Widgets Magazine
26
Mar / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

സിപിഎം സഖാക്കളുടെ ഭാര്യമാർ സോഷ്യൽ മീഡിയ ഒഴിവാക്കുന്നതാണ് ഉത്തമം

18 NOVEMBER 2022 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

സിപിഎം നേതാക്കളുടെ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയ വേണ്ട.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതിയില്ലായെന്ന് ഹൈക്കോടതി വിധിയെഴുതിയ പ്രിയ വര്‍ഗ്ഗീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയാവര്‍ഗ്ഗീസ്. ഇന്നലെയാണ് ഹൈക്കോടതി പ്രിയയുടെ അസോസിയേറ്റ് പ്രൊഫസര്‍ തസ്ത്കയിലേയ്ക്കുള്ള പ്രൊമോഷന്‍ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് സിപിഎംന്റെ രാഷ്ട്രീയപരമായ പരാജയവുമായി മാറി. മാധ്യമങ്ങളെല്ലാം സിപിഎംന്റെ ബന്ധുനിയമന പട്ടികിയില്‍ പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന് എതിരായിട്ടാണ് പ്രിയ വര്‍ഗ്ഗീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കെ.കെ.രാഗേഷും ഞാനും തമ്മില്‍ പരസ്പരധാരയോടെയുള്ള ഒരു കരാര്‍ മാത്രമേയുള്ളു. അത് ഏത് നിമിഷം വേണമെങ്കിലും പൊട്ടിച്ചെറിയാം. അതില്ലാതായാല്‍ സെക്രട്ടറിയേറ്റിലെ പ്രമുഖന്റെ ഭാര്യ എന്ന വാക്ക് ഉപയോഗിക്കില്ലല്ലോയെന്നാണ് പ്രിയയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്നാലും വായിച്ചവര്‍ക്കെല്ലാം നിരവധി സംശയങ്ങളുണ്ട്. സിപിഎം നേതാക്കള്‍ക്കും സഖാക്കള്‍ക്കും വളരെ വലിയ ആഘാതമാണ് ഈ പോസ്റ്റ് വരുത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രിയാവര്‍ഗ്ഗീസിനായി കണ്ടു വെച്ചിരുന്ന സീറ്റാണ് പെട്ടൊന്നൊരു ദിവസം കോടതി എടുത്ത് കളഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നിട്ടും താന്‍ ഇഷ്ടപ്പെട്ട കസേര എനിക്ക് ശരിയാക്കി തരാന്‍ കഴിയാത്ത ഭര്‍ത്താവിനെ എനിക്ക് വേണ്ട എന്നു പറയുന്നതിന് തുല്യമല്ലേ പ്രിയയുടെ പ്രസ്താവന എന്ന് ചിന്തിക്കുന്നവരുമുണ്ട്.

 

 

 

 

പാര്‍ട്ടി എന്നാല്‍ ജോലിയും പ്രൊമോഷനുമൊക്കെ നേടി തരുന്ന സ്ഥാപനമെന്നാണ് ഇപ്പോള്‍ സഖാക്കന്മാരുടെ ഭാര്യമാര്‍ പഠിച്ചു വെച്ചിരിക്കുന്നത്.അതനുസരിച്ച് ഉദ്ദേശിക്കുന്ന ജോലി കിട്ടിയില്ലെങ്കില്‍ ഭാര്യ തങ്ങളെ ഉപേക്ഷിച്ച് പോകുമോയെന്ന് നേതാക്കള്‍ ഭയപ്പെടുകയാണ്. നേതാക്കള്‍ ഭയപ്പെടുന്നത് ഭാര്യ പോകുന്നതിനേക്കാള്‍ മാരകം ഫെയ്‌സ് ബുക്കിലൂടെ ഇങ്ങനെ ഭര്‍ത്താവിന്റെ കഴിവുകേടുകളെ തുറന്ന് കാണിക്കുന്നതിലാണ്. കെ.കെ.രാഗേഷ് എനിക്ക് ഇഷ്ടപ്പെട്ട ജോലി വാങ്ങി തന്നില്ല. വേണമെങ്കില്‍ അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ എനിക്കൊരു തടസ്സവുമില്ലെന്ന് പറയാതെ പറയുന്നതായും ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് സഖാക്കള്‍ പരമാവധി ബന്ധുനിയമനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് പ്രചരണം. പ്രിയയുടെ കസില്‍ കോടതി വിധി വന്ന ശേഷം നേതാക്കളാരും പ്രതികരിക്കാത്തതിന് പിന്നിലും ഇത്തരം ബന്ധുനിയമന പ്രോത്സാഹനം നടത്തുന്നതിന്റെ ഭാഗമായെന്നാണ് കണക്ക് കൂട്ടല്‍ .പ്രിയ കേസിലും, മൂന്ന് വിസിമാരെ പുറത്താക്കിയ കേസിലും കോടതി ആധാരമാക്കിയത്. യുജിസി മാനദണ്ഡങ്ങളാണ്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം കോളെജ് നിയമനവും പ്രവര്‍ത്തനവും എന്ന് കോടതി അടിവരയിട്ട് സമര്‍ത്ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുജിസി മാനദണ്ഡം കര്‍ശനമാക്കാനാണ് ഗവര്‍ണറും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ ബാക്കിയുള്ള ഒന്‍പത് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരും പുറത്ത് പോകേണ്ടി വരും. ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ കോടതി തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.

