Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

07 JANUARY 2020 03:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

യുറേനിയം, തോറിയം, ബെറിലിയം, സിർക്കോൺ, ഇൽമനൈറ്റ് എന്നിവ ആണവോർജം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ധാതുക്കൾ ആയതുകൊണ്ട് ഇവ ആണവധാതുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു

ജാർഖണ്ഡ്, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിലാണ് യുറേനിയം നിക്ഷേപമുള്ളത്. ആണവോർജവ വകുപ്പിന് കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ 45 ശതമാനം ഉത്പാദനം നടക്കുന്നത് ജാർഖണ്ഡിലാണ്.

തോറിയം അടങ്ങുന്ന അല്ലനൈറ്റ് കേരളം, തമിഴ്നാട്, ബീഹാർ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് ,ഒഡിഷ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മോണോസൈറ്റിലും തോറിയം അടങ്ങിയിരിക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത മണലുള്ള കടൽത്തീരങ്ങളിലാണ് ഇൽമനൈറ്റ് കാണപ്പെടുന്നത്. ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇത് കാണപ്പെടുന്നു.

ഇരുമ്പയിര് നിക്ഷേപമുള്ള സ്ഥലങ്ങൾ
ലോകത്തിലെ ഇരുമ്പയിര് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡീഷ, ഗോവ, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖലകൾ.

ബോക്സൈറ്റ് നിക്ഷേപമുള്ള സ്ഥലങ്ങൾ
അലുമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്. ബോക്സൈറ്റ് നിക്ഷേപത്തിൽ ലോകത്ത് അഞ്ചാം സംസ്ഥാനത്താണ് ഇന്ത്യ. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ബോക്സൈറ്റ് നിക്ഷേപമുണ്ട്.

ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ളത് രാജസ്ഥാനിലാണ്  . മദ്ധ്യപ്രദേശും ജാർഖണ്ഡുമാണ് തൊട്ടുപിന്നിൽ തന്നെയുണ്ട് .

ജാർഖണ്ഡിലെ ഹസാരിബാഗ്, ബീഹാറിലെ ഗയ എന്നിവിടങ്ങളിൽ അഭ്രത്തിന്റെ മികച്ച നിക്ഷേപമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.

കൽക്കരി
ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. റാണിഗഞ്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം. രാജ്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ 65 ശതമാനത്തിലേറെ കൽക്കരിയിൽ നിന്നാണ് ലഭിക്കുന്നത്.
അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവനുസരിച്ച് കൽക്കരി നാലു തരമാണ് ഉള്ളത് . ആന്ത്രസൈറ്റ്, ബിറ്റുമിൻ, ലിഗ്‌നൈറ്റ്, പീറ്റ് എന്നിവയാണവ.

ഇന്ത്യയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ
ഈസ്റ്റ് ബാെക്കാറോ , വെസ്റ്റ് ബൊക്കാറോ, ജാരിയ, സൗത്ത് കരൺപുര, നോർത്ത് കരൺപുര, രാംഗസ്- ജാർഖണ്ഡിലാണ് ഇവയെല്ലാം. പശ്ചിമബംഗാളിലെ റാണിഗഞ്ച് , ഛത്തീസ് ഗഡിലെ കോർബ, തമിഴ്നാട്ടിലെ നെയ്‌വേലി, മദ്ധ്യപ്രദേശിലെ സിംഗ്രോളി, ഒഡിഷയിലെ തൽച്ചാർ, ഐബിവാലി എന്നിവിടങ്ങളിൽ കൽക്കരി പടങ്ങൾ ഉണ്ട്.

.കൽക്കരി നിക്ഷേപം കൂടുതൽ കിഴക്കൻമേഖലയിൽ ആണ് ..ഇന്ത്യയിലെ മൊത്തം കൽക്കരി നിക്ഷേപം 2014 ലെ കണക്കനുസരിച്ച് 301.5 ബില്യൺ ടൺ ആണ്. ഇതിൽ 43.24 ബില്യൺ ടൺ ലിഗ്‌നൈറ്റാണ്. കൽക്കരിനിക്ഷേപങ്ങൾ കൂടുതലും രാജ്യത്തിന്റെ കിഴക്ക്, മദ്ധ്യഭാഗങ്ങളിൽ ഉള്ള  ജാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഡ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കൽക്കരി നിക്ഷേപത്തിന്റെ 99 ശതമാനവും ഈ  സംസ്ഥാനങ്ങളിലാണ് എന്ന് പറയാം . ജാർഖണ്ഡിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. രണ്ടാംസ്ഥാനം ഒഡിഷയ്ക്കാണ് .

ഇന്ത്യയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന കൽക്കരിയെ അവ രൂപപ്പെട്ട കാലഘട്ടത്തെ അടിസ്ഥാനമാക്കി ഗോണ്ട്വാന, ടെർഷ്യറി കൽക്കരികൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

270 മില്യൺ വർഷംമുമ്പ് രൂപാന്തരം പ്രാപിച്ച കൽക്കരിയാണ് ഗോണ്ട്വാന കൽക്കരി. ഇക്കാലത്ത് ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഒാസ്ട്രേലിയ എന്നിവയെല്ലാം  ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന് കണക്കാക്കുന്നു. 30-60 മില്യൺ വർഷങ്ങൾക്കിടയിൽ രൂപപ്പെട്ട കൽക്കരിയാണ് ടെർഷ്യറി കൽക്കരി. ഇന്ത്യയിലെ പ്രധാന കൽക്കരിഖനികളിൽ നിന്നെല്ലാം ഗോണ്ട്വാന കൽക്കരിയാണ് ഖനനം ചെയ്യുന്നത്. അരുണാചൽ പ്രദേശ്, അസാം, മേഘാലയ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ടെർഷ്യറി കൽക്കരി ഖനനം ചെയ്യുന്നത്.

മാംഗനീസ് നിക്ഷേപമുള്ള സ്ഥലങ്ങൾ
മാംഗനീസ് ഖനനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ഒഡിഷയാണ് മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ.

സ്വർണം നിക്ഷേപമുള്ള സ്ഥലങ്ങൾ
കർണാടകയിലെ കോളാർ, ഹൂട്ടി, ആന്ധ്രയിലെ രാമഗിരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന സ്വർണ ഖനികൾ ഉള്ളത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends