Widgets Magazine
12
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ലക്ഷം വിലയുള്ള ആഡംബര ബൈക്ക് വാങ്ങി നൽകിയത് ദിവസങ്ങൾക്ക് മുമ്പ്; ആഢംബര കാറിനുവേണ്ടി വീട്ടിൽ പ്രശ്നങ്ങൾ പതിവ്: നടക്കില്ലെന്ന് പറഞ്ഞ അച്ഛനെ ആക്രമിക്കാൻ കമ്പിപ്പാരയെടുത്ത മകൻ ഐസിയുവിൽ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...


സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...


പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...


ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ

തിരഞ്ഞെടുക്കപ്പെട്ട ആള്‍ സ്ഥാനം രാജിവെച്ചാല്‍ പോലും അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളിനെ കണ്ടെത്തെണം എന്നറിയാത്ത ആളല്ല പ്രിന്‍സിപ്പാള്‍. എന്നിട്ടും അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസുകാരനായ പ്രിന്‍സിപ്പാള്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു.

19 MAY 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു

പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ശതകോടികളുടെ തട്ടിപ്പ് ശബരിമലയില്‍; കേരളത്തില്‍ നിന്നാല്‍ അയ്യപ്പന്‍ പിടിക്കുമെന്ന ഭീതി പിണറായിയെ ഉലയ്ക്കുന്നു

കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് പ്രിന്‍സിപ്പലും എസ് എഫ് ഐ അറിഞ്ഞു കൊണ്ടു നടത്തിയ ആള്‍മാറാത്തിന് പിന്നില്‍ വ്യക്തമായ വെട്ടിനിരത്തല്‍ ലക്ഷ്യങ്ങളുണ്ടായിരുന്നു. കോളെജിലെ പൂര്‍വ്വവിദ്യാര്‍്തഥിയും എംഎല്‍എയുമായ വ്യക്തിയാണ് കോളെജും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങളിലെ മീഡിയേറ്റര്‍. കോളെജിലെ എല്ലാ കാര്യങ്ങളിലും സജീവമായ ആ വ്യക്തിയുടെ വാക്കിന്റെ പിന്‍ബലത്തിലാണ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ.ഷൈജു യൂണിവേഴ്‌സിറ്റിയ്ക്ക് അയച്ച ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ആള്‍ സ്ഥാനം രാജിവെച്ചാല്‍ പോലും അടുത്തൊരു തിരഞ്ഞെടുപ്പ് നടത്തി പുതിയ ആളിനെ കണ്ടെത്തെണം എന്നറിയാത്ത ആളല്ല പ്രിന്‍സിപ്പാള്‍. എന്നിട്ടും അറിഞ്ഞു കൊണ്ട് കോണ്‍ഗ്രസുകാരനായ പ്രിന്‍സിപ്പാള്‍ സിപിഎമ്മിന് വഴങ്ങുകയായിരുന്നു. അത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിയുടെ ഉറപ്പിന്‍മേലാണ് ആള്‍മാറാട്ട ലിസ്റ്റ് നല്കിയതെന്ന് വ്യ്കതം.

