Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

നാണയം കൊണ്ട് നിയമസഭയിൽ പോകാൻ പറ്റില്ല; അന്താരാഷ്ട്ര പുസ്തകോത്സവം നൽകിയ നിയമസഭാ പര്യടന അനുഭവങ്ങൾ ഇങ്ങനെ

16 JANUARY 2023 10:09 AM IST
മലയാളി വാര്‍ത്ത

നിയമസഭാവളപ്പിൽ ഏഴു ദിവസം നീണ്ടു നിന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. 68 പ്രസാധകരുടെ 123 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ആസാദികാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചത്.

ഈ പ്രാവശ്യത്തെ മേളയിൽ പുസ്തകങ്ങൾ മാത്രമല്ല ജനങ്ങളെ ആകർഷിച്ചത്. മേള നടക്കുന്ന സ്ഥലം കൂടെയാണ്. നിയമസഭാ വളപ്പിൽ കയറാനും ഫോട്ടോ എടുക്കാനും നല്ല തിരക്കുണ്ടായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന അസംബ്ലി ഹാൾ നേരിട്ടു കാണാനും അവിടെ നിന്ന് ഫോട്ടോ എടുക്കാനും ഉള്ള അവസരവും കൂടെ പുസ്തകോത്സവത്തോടൊപ്പം ഒരുക്കിയിരുന്നു. സാധാരണക്കാർക്ക് ഫോട്ടോയും വിഡിയോയും നിരോധിച്ച സ്ഥലമാണിവിടം. അസംബ്ലി ഹാളിന്റെ ഗാലറിയിൽ കയറാൻ മാത്രമല്ല ഇരുന്നു അവിടുത്തെ ചരിത്രത്തെ പറ്റിയുള്ള ചെറു വിവരണം നൽകാനും സെക്രട്ടേറിയേറ്ററിലെ ഉദ്യോഗസ്ഥർ തയ്യാറായിരുന്നു.

സമാപന ദിവസം ഒരു ഞായറാഴ്ച ആയിട്ട് കൂടി വരുന്നവരെ കയറ്റി ഇരുത്തി ഒരു ഗ്യാലറിയിൽ ആള് നിറയുമ്പോൾ നിയമസഭയെ കുറിച്ച് പറയാൻ ഉദ്യോഗസ്ഥർ തയ്യാറായി നിന്നിരുന്നു. ഞങ്ങൾ ഇരുന്ന ഗ്യാലറിയിൽ വന്നത് അജയകുമാർ എന്ന സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. വളരെ രസകരമായി തന്നെയാണ് അദ്ദേഹം വിവരങ്ങൾ നൽകിയത് . സ്കൂളിലെ രസികനായ ടീച്ചറിനെ ഓർമിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിവരണം. സംശയങ്ങൾ ചോദിച്ചവർക്കു കൃത്യമായ മറുപടിയും നൽകിയിരുന്നു.

മന്ത്രിമാരും എം എൽ എ മാരും എങ്ങനെ എവിടെ ഇരിക്കുന്നു എന്ന് തുടങ്ങി സ്പീക്കർ ആ ഇരിപ്പിടങ്ങൾ നിശ്ചയിക്കുന്ന രീതി ഉദ്യോഗസ്ഥർക്കും അവിടുത്തെ വാച്ച് ആൻഡ് ഗാർഡിനുള്ള ഉത്തരവാദിത്തങ്ങൾ വരെ അദ്ദേഹം പറഞ്ഞു. തുടർന്ന് അവിടെ സാധാരണ ജനങ്ങൾ വരുമ്പോൾ എങ്ങനെ പാസ് ലഭിക്കും വരുന്നവർക്കുള്ള നിയമങ്ങൾ, പെരുമാറ്റ ചിട്ടകൾ എല്ലാം വിശദീകരിക്കുകയുണ്ടായി. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ അകത്തു പ്രവേശിപ്പിയ്ക്കില്ല എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പൊതുജനങ്ങളോട് അജയകുമാർ പങ്കുവച്ചു. അകത്തക്ക് കൊണ്ട് പോകാൻ സാധിക്കാത്ത വസ്തുക്കളിൽ നാണയം ഉൾപ്പെട്ടത് പണ്ടൊരിക്കൽ ആരോ അത് കൊണ്ട് വന്നു എറിഞ്ഞതുകൊണ്ടാണ് എന്ന് പറയുകയുണ്ടായി. എന്നാൽ കറൻസി കൊണ്ടുപോകാമോ എന്ന് കേൾവിക്കാരിൽ ഒരാൾ ചോദിച്ചപ്പോൾ. നോട്ട് ആരും ഇതുവരെ എറിഞ്ഞില്ല അതിനാൽ കൊണ്ട് പോകാം എന്ന മറുപടി എല്ലാവരിലും ചിരിയുണർത്തി.

പിന്നീട് വിശദീകരിച്ചത് നിയമസഭാ മന്ദിരത്തെ കുറിച്ചായിരുന്നു. 1979 ൽ പണിതുടങ്ങിയ നിയമസഭാ മന്ദിരം പൂർത്തിയായത് 1998 ൽ ആണെന്നും. അസംബ്ലി ഹാളിലെ തടി പണികൾ ചെയ്തിരിക്കുന്നത് നിലമ്പൂർ തേക്ക് കൊണ്ടാണെന്നും വിശദീകരിച്ചു. അതുപോലെ കോൺക്രീറ്റ് മേൽക്കൂരയിൽ അടിച്ചിരിക്കുന്ന കെമിക്കൽ ചിലന്തി വല കെട്ടുന്നതിനെയും ശബ്ദം പ്രതിധ്വനിക്കുന്നതിനെയും തടയും എന്നും വിശദീകരിക്കുകയുണ്ടായി.

ഒരു പുസ്തക മേള എന്നതിൽ ഉപരി നല്ല ഒരു കുഞ്ഞു യാത്ര പോയ അനുഭവം തന്നെയായിരുന്നു എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ. ഇനി നിയമസഭാ മന്ദിരം കാണുമ്പോൾ എല്ലാം നല്ലൊരു ഓർമ്മയായി അജയകുമാർ എന്ന ഉദ്യാഗസ്ഥന്റെ വിവരണം മനസ്സിൽ നിറയും എന്ന് നിസംശ്ശയം പറയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യഥാർത്ഥ വില്ലത്തി അമ്മ? ഹണിമൂണിന് പോലും അമ്മ കൂട്ട് ഉണ്ണികൃഷ്ണനെ പീഡിപ്പിച്ചത് ഗ്രീമ നടന്നത് മറ്റൊന്ന് സഹോദരൻ പറയുന്നു  (57 minutes ago)

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും: ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്  (1 hour ago)

ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..  (1 hour ago)

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ  (1 hour ago)

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ  (1 hour ago)

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (2 hours ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (2 hours ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (2 hours ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (2 hours ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (2 hours ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (2 hours ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (2 hours ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (2 hours ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (3 hours ago)

Malayali Vartha Recommends