Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക്

26 NOVEMBER 2020 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്താരിക്ക് വിലയേറുന്നു.... വീട്ടിൽ തന്നെ കൃഷി ചെയ്യാം

കായകൾ ചുവന്ന് പഴുത്തു തുടങ്ങി... കഴിഞ്ഞകാല വഴിയോരക്കച്ചവടത്തിലെ ലാഭത്തിന്റെ ഓർമ്മയിൽ റമ്പൂട്ടാൻ... വിപണനത്തിന് തയ്യാറെടുക്കുകയാണ് മേഖലയിലെ കർഷകർ... നിറം മാറിയ പഴം പക്ഷികളും അണ്ണാനും കൊത്താതെ സംരക്ഷിക്കുകയാണ് കർഷകരുടെ മുഖ്യദൗത്യം....

പോഷകപ്രാധാന്യവും വിപണിപ്രിയവും ഏറെയുള്ള ഇലവർഗ വിളയാണ് ചീര.....ചുവന്ന ഇനങ്ങൾക്കാണ് ഏറ്റവും പ്രിയം. എന്നാൽ ഇലപ്പുള്ളി രോഗം ചീരയുടെ മൂല്യം കുറയ്ക്കുന്നു.... ഇത് ബാധിച്ച ഇലകൾ വികൃതവും അനാകർഷകവുമാകുന്നു.... പരിഹാരം ഉണ്ട്

വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടോ എങ്കിൽ ചെടികളിലെ ഈ രോഗത്തിന് ഇനി വേറെ ഒന്നും വേണ്ട..! അടുക്കള തോട്ടം ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക..!

 ഇനി ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍....

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മൈക്രോ റിങ് ചെക്ക് ഡാമിലൂടെ ജല സമൃദ്ധിയിലേക്ക് ജില്ല. കാസര്‍കോട് വികസന പാക്കേജ്, എന്‍ആര്‍ഇജി പദ്ധതികളില്‍ ജില്ലയില്‍ 3000 റിങ് ചെക്ക് ഡാം നിര്‍മിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം പദ്ധതിയിട്ട 600 ല്‍ 254 എണ്ണത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍ ആണ്. കിണര്‍ റിങ് മാതൃക സിംഗിള്‍, ഡബിള്‍ സിമന്റ് പൈപ്പും ഇതിനു ഇരുമ്പു ഷട്ടറും ഉപയോഗിച്ചാണ് വെള്ളം തടഞ്ഞു നിര്‍ത്തുകയും ആവശ്യത്തിനു തുറന്നു വിടുകയും ചെയ്യുന്ന രീതിയില്‍ ചെക്ക് ഡാം നിര്‍മാണം

കര്‍ണാടകയിലെ വിട്ടലിലുള്ള കര്‍ഷകനായ മഹാബലേശ്വര ഭട്ട് നിര്‍മിച്ച മൈക്രോ ചെക്ക് ഡാം, പരിസ്ഥിതി ജല സംരക്ഷക പ്രചാരകന്‍ ശ്രീ പദ്രെയുടെ സഹായത്തോടെ പരിശോധിച്ചു വിലയിരുത്തിയ ശേഷം ആണ് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്‌മോഹന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തോടെ ഈ മാതൃക ജില്ലയില്‍ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ്. ഇത്തരം തടയണ എല്ലാ ചെറു ജലാശയങ്ങളെയും ബന്ധപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ടു നിര്‍മിക്കാന്‍ കഴിയുന്നതാണ്. അതത് സ്ഥലങ്ങളിലും പരിസരങ്ങളിലെ കിണറുകളില്‍ ജല നിരപ്പ് ഉയര്‍ത്താനും വേനലില്‍ ലോറികളിലെ വെള്ളം ആശ്രയിക്കാതെ ജല സംരക്ഷണ വിതരണ മേഖലയില്‍ സ്വയം പര്യാപതത നേടാനും സഹായിക്കും ഇത്തരം മൈക്രോ റിങ് ചെക്ക് ഡാം എന്നു ശ്രീപദ്രെ പറയുന്നു. സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് അധികൃതര്‍. ജില്ലയില്‍ അന്‍പതോളം ചെക്ക് ഡാമുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന ഈ പദ്ധതി കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയില്‍ വ്യാപിപ്പിക്കാന്‍ സഹായം തേടിയിട്ടുണ്ട്.

12 വര്‍ഷം മുന്‍പ് ദക്ഷിണ കര്‍ണാടകയിലെ വിട്ടല്‍ കൊടപ്പടവു സ്വദേശിയായ കര്‍ഷകന്‍ മഹാബലേശ്വര ഭട്ട് സ്വന്തം തോടിനു നിര്‍മിച്ചു പ്രചാരത്തില്‍ വന്നതാണ് ഈ മാതൃക . പാലം നിര്‍മിക്കാന്‍ പല തവണ പഞ്ചായത്തിനെയും അധികൃതരെയും സമീപിച്ചു. ഒന്നര ലക്ഷം രൂപ ആണ് അന്നു എന്‍ജിനീയര്‍മാര്‍ ചെലവ് കണക്കാക്കിയത്. സഹായം കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി ഈ സാങ്കേതിക വിദ്യ കണ്ടെത്തുകയായിരുന്നു ഭട്ട്.

സിംഗിള്‍ പൈപ്പ്-ചെക്ക് ഡാമിനു 12 അടി വീതി, 10 അടി ഉയരത്തില്‍ ആയിരുന്നു നിര്‍മിതി.10 അടി ഉയരത്തില്‍ 8 അടി റിങ്ങും 2 അടി മണ്ണും മാത്രമായിരുന്നു. ഷട്ടര്‍ ആയി സ്ഥാപിച്ചത് 16 ഗേജിന്റെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഷീറ്റ്. ആകെ ചെലവായത് 40000 രൂപ. ചെറുകിട തോടുകള്‍ക്കു മാത്രമായാണ് ഈ പദ്ധതി. തോടിനു മുകളിലൂടെ ട്രാക്ടര്‍ വേ കൂടി ആകും ഇത്. ചില ഇടങ്ങളില്‍ ഓട്ടോറിക്ഷ, പോലുള്ള ചെറു വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ ഉതകുന്ന വിധത്തിലാകും ഈ തടയണയുടെ നിര്‍മിതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (15 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (24 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (34 minutes ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (43 minutes ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (5 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (6 hours ago)

Malayali Vartha Recommends