'ആള്‍മാറാട്ട' വിവാദത്തില്‍ വിദ്യാര്‍ഥി നേതാവിനെതിരെ പാര്‍ട്ടിയും എസ്എഫ്‌ഐയും നടപടി എടുത്തെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കു കൂടി അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ട സാഹചര്യത്തിലാണു കൗണ്‍സിലര്‍ പട്ടികയില്‍ കയറിപ്പറ്റാന്‍ എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറി ആയ എ.വിശാഖ് വളഞ്ഞ വഴി സ്വീകരിച്ചത്. യൂണിയന്‍ ചെയര്‍മാന്‍ പദവി സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് എസ്എഫ്‌ഐ ജില്ലാ നേതൃത്വമാണ്. ഇക്കാര്യം പാര്‍ട്ടിയിലെ ബന്ധപ്പെട്ടവരെയും അറിയിക്കാറുണ്ട്. കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത വിശാഖിനെ തിരിമറി നടത്തി കൊണ്ടുവരാനുളള നീക്കം അപ്പോള്‍ പാര്‍ട്ടിയിലെയും എസ്എഫ്‌ഐയിലേയും പലരും അറിഞ്ഞെന്നു വ്യക്തം. അവരുടെ പിന്തുണയും പ്രോത്സാഹനവും ആ വിദ്യാര്‍ഥിക്കു ലഭിച്ചു. മോഹം നല്‍കിയവരെല്ലാം ഇപ്പോഴും ഇരുട്ടില്‍ മറഞ്ഞു നില്‍ക്കുന്നു. വിദ്യാര്‍ഥി നേതാവിനെ പാര്‍ട്ടിയും സംഘടനയും തള്ളിപ്പറയുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ സ്വീകരിക്കാവുന്ന നടപടിയാണു കൈക്കൊണ്ടിരിക്കുന്നത് എന്നാണു നേതാക്കള്‍ വിശദീകരിക്കുന്നത്. അതേ സമയം തന്നെ വിശാഖിനെ മാത്രം 'പ്രതിയാക്കി' മറ്റുള്ളവരെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. മുന്‍ നിശ്ചയപ്രകാരം വിളിച്ച സിപിഎം ജില്ലാ കമ്മിറ്റി യോഗം ഇന്നു ചേരുമ്പോള്‍ ഈ വിവാദം ചര്‍ച്ച ചെയ്യാതെയിരിക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. കാട്ടാക്കടയില്‍ നിന്ന യുവജനങ്ങളുടെ ഇടയില്‍ ജനപ്രിയരായി നിരവധി പേര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരെയൊന്നും സ്ഥലത്തെ പ്രധാനിയായ എംഎല്‍എയ്ക്ക് പിടിക്കുന്നില്ല. പകരം തന്റെ പിന്‍ഗാമിയായി ഒരാളെ വളര്‍ത്തി കൊണ്ടു വരാന്‍ നടത്തിയ ശ്രമമമാണ് മുളയിലെ പൊളിഞ്ഞത്. നിരവധി യുവാക്കളുടെ രാഷ്ട്രീയ പ്രതീക്ഷകളെ തകര്‍ക്കാനുള്ള നടപടികളാണ് നടന്നതെന്ന് വ്യകതമാണ്.

വിശാഖിന്റെ പേരു കൃത്രിമമായി ഉള്‍പ്പെടുത്താനായി പ്രിന്‍സിപ്പലില്‍ വന്‍സമ്മര്‍ദം ഉണ്ടായെന്ന നിഗമനത്തിലാണു പാര്‍ട്ടിയിലെ പ്രബല വിഭാഗം. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയും പ്രിന്‍സിപ്പലിന്റെ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കുകയും ചെയ്താല്‍ 'പ്രേരണാക്കുറ്റക്കാരനെ' വളരെ വേഗം പിടികൂടാമല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ചെയ്യുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ബോധ്യമുണ്ടാകും എന്നതു കൊണ്ടു തന്നെ രാഷ്ട്രീയമായ സംരക്ഷണം ആരെങ്കിലും വാഗ്ദാനം ചെയ്യാതെ പ്രിന്‍സിപ്പല്‍ ഇതിനു തുനിയില്ലെന്നു തന്നെ വ്യക്തമാണ്. പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലയിലെ സിപിഎം നേതാക്കളില്‍ ഭൂരിപക്ഷത്തിനും കാട്ടാക്കടയില്‍ നടന്നതു ദഹിച്ചിട്ടേയില്ല. തലസ്ഥാനത്തെ എസ്എഫ്‌ഐയെ ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങളിലേക്കാണു പലരും വിരല്‍ ചൂണ്ടുന്നത്. പി എസ് സി തട്ടിപ്പു മുതല്‍  എസ് എഫ് ഐയെ ഗ്രസിച്ചിരിക്കുന്ന കുതന്ത്രങ്ങള്‍ പാര്‍ട്ടിയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
 പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ സംരക്ഷണവും പിന്തുണയും ഇക്കൂട്ടര്‍ക്കു ലഭിച്ചു വരുന്നു. തുടര്‍ഭരണം സൃഷ്ടിക്കുന്ന ദുര്‍മേദസ്സ് തന്നെയാണ് ഇതിനെല്ലാം മൂലകാരണമായി നിഷ്പക്ഷരായ നേതാക്കള്‍ കാണുന്നത്. ആനാവൂര്‍ നാഗപ്പന്റെയും കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുളള രണ്ടു വിഭാഗങ്ങളാണു ജില്ലയിലെ സിപിഎമ്മില്‍ ഉണ്ടായിരുന്നത്. ഇരു വിഭാഗത്തിനുമുള്ള ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിഴല്‍യുദ്ധമാണ് കുറേക്കാലമായി പാര്‍ട്ടിയില്‍ നടന്നു വരുന്നതും.
ആ പോരില്‍ കാലാളുകളായി പ്രവര്‍ത്തിച്ചവരാണു യുവജന-സംഘടനാ നേതാക്കളില്‍ ഒരു വിഭാഗം. രാഷ്ട്രീയമായ വിദ്യാഭ്യാസമോ പ്രതിബദ്ധതയോ ഇല്ലാത്ത ഇവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സംരക്ഷിച്ചു വന്ന നേതാക്കളും ശ്രമിച്ചില്ല. അതിന്റെ ബാക്കിപത്രമായി കാട്ടാക്കടയിലെ ആള്‍മാറാട്ടത്തെയും അതു വഴി വ്യാജ കൗണ്‍സിലറെ സൃഷ്ടിക്കാനുള്ള ശ്രമത്തെയും പലരും വിലയിരുത്തുന്നു. എം.വി.ഗോവിന്ദന്റെ തിരുത്തല്‍ നടപടികള്‍ ഇക്കണക്കിനാണെങ്കില്‍ സ്ിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. എന്തായാലും കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യത്തിനെതിരെ തെരുവില്‍ സമരം തുടരുകയാണ്. ്അപ്പോഴും സിപിഎം നേതാക്കള്‍ പതിവ് മൗനത്തിലാണ്. സൂത്രധാരനാകട്ടെ ഒന്നുമറിയാത്ത പാര്‍ട്ടി പരിപാടികളില്‍ സജീവവുമാണ്. സ്വയം വഞ്ചിതരായ യുവനേതാക്കള്‍ പിന്നെയും നേതാവിനായി മുദ്രാവാക്യം മുഴക്കി നട്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്  (5 hours ago)

സുഹൃത്തിനോടൊപ്പം പുറത്തുപോയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി  (6 hours ago)

ശബരിമലയിലെ കണക്കെടുപ്പിന് അമിക്കസ് ക്യൂറി കെടി ശങ്കരന്‍ പമ്പയിലെത്തി; ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും  (7 hours ago)

സമ്പാദ്യ സമാശ്വാസ പദ്ധതി; കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി മന്ത്രി സജി ചെറിയാൻ  (7 hours ago)

കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണം; മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ്  (7 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1620 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി  (7 hours ago)

മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ  (7 hours ago)

ജനകീയ പ്രതിഷേധം നേരിടാൻ പിണറായിക്കും കൂട്ടർക്കും ആർജവമില്ല; ബിജപെി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ശക്തമായി അപലപിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (7 hours ago)

ക്രമസമാധാനം തകരാതിരിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല; തെരുവിൽ നേരിടാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ  (7 hours ago)

30 വർഷങ്ങൾക്ക് ശേഷം SFI കോട്ട തകർത്ത് KSU..! നാണം കെട്ട CPIM ഷാഫിയുടെ നെഞ്ചത്തേക്ക്...! രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം പ്രതികരിക്കുന്നു  (7 hours ago)

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍വച്ച് വെട്ടേറ്റ ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങി  (8 hours ago)

മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം - കേരള ഹൈക്കോടതി.മുൻ കുവൈറ്റ് പ്രവാസിയുടെ ഹർജിയിലാണ് ഉത്തരവ്  (8 hours ago)

പാല്‍ ഉത്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കും: മന്ത്രി ജെ. ചിഞ്ചുറാണി...  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; കിടപ്പ് മുറിയിലിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മരണ പിടച്ചിലിനിടെ സംഭവിച്ചത്  (8 hours ago)

Malayali Vartha Recommends