Widgets Magazine
06
Jun / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാണക്കേടായി റിയാസ് സഖാവേ ....വെറും മിസ്റ്റർ മരുമകനായല്ലോ...മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് തിരിച്ചടിയായി.... മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട്...എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്...


മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....


ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം; വനിതാ താരം സാക്ഷി മാലിക് സമരത്തിൽനിന്ന് പിൻമാറി....ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒരുമണിക്കൂർ ചർച്ച...റെയിൽവേയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു... ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കുടുങ്ങുമോ ?


സവാദ് ബസിൽ സഞ്ചരിച്ചത് ആറ് മിനിറ്റ്: മൂന്ന് മിനിറ്റ് വീഡിയോയിലും: ടൈറ്റ് ജീൻസും, അടിവസ്ത്രമായി ബർമുഡയും ധരിച്ചിരുന്ന സവാദ് എങ്ങനെ നഗ്നതാ പ്രദർശനം നടത്തും? ഞാൻ ധരിക്കുന്നതും, ജീൻസാണ്! എങ്ങനെ ശ്രമിച്ചിട്ടും എനിക്ക് ഈ പറഞ്ഞതുപോലെ ചെയ്യാൻ കഴിഞ്ഞിട്ടില്ല- മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു...


ഭാര്യയുമായി ഉണ്ടായിരുന്നത് തീവ്ര അടുപ്പം! വിയോഗ വാർത്ത അറിഞ്ഞ രേണുവിന്റെ ദയനീയ അവസ്ഥ കണ്ടുനിൽക്കാനാകാതെ സഹപ്രവർത്തകർ | ദുരന്തമെത്തിയത് ഇങ്ങനെ....

ബജറ്റ് വിഷയങ്ങളിലെ വിവാദം സംബന്ധിച്ച് എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സിപിഎമ്മും എല്‍ഡിഎഫും ആശഹയക്കുഴപ്പത്തിലാണ്.

04 FEBRUARY 2023 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

പിഞ്ച് മക്കളെ കെട്ടിത്തൂക്കി പ്രതികാരം! ഒരു ജീവൻ വയറ്റിലും, കണ്ണൂരിലെ വീട്ടിൽ സംഭവിച്ചത്! ആ ദുരൂഹ ചുരുൾ അഴിയുന്നു..

ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലി: പഠനത്തില്‍ മിടുക്കി; തമിഴ്നാട് സ്വദേശിക്കൊപ്പം അമ്മ ഒളിച്ചോടിയതോടെ ഫർഹാനയുടെയും, ഷിബിലിയുടെയും വിവാഹം നടത്താൻ മഹല്ല് കമ്മിറ്റി വിസമ്മതിച്ചു:- പുറത്ത് വരുന്നത്...

നീതിയുടെ പ്രതീകമായ നന്ദി ,ഗംഗാജലം അഭിഷേകം ചെയ്ത് നെഹ്‌റു ഏറ്റുവാങ്ങിയ ’നീതി’ എന്നർത്ഥം വരുന്ന ചെങ്കോലിന്റെ കഥ! ചരിത്രം പറയാൻ അവർ ജീവിച്ചിരിക്കുന്നു !

'ആ ഒരു തെറ്റ്' ഞാൻ ചെയ്തു... 'ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ മരിക്കാൻ വരെ പോയതാ.. എന്റെ കൊച്ചിനെ പറഞ്ഞ് പഠിപ്പിച്ചേക്കുവാ മമ്മി എന്ന് വിളിക്കരുതെന്ന്: പൊട്ടിക്കരഞ്ഞ് യുവതി!

ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ, കാർ ഇടിച്ചു: കാ‍ർ പൊളിച്ചെടുത്ത് പരാക്രമം:- യാത്രക്കാരന് ഗുരുതര പരിക്ക്

കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നികുതികളും സെസും വര്‍ദ്ധിപ്പിക്കുകയാല്ലെതെ വേറെ വഴിയില്ലെന്ന് നേരത്തെ തന്നെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വിവധ ഘടകങ്ങളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസസലിനും സെസ് വര്‍ദ്ധിപ്പിച്ചതും, എംഎല്‍എ മാരുടെ വിഹിതം തീരെ കുറച്ചതുമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുന്നത്. സിപിഎംല്‍ തന്നെ പല കോണുകളില്‍ നിന്നും എതിരഭിപ്രായം ഉയരുകയാണ്. സിപിഎം ബജറ്റായതിനാല്‍ ഘടകക്ഷികളൊന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എതിര്‍പ്പുണ്ടെങ്കില്‍ തന്നെ അവര്‍ക്ക് തുറന്ന് സമ്മതിക്കാനുള്ള ധൈര്യവുമില്ല. ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിന് ദിശാസൂചകം നല്കുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്നാല്‍ സംസ്ഥാന ബജറ്റിലെ വിലവര്‍ധന പ്രഖ്യാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തില്‍ നിരവധി പേര്‍ പോലീസ് കസ്റ്റഡയിലായി.  ഗസ്റ്റ്ഹൗസില്‍ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയത്.

ഇന്നു ജില്ലയില്‍ മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈന്‍ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ബജറ്റിനെതിരെ പ്രതിപക്ഷത്തില്‍ നിന്ന് മാത്രമല്ല പൊതുസമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ ശ്കതമായ സാഹചര്യത്തില്‍ എം.വി.ഗോവിന്ദനും, ഇ.പി.ജയരാജനും ബജറ്റിനെ തള്ളിപറഞ്ഞതും ശ്രദ്ധേയമാണ്.

ബജറ്റ് വിഷയങ്ങളിലെ വിവാദം സംബന്ധിച്ച്  എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സിപിഎമ്മും എല്‍ഡിഎഫും ആശഹയക്കുഴപ്പത്തിലാണ്. സെസ്  ജനങ്ങളോടു വിശദീകരിക്കാന്‍ പ്രയാസമാണെന്നാണ് പല നേതാക്കളുടെയും പ്രതികരണം. കാരണം കേന്ദ്രം എണ്ണയ്ക്ക് വില വര്‍ദ്ധിക്കുമ്പോഴൊക്കെ ശക്തമായ സമരം നടത്തിയ പാര്‍ട്ടി തന്നെ നികുതിക്ക് പകരം സെസ് പിരിക്കാന്‍ തീരുമാനിച്ചത് ഏറെ അപമാനത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.സെസ് ഈടാക്കാനുള്ള  തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാഹനയാത്രയ്ക്കു ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ട്. സെസ് തുക പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

അതേസമയം, ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. ഇന്ധനവില കൂട്ടിയത് കേന്ദ്ര സര്‍ക്കാരാണ്. അതു മറയ്ക്കാന്‍ സംസ്ഥാനത്തിന്റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണെന്നും അദ്ദേഹം  പറഞ്ഞു. ഇന്ധന സെസിനെക്കുറിച്ച് കേരള നേതാക്കളോടു ചോദിക്കൂവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടാണ് യെച്ചൂരിയുടെ പ്രതികരണം.
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജമും പറഞ്ഞു. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകും.

കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെയും എം.വി.ഗോവിന്ദന്റെയും കൂടിക്കാഴ്ചയില്‍ ഇന്ധന സെസ് രണ്ട് രൂപയില്‍ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്ന ധാരണയായതായി പറയപ്പെടുന്നു. എന്നാല്‍ ഒരു രൂപയായി കുറയ്ക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ ഈടാക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്തൊക്കെ പ്രതിഷേധം ഉയര്‍ന്നാലും ഇന്ധന സെസ് കുറയക്കരുതെന്നാണ് ധനവകുപ്പിന്റെ നിലപാട്.

