Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു


ഹോർമൂസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി.... തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 MAY 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിനായി വയാഗ്രയെ ആശ്രയിക്കുന്ന രീതി തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായകമായ ഒരു ചികിത്സാരീതി മൂലകോശങ്ങളെ ഉപയോഗിച്ച് ആവിഷ്‌കരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലിംഗത്തിന്റെ അടിഭാഗത്ത് 20 മീസന്‍കൈമല്‍ മൂലകോശങ്ങള്‍ കുത്തിവയ്ക്കുമ്പോള്‍ ലിംഗത്തിലെ നാഡികളും രക്ത കുഴലുകളും കൂടുതല്‍ ഊര്‍ജസ്വലത കൈവരിക്കുന്നതായി കണ്ടെത്തി. ഇപ്രകാരം സംഭവിക്കുന്നത് കൂടാതെ അവയവത്തിനു വലിപ്പം വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. വയാഗ്ര ഉപയോഗിയ്ക്കുമ്പോള്‍ ലിംഗോദ്ധാരണം നടക്കുമെങ്കിലും ജനനേന്ദ്രിയത്തിന് വലിപ്പം കൂടാറുണ്ടായിരുന്നില്ല.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് തങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ നീക്കം ചെയ്തവരെ ലക്ഷ്യമിട്ടാണ് ഈ ഗവേഷണം നടത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്രകാരം പ്രോസ്‌റ്റേറ്റ് ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും ശേഷിക്കുറവ് അനുഭവപ്പെടുകയും അവയവം ചുരുങ്ങാന്‍ ഇടയാകുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ ജൂലൈയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ മീറ്റിംഗില്‍ വച്ച് ഡാനിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്റെ ഡയറക്ടറായ പ്രൊഫസര്‍ സോറന്‍ ഷെയ്ഖ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

അപ്രകാരം ശേഷി നഷ്ടപ്പെട്ടതിനു ശേഷം ഊര്‍ജസ്വലത വീണ്ടെടുത്ത പുരുഷാവയവങ്ങള്‍ ഒരു വര്‍ഷത്തോളം കാലം സ്ഥിരതയോടെ നിലനിന്നുവെന്നും എങ്കിലും കൂടുതല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ ഷെയ്ഖ് പറഞ്ഞു.

ഡയബെറ്റിസ്, ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രായാധിക്യം എന്നിവയൊക്കെ മൂലം ലിംഗോദ്ധാരണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് മൂലകോശ ചികിത്സ വളരെ സഹായകമാവും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സെക്ഷ്വല്‍ അഡ്വൈസ് അസോസിയേഷന്റെ കണക്ക് പറയുന്നത്. നാഡികള്‍, കരള്‍, വൃക്ക,ഹൃദയ കോശങ്ങള്‍ എന്നിങ്ങനെ ശരീരത്തിലെ പ്രമുഖ ശരീര കലകളില്‍ വളര്‍ത്തി എടുക്കാവുന്നതാണ് മൂല കോശങ്ങള്‍. പുതിയ രക്ത കുഴലുകള്‍ ഉണ്ടാക്കി എടുക്കുന്നതിന് അവയ്ക്കു കഴിവുണ്ട്.

ഇ തെറാപ്പിയില്‍, ലിപ്പോസക്ഷന്‍ ഉപയോഗിച്ച് രോഗിയുടെ വയറിന്റെ ഭാഗത്തു നിന്നും അല്പം കൊഴുപ്പ് കോശങ്ങള്‍ (ഫാറ്റ് സെല്‍) നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ ഒരു വര്‍ത്തുള ചലനത്തിന് വിധേയമാക്കുമ്പോള്‍ അവയില്‍ നിന്നും വേര്‍തിരിയു ന്ന മൂലകോശങ്ങളെ തിരികെ രോഗിയുടെ ലിംഗത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

47000-ത്തിലധികം ഇംഗ്ലണ്ടുകാര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നതിനാല്‍ ഈ തെറാപ്പി ആവശ്യപ്പെടുന്നവരുടെ എണ്ണം അധികരിച്ചു വരികയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ യു കെ എന്ന സന്നദ്ധ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ന നില വരും എന്നാണ്. സ്റ്റെം സെല്‍ തെറാപ്പി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗവേഷണം ഒരുപാട് പുരോഗമിയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗായിക ആശാ ഭോസ്‌ലെയ്ക്ക് രാജ്യത്തിന്റെ യാത്രമൊഴി.... മുംബയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഔ​​ദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു  (25 minutes ago)

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (34 minutes ago)

ചിങ്ങം രാശി: വിഷുഫലം 2026  (45 minutes ago)

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന....  (49 minutes ago)

കർക്കിടകം രാശി: വിഷുഫലം 2026  (1 hour ago)

ഹൈദരാബാദ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി  (1 hour ago)

വർക്കല ക്ലിഫിന് മുകളിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം  (1 hour ago)

ബിസിനസ്സിൽ വൻ മുന്നേറ്റവും കുടുംബ സന്തോഷവും! കുംഭം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ് അപകടം.... 21കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഹോർമൂസ് കടലിടുക്കിൽ യുഎസിന്റെ ഉപരോധം തുടങ്ങി.... തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്  (2 hours ago)

മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചതോടെ മീനുകളുടെ വിലയും കൂടും  (7 hours ago)

ഹോര്‍മുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാന്‍സ്  (8 hours ago)

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം: ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍  (8 hours ago)

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends