)

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി...പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു  (8 hours ago)

തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു...  (8 hours ago)

ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ... ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് പ്രതീക്ഷ, പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂല  (8 hours ago)

Malayali Vartha Recommends