കല്യാണ ദിവസം വിളക്കിനെച്ചൊല്ലിയുള്ള കലഹം..സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം..ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിന് ഭാര്യയുടെ