മദ്യത്തിന് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് നികുതി വര്‍ദ്ധിപ്പിച്ചത്. ബജറ്റില്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കില്ലെന്ന് അന്ന് ഉറപ്പു നല്കിയിരുന്നെങ്കിലും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. വെള്ളം , വൈദ്യുതി , തുടങ്ങിയ നിത്യോപയോഗത്തിന്റെ ഭാഗമായ എല്ലാ മേഖലകളിലും ബജറ്റില്‍ വര്‍ദ്ധന വന്ന സാഹചര്യത്തില്‍ സിപിഎം ന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റിയന്‍ എസ്റ്റേറ്റഅ മേഖലയില്‍ തകര്‍ച്ചയുണ്ടായാല്‍ സര്‍ക്കാരിന്റെ വലിയ വരുമാനത്തെയാണ് ബാധിക്കുക. കോവിഡാന്തര കാലത്തുണ്ടായ റിയല്‍ എസ്‌റ്റേറ്റ് തകര്‍ച്ച സര്‍ക്കാരിനൊരു പാഠമായിരുന്നു എന്നിട്ടും ഇത്തവണ വസ്തുവിന്റെ ന്യായവിലയും ഫീസുകളും കൂട്ടിയത് വന്‍ തിരിച്ചടിയാകുമെന്നുറപ്പാണ്.

ബജറ്റ് അവതരിപ്പിക്കുന്നതിന് തലേ ദിവസം കേന്ദ്രം വായ്പ എടുക്കാനുള്ള അനുമതി നിഷേധിച്ചതോടെ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയിരുന്നെന്നതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റ് ചര്‍ച്ചയില്‍ അവസരമുണ്ടെന്ന കണക്ക് കൂട്ടലിലാണ് ധനവകുപ്പ്. എന്നാല്‍ ധനവകുപ്പിനും ധനകാര്യ മന്ത്രിക്കുമെതിരെ എംഎല്‍എ മാരും നേതാക്കളും ഒറ്റതിരിഞ്ഞ് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നതായുള്ള പ്രചരണവും സിപിഎംല്‍ ശക്തമാണ്. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണം എത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ആനുകൂല്യങ്ങള്‍ കൂടുതല്‍ കൊടുക്കേണ്ടി വരുമ്പോള്‍ ധനസമ്പാദനത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന സാമാന്യ നിര്‍ദ്ദേശമാണ് ധനവകുപ്പ് മന്ത്രി നേതാക്കള്‍ക്ക് നല്കുന്നത്. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു ബജറ്റ് കൂടി അവതരിപ്പിക്കാന്‍ അവസരംമുണ്ട്. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് കരയറിയാലേ അടുത്ത ബജറ്റില്‍ നികുതിയും സെസും വര്‍ദ്ധിപ്പിക്കുന്ന ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന വാദത്തിനാണ് സിപിഎംല്‍ കൂടുതല്‍ പ്രചരിക്കുന്നത്.

സര്‍ക്കാര്‍ നിലനില്ക്കണമെങ്കില്‍ പണം കണ്ടെത്താനുള്ള വഴികള്‍ ഒന്നു പോലും അടയാതെ നോക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയപ്പോള്‍ ധനം വരുന്ന വഴികളൊന്നും കണ്ടെത്തുകയോ , അതിനനുസരിച്ചുള്ള നികുതികള്‍ പരിഷ്‌കരിക്കുകയോ ചെയ്തിരുന്നില്ല. സുഖിപ്പീര് ബജറ്റില്‍ ജനങ്ങളുടെ കയ്യടി നേടിയെങ്കിലും സംസ്ഥാനത്ത് ധനവരുമാനം കുറഞ്ഞു കൊണ്ടിരുന്നു. അതിന് വേണ്ടി പരമാവധി കടവും വായ്പയും എടുത്ത് സംസ്ഥാനത്തിന്റൈ ഖജനാവ് ഭദ്രമാക്കി കൊണ്ടിരുന്നു. എന്നാലിപ്പോള്‍ കടമെടുക്കാന്‍ പോയിട്ട് കടം ചോദിക്കാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയിലായി മാറിയിരിക്കുകയാണ്. എന്നാലും ധനമന്ത്രി ബാലഗോപാലിനെ തിരഞ്ഞു പിടിച്ച് ഒറ്റപ്പെടുത്തുന്നതായി സിപിഎംല്‍ തന്നെ ആക്ഷേപമുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ ബന്ധുക്കള്‍ക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (6 hours ago)

