Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

07 JANUARY 2020 03:10 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വ്യാവസായിക പുരോഗതിക്ക് അത്യാവശ്യമായി വേണ്ട ധാതുക്കൾ ഇന്ത്യയിൽ എവിടെയെല്ലാമാണ് കൂടുതലായി കാണുന്നത് എന്ന് നോക്കാം ..എല്ലാ പി എസ സി പരീക്ഷകളിലും ഈ വിഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണമാണ്

യുറേനിയം, തോറിയം, ബെറിലിയം, സിർക്കോൺ, ഇൽമനൈറ്റ് എന്നിവ ആണവോർജം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ധാതുക്കൾ ആയതുകൊണ്ട് ഇവ ആണവധാതുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു

ജാർഖണ്ഡ്, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിലാണ് യുറേനിയം നിക്ഷേപമുള്ളത്. ആണവോർജവ വകുപ്പിന് കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ 45 ശതമാനം ഉത്പാദനം നടക്കുന്നത് ജാർഖണ്ഡിലാണ്.

തോറിയം അടങ്ങുന്ന അല്ലനൈറ്റ് കേരളം, തമിഴ്നാട്, ബീഹാർ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് ,ഒഡിഷ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മോണോസൈറ്റിലും തോറിയം അടങ്ങിയിരിക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത മണലുള്ള കടൽത്തീരങ്ങളിലാണ് ഇൽമനൈറ്റ് കാണപ്പെടുന്നത്. ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇത് കാണപ്പെടുന്നു.

ഇരുമ്പയിര് നിക്ഷേപമുള്ള സ്ഥലങ്ങൾ
ലോകത്തിലെ ഇരുമ്പയിര് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡീഷ, ഗോവ, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖലകൾ.

ബോക്സൈറ്റ് നിക്ഷേപമുള്ള സ്ഥലങ്ങൾ
അലുമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്. ബോക്സൈറ്റ് നിക്ഷേപത്തിൽ ലോകത്ത് അഞ്ചാം സംസ്ഥാനത്താണ് ഇന്ത്യ. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ബോക്സൈറ്റ് നിക്ഷേപമുണ്ട്.

ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ളത് രാജസ്ഥാനിലാണ്  . മദ്ധ്യപ്രദേശും ജാർഖണ്ഡുമാണ് തൊട്ടുപിന്നിൽ തന്നെയുണ്ട് .

ജാർഖണ്ഡിലെ ഹസാരിബാഗ്, ബീഹാറിലെ ഗയ എന്നിവിടങ്ങളിൽ അഭ്രത്തിന്റെ മികച്ച നിക്ഷേപമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.

കൽക്കരി
ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. റാണിഗഞ്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം. രാജ്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ 65 ശതമാനത്തിലേറെ കൽക്കരിയിൽ നിന്നാണ് ലഭിക്കുന്നത്.
അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവനുസരിച്ച് കൽക്കരി നാലു തരമാണ് ഉള്ളത് . ആന്ത്രസൈറ്റ്, ബിറ്റുമിൻ, ലിഗ്‌നൈറ്റ്, പീറ്റ് എന്നിവയാണവ.

ഇന്ത്യയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ
ഈസ്റ്റ് ബാെക്കാറോ , വെസ്റ്റ് ബൊക്കാറോ, ജാരിയ, സൗത്ത് കരൺപുര, നോർത്ത് കരൺപുര, രാംഗസ്- ജാർഖണ്ഡിലാണ് ഇവയെല്ലാം. പശ്ചിമബംഗാളിലെ റാണിഗഞ്ച് , ഛത്തീസ് ഗഡിലെ കോർബ, തമിഴ്നാട്ടിലെ നെയ്‌വേലി, മദ്ധ്യപ്രദേശിലെ സിംഗ്രോളി, ഒഡിഷയിലെ തൽച്ചാർ, ഐബിവാലി എന്നിവിടങ്ങളിൽ കൽക്കരി പടങ്ങൾ ഉണ്ട്.

.കൽക്കരി നിക്ഷേപം കൂടുതൽ കിഴക്കൻമേഖലയിൽ ആണ് ..ഇന്ത്യയിലെ മൊത്തം കൽക്കരി നിക്ഷേപം 2014 ലെ കണക്കനുസരിച്ച് 301.5 ബില്യൺ ടൺ ആണ്. ഇതിൽ 43.24 ബില്യൺ ടൺ ലിഗ്‌നൈറ്റാണ്. കൽക്കരിനിക്ഷേപങ്ങൾ കൂടുതലും രാജ്യത്തിന്റെ കിഴക്ക്, മദ്ധ്യഭാഗങ്ങളിൽ ഉള്ള  ജാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഡ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കൽക്കരി നിക്ഷേപത്തിന്റെ 99 ശതമാനവും ഈ  സംസ്ഥാനങ്ങളിലാണ് എന്ന് പറയാം . ജാർഖണ്ഡിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. രണ്ടാംസ്ഥാനം ഒഡിഷയ്ക്കാണ് .

ഇന്ത്യയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന കൽക്കരിയെ അവ രൂപപ്പെട്ട കാലഘട്ടത്തെ അടിസ്ഥാനമാക്കി ഗോണ്ട്വാന, ടെർഷ്യറി കൽക്കരികൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

270 മില്യൺ വർഷംമുമ്പ് രൂപാന്തരം പ്രാപിച്ച കൽക്കരിയാണ് ഗോണ്ട്വാന കൽക്കരി. ഇക്കാലത്ത് ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഒാസ്ട്രേലിയ എന്നിവയെല്ലാം  ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന് കണക്കാക്കുന്നു. 30-60 മില്യൺ വർഷങ്ങൾക്കിടയിൽ രൂപപ്പെട്ട കൽക്കരിയാണ് ടെർഷ്യറി കൽക്കരി. ഇന്ത്യയിലെ പ്രധാന കൽക്കരിഖനികളിൽ നിന്നെല്ലാം ഗോണ്ട്വാന കൽക്കരിയാണ് ഖനനം ചെയ്യുന്നത്. അരുണാചൽ പ്രദേശ്, അസാം, മേഘാലയ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ടെർഷ്യറി കൽക്കരി ഖനനം ചെയ്യുന്നത്.

മാംഗനീസ് നിക്ഷേപമുള്ള സ്ഥലങ്ങൾ
മാംഗനീസ് ഖനനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ഒഡിഷയാണ് മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ.

സ്വർണം നിക്ഷേപമുള്ള സ്ഥലങ്ങൾ
കർണാടകയിലെ കോളാർ, ഹൂട്ടി, ആന്ധ്രയിലെ രാമഗിരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന സ്വർണ ഖനികൾ ഉള്ളത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends