Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

രക്ഷപ്പെട്ടതില്‍ സന്തോഷം ...... ബസ് തകര്‍ന്നുതരിപ്പണമായപ്പോഴും അത്ഭുതം പോലെ മരണത്തെ അതിജീവിച്ചു, പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതല്ല

17 FEBRUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി....തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു...തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം

രക്ഷപ്പെട്ടതില്‍ സന്തോഷം ഉണ്ട് പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതിലും കൂടുതല്‍ പറയുന്നത് മറ്റാരുമല്ല ഫെബ്രുവരി 14 ന് രാജ്യം നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍പ്പെട്ട സൈന്യകരോടൊപ്പം ഉണ്ടായിരുന്ന 7 ജവാന്‍മാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സി.ആര്‍പി.എഫിന്റെ എച്ച്.ആര്. 49 എഫ്. 0637 ബസ് തകര്‍ന്നുതരിപ്പണമായപ്പോഴും അദ്ഭുതം പോലെ അവര്‍ മരണത്തെ അതിജീവിച്ചു. ഈ ബസിലെ 42 ജവാന്മാരില്‍ 35 പേരാണ് തത്ക്ഷണം മരിച്ചത്. ഏഴുപേര് രക്ഷപ്പെട്ടു. ഇതില് രണ്ടുപേര്‍ ബസിനു മുകളില്‍ നിരീക്ഷണത്തിനിരുന്നവരായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബാക്കിയുള്ളവര്‍ തൊട്ടടുത്ത ബസിലുണ്ടായിരുന്നവരാണ്.

പരിക്കുകളോടെ രക്ഷപ്പെട്ടവരില്‍ 92 ബറ്റാലിയനിലപ്പെട്ട നിരഞ്ജന്‍കുമാര്‍ അവ്‌ദേഷ് സിങ് തോമര്‍അവ്‌ദേഷ് കുമാര്‍ 54 ബറ്റാലിയനിലെ ശേഷാന്ത് സിങ്, 35 ബറ്റാലിയനിലെ രവികുമാര്ബപോറിയ എന്നിവരശ്രീനഗറിലെ സൈനികാശുപത്രിയില് ചികിത്സയിലാണ്. ഭീകരന്‍ ആദില്അഹമ്മദ് ദര്‌സ്‌ഫോടകവസ്തുവുമായി ഓടിച്ചുവന്ന കാര്‍ സൈനികവാഹനത്തിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറ്റുകയായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
കോണ്‍വോയ് ആയി നീങ്ങിയ 78 ബസുകളിലൊന്നിന്റെ ഇടതുവശത്തുകൂടി മറികടന്ന് ബസിന്റെ വശത്തുചെന്നിടിക്കുകയായിരുന്നുവെന്നാണ് പുതിയവിവരം. അതേ സമയംപുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഉള്‍പ്പെടുന്ന രാജ്യാന്തര കൂട്ടായ്മകളില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടാനാണ് തീരുമാനം. ഐക്യരാഷ്ട്രസംഘടനയില്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കാനുള്ള നീക്കങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചിട്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതാണ് കടുത്ത നടപടികള്‍ക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ഒരേസമയം ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ആക്രമണത്തെ അപലപിക്കുകയും ഭീകരര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റേത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ലോകരാജ്യങ്ങളെ പാക്കിസ്ഥാനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാന് വെള്ളവും വളവും നല്‍കുന്ന ചൈനയുടെ എതിര്‍പ്പ് മറികടക്കാനും പരമാവധി രാജ്യങ്ങുടെ പിന്തുണ ആവശ്യമാണ്.
ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് കൂടുതല്‍ രാജ്യങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുമെന്നാണ് സൂചന സംഭവത്തില്‍ ജെയ്‌ഷെ മുഹമ്മദ് പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സംടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഇന്ത്യ സമ്മര്‍ദം ശക്തമാക്കും. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ പ്രത്യേക അധികാരം പ്രയോഗിച്ച് ചൈനയാണ് പാക് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത്. അതിനാല്‍ പൊതുസഭയുടെ മുമ്പാകെ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.
വന്‍കരയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും സജീവമാണ്. അഭിമതരാഷ്ട്രപദവി പിന്‍വലിച്ചതിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് പാക് വ്യാപാര മേഖലയെ ഗുരുതരമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്നും തുടരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യംസെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു  (10 minutes ago)

മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ...  (17 minutes ago)

ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം ....  (32 minutes ago)

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (48 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്.  (48 minutes ago)

പതാക ഉയർത്തി പ്രധാനമന്ത്രി..  (1 hour ago)

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ ...  (1 hour ago)

പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു  (1 hour ago)

ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ്  (1 hour ago)

തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ; ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രി  (2 hours ago)

വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  (2 hours ago)

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.  (2 hours ago)

Malayali Vartha Recommends