Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

07 JANUARY 2020 03:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

യുറേനിയം, തോറിയം, ബെറിലിയം, സിർക്കോൺ, ഇൽമനൈറ്റ് എന്നിവ ആണവോർജം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ധാതുക്കൾ ആയതുകൊണ്ട് ഇവ ആണവധാതുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു

ജാർഖണ്ഡ്, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിലാണ് യുറേനിയം നിക്ഷേപമുള്ളത്. ആണവോർജവ വകുപ്പിന് കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ 45 ശതമാനം ഉത്പാദനം നടക്കുന്നത് ജാർഖണ്ഡിലാണ്.

തോറിയം അടങ്ങുന്ന അല്ലനൈറ്റ് കേരളം, തമിഴ്നാട്, ബീഹാർ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് ,ഒഡിഷ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മോണോസൈറ്റിലും തോറിയം അടങ്ങിയിരിക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത മണലുള്ള കടൽത്തീരങ്ങളിലാണ് ഇൽമനൈറ്റ് കാണപ്പെടുന്നത്. ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇത് കാണപ്പെടുന്നു.

ഇരുമ്പയിര് നിക്ഷേപമുള്ള സ്ഥലങ്ങൾ
ലോകത്തിലെ ഇരുമ്പയിര് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡീഷ, ഗോവ, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖലകൾ.

ബോക്സൈറ്റ് നിക്ഷേപമുള്ള സ്ഥലങ്ങൾ
അലുമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്. ബോക്സൈറ്റ് നിക്ഷേപത്തിൽ ലോകത്ത് അഞ്ചാം സംസ്ഥാനത്താണ് ഇന്ത്യ. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ബോക്സൈറ്റ് നിക്ഷേപമുണ്ട്.

ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ളത് രാജസ്ഥാനിലാണ്  . മദ്ധ്യപ്രദേശും ജാർഖണ്ഡുമാണ് തൊട്ടുപിന്നിൽ തന്നെയുണ്ട് .

ജാർഖണ്ഡിലെ ഹസാരിബാഗ്, ബീഹാറിലെ ഗയ എന്നിവിടങ്ങളിൽ അഭ്രത്തിന്റെ മികച്ച നിക്ഷേപമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.

കൽക്കരി
ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. റാണിഗഞ്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം. രാജ്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ 65 ശതമാനത്തിലേറെ കൽക്കരിയിൽ നിന്നാണ് ലഭിക്കുന്നത്.
അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവനുസരിച്ച് കൽക്കരി നാലു തരമാണ് ഉള്ളത് . ആന്ത്രസൈറ്റ്, ബിറ്റുമിൻ, ലിഗ്‌നൈറ്റ്, പീറ്റ് എന്നിവയാണവ.

ഇന്ത്യയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ
ഈസ്റ്റ് ബാെക്കാറോ , വെസ്റ്റ് ബൊക്കാറോ, ജാരിയ, സൗത്ത് കരൺപുര, നോർത്ത് കരൺപുര, രാംഗസ്- ജാർഖണ്ഡിലാണ് ഇവയെല്ലാം. പശ്ചിമബംഗാളിലെ റാണിഗഞ്ച് , ഛത്തീസ് ഗഡിലെ കോർബ, തമിഴ്നാട്ടിലെ നെയ്‌വേലി, മദ്ധ്യപ്രദേശിലെ സിംഗ്രോളി, ഒഡിഷയിലെ തൽച്ചാർ, ഐബിവാലി എന്നിവിടങ്ങളിൽ കൽക്കരി പടങ്ങൾ ഉണ്ട്.

.കൽക്കരി നിക്ഷേപം കൂടുതൽ കിഴക്കൻമേഖലയിൽ ആണ് ..ഇന്ത്യയിലെ മൊത്തം കൽക്കരി നിക്ഷേപം 2014 ലെ കണക്കനുസരിച്ച് 301.5 ബില്യൺ ടൺ ആണ്. ഇതിൽ 43.24 ബില്യൺ ടൺ ലിഗ്‌നൈറ്റാണ്. കൽക്കരിനിക്ഷേപങ്ങൾ കൂടുതലും രാജ്യത്തിന്റെ കിഴക്ക്, മദ്ധ്യഭാഗങ്ങളിൽ ഉള്ള  ജാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഡ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കൽക്കരി നിക്ഷേപത്തിന്റെ 99 ശതമാനവും ഈ  സംസ്ഥാനങ്ങളിലാണ് എന്ന് പറയാം . ജാർഖണ്ഡിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. രണ്ടാംസ്ഥാനം ഒഡിഷയ്ക്കാണ് .

ഇന്ത്യയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന കൽക്കരിയെ അവ രൂപപ്പെട്ട കാലഘട്ടത്തെ അടിസ്ഥാനമാക്കി ഗോണ്ട്വാന, ടെർഷ്യറി കൽക്കരികൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

270 മില്യൺ വർഷംമുമ്പ് രൂപാന്തരം പ്രാപിച്ച കൽക്കരിയാണ് ഗോണ്ട്വാന കൽക്കരി. ഇക്കാലത്ത് ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഒാസ്ട്രേലിയ എന്നിവയെല്ലാം  ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന് കണക്കാക്കുന്നു. 30-60 മില്യൺ വർഷങ്ങൾക്കിടയിൽ രൂപപ്പെട്ട കൽക്കരിയാണ് ടെർഷ്യറി കൽക്കരി. ഇന്ത്യയിലെ പ്രധാന കൽക്കരിഖനികളിൽ നിന്നെല്ലാം ഗോണ്ട്വാന കൽക്കരിയാണ് ഖനനം ചെയ്യുന്നത്. അരുണാചൽ പ്രദേശ്, അസാം, മേഘാലയ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ടെർഷ്യറി കൽക്കരി ഖനനം ചെയ്യുന്നത്.

മാംഗനീസ് നിക്ഷേപമുള്ള സ്ഥലങ്ങൾ
മാംഗനീസ് ഖനനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ഒഡിഷയാണ് മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ.

സ്വർണം നിക്ഷേപമുള്ള സ്ഥലങ്ങൾ
കർണാടകയിലെ കോളാർ, ഹൂട്ടി, ആന്ധ്രയിലെ രാമഗിരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന സ്വർണ ഖനികൾ ഉള്ളത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (14 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (28 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (36 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

Malayali Vartha Recommends