കൊല്ലം സുധിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.... ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരന്‍  (7 hours ago)

ഒഡീഷ്യയിലെ ട്രെയിന്‍ അപകടം... അപകടത്തില്‍ കാണാതായ തന്റെ പത്തു വയസുകാരന്‍ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഒരു അമ്മ  (8 hours ago)

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി... രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് 28,891 നിയമലംഘനങ്ങളാണ് ക്യാമറ റെക്കോഡ് ചെയ്തത്  (8 hours ago)

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്... ആറ് മണിക്കൂര്‍ കൊണ്ട് നാല്‍പത് ചിത്രകാരന്മാര്‍ ക്യാന്‍വാസിലൊരുക്കിയത് നാല്പത് ചിത്രങ്ങള്‍  (8 hours ago)

സന്ദീപ് പെരുങ്കള്ളന്‍ ഡോ.വന്ദനയെ കൊന്ന് പ്രതികാരം തീര്‍ത്തു. പോലീസിന് ആശ്വാസം.  (8 hours ago)

അരിക്കൊമ്പനെ കൊല്ലുമോ? കോടതി പറയട്ടെന്ന് മന്ത്രി ലൈവുമില്ല, ഫോട്ടോഷൂട്ടുമില്ല കേരളം എന്താ ഇങ്ങനെ ?  (8 hours ago)

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍... ഇത്തവണ പാര്‍ട്ടികള്‍ മുള്‍മുനയില്‍ നില്‍ക്കാനാണ് സാധ്യത  (8 hours ago)

ഒഡീഷ ട്രെയ്ന്‍ ദുരന്തത്തില്‍ കേന്ദ്രത്തിന് നേരെ തിരിഞ്ഞ് പ്രതിപക്ഷം;കവച് പദ്ധതി കാണാനാണോ,ആളെക്കൊല്ലി സര്‍ക്കാരെന്ന് രൂക്ഷ വിമര്‍ശനം,കിട്ടിയ അവസരം പ്രയോഗിച്ച് പ്രതിപക്ഷം,മോദി സര്‍ക്കാരിനെതിരെ വിരല്‍ ചൂ  (8 hours ago)

കരയിച്ച ജീവിതം കണ്ണീരണിയിച്ച് യാത്രയും കൊല്ലം സുധി ചിരിപ്പിക്കാനായി ജീവിതം മാറ്റിവെച്ചു.  (9 hours ago)

മോര്‍ച്ചറികളില്‍ സിസിടിവി വെക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പാച്ചില്‍;മോര്‍ച്ചറികളില്‍ സ്ത്രീകളുടെ ശരീരം ലൈംഗികമായ് ഉപയോഗിക്കുന്നു,കര്‍ണാടക ഹൈക്കോടതി പൊട്ടിത്തെറിച്ചു ഉടന്‍ സിസിടിവി വെയ്ക്കുമെന്ന് സര്  (9 hours ago)

പോലീസ് തൊണ്ടപ്പൊട്ടി പറഞ്ഞിട്ടും കേട്ടില്ല.  (9 hours ago)

എന്തിനിങ്ങനെ ആ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നു;അരിക്കൊമ്പന്‍ എന്നെ വിഷമിപ്പിക്കൂ ഇനിയെങ്കിലും ഒന്ന് നിര്‍ത്തു,അവനെ അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു,മനുഷ്യന്‍ മനുഷ്യ  (9 hours ago)

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനു 83 വര്‍ഷം തടവുശിക്ഷ  (9 hours ago)

കര്‍ണാടക പോയാല്‍ തെലങ്കാന പിടിക്കും;അമിത് ഷായും ടിഡിപിയുമായുള്ള കൂടിക്കാഴ്ച വെറുതെ അല്ല,ദക്ഷിണേന്ത്യയില്‍ താമര തണ്ട് ഒടിക്കുക ഡികെ നീക്കം,പിടിച്ചുകയറാന്‍ പഴുതുണ്ടാക്കി ബിജെപി,കളിയാകെ മാറുന്നു ഇനി ഷായു  (9 hours ago)

Malayali Vartha Recommends