 

 

 

 

 

കെ.ടി.യു, കുഫോസ്, വെറ്റിറിനറി സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയത് മൂന്ന വിധികളിലൂടെയാണ്. എന്നാല്‍ ബാക്കിയുള്ള ഒന്‍പത് വിസിമാര്‍ക്കുള്ള കേസുകള്‍ ഒരുമിച്ച് കേള്‍ക്കാന്‍ കോടതി തയ്യാറായാല്‍ സര്‍ക്കാരിനും വിസിമാര്‍ക്കും ഒരു പോലെ നാണക്കേടാകുമന്ന കാര്യത്തില്‍ സംശയമില്ല. അതിന് മുന്‍പ് വിസിമാരെ രാജിവെയ്പിക്കാമെന്ന് കരുതിയാല്‍ പകരം നിയമനം ഗവര്‍ണര്‍ നടത്തുന്ന അവസ്ഥയുണ്ടാകും . അത് സര്‍ക്കാരിന് വളരെ വലിയ ബുദ്ധിമുട്ടാകും ഉണ്ടാക്കുകയെന്ന നന്നായി സിപിഎം മനസിലാക്കുന്നുണ്ട്. വിസിമാരെ പുറത്താക്കിയ മൂന്ന സര്‍വ്വകലാശാലകളിലേയ്ക്ക് വിസിമാരാകാന്‍ യോഗ്യരായവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ സിപിഎം നേതാക്കളുടെ ഭാര്യമാരായ കോളെജ് അധ്യാപകരുടെ പേരാണ് ഗവര്‍ണര്‍ക്ക് നല്കിയത്. ഗവര്‍ണര്‍ ഇത് നിരാകരിച്ചിരിക്കുകയാണ്. വീണ്ടും പുതിയ ലിസ്റ്റ് ചോദിച്ചിരിക്കുകയാണ്.

പ്രിയവര്‍ഗ്ഗീസിന് അധ്യാപികയാകുന്നതിന് മതിയായ യോഗ്യതകളില്ലെന്ന് കോടതി കണ്ടെത്തുകയും നിയമനം റദ്ദാക്കുകയും ചെയ്തിരുക്കുകയാണ്. സര്‍ക്കാരിനും സര്‍വ്വകലാശാലയക്കും നേരത്തെ അറിയാമായിരുന്നു പ്രിയ വര്‍ഗ്ഗീസിന് യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഇല്ലായെന്ന് . എന്നിരിക്കെ സ്വയം തോല്ക്കുന്നതിന് വേണ്ടിയാണ് പ്രിയ വര്‍ഗ്ഗീസ് കോടതിയില്‍ പോയത്. പ്രിയയുടെ നിയമനം ബന്ധു നിയമനമാണെന്ന് കോടിതിയെ കൊണ്ട് അടിവരയിട്ടു പറയിപ്പിക്കുന്ന നാണം കെട്ട അവസ്ഥയിലേയ്ക്കാണ് സര്‍ക്കാര്‍ എത്തിചേര്‍ന്നിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസി സേര്‍ച് കമ്മിറ്റി: ചാന്‍സലറുടെ വിജ്ഞാപനം ആശ്ചര്യകരമെന്ന് കോടതി  (2 hours ago)

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് രാജി വച്ചവര്‍ സൂചന നല്‍കുന്നു  (3 hours ago)

അപകടത്തില്‍ പരിക്കേറ്റ് 10 മാസം സൗദിയിലെ ആശുപത്രിയില്‍ കഴിഞ്ഞയാളെ നാട്ടിലെത്തിച്ചു  (3 hours ago)

ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു  (3 hours ago)

സുരേഷ് ഗോപിയുടെ മകന്‍ മാധവ് നായകനാകുന്ന കുമ്മാട്ടിക്കളി  (3 hours ago)

ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ്ഗ കൃഷ്ണ, സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ്ഗ കൃഷ്ണ വൈറലാകുന്നു  (3 hours ago)

കര്‍ണാടകയില്‍ മോദിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നതു രണ്ടാം തവണയാണ്  (3 hours ago)

ഈ ബാഗിന്റെ വില കണ്ടാൽ ഞെട്ടും... ഉല്‍ക്കാശില ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്ത ബാഗ് ഞെട്ടിപ്പിക്കുന്നത്  (3 hours ago)

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പെെലറ്റ് കുഴഞ്ഞുവീണു; പിന്നെ സംഭവിച്ചത്  (3 hours ago)

ദുരന്തനിവാരണ സേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു  (4 hours ago)

പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു  (4 hours ago)

മോട്ടോർ തൊഴിലാളി ക്ഷേമനിധി: മികവുതെളിയിച്ച കുട്ടികൾക്ക് സ്വർണപ്പതക്കം വിതരണം 28ന്  (4 hours ago)

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ഐസൊലേഷൻ ബ്ലോക്ക്  (4 hours ago)

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ  (4 hours ago)

എന്റെ കേരളം 2023 മെഗാ പ്രദർശനം: പവലിയൻ നിർമ്മാണം ആരംഭിച്ചു... സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 1 ന് മറൈൻഡ്രൈവിൽ  (4 hours ago)

Malayali Vartha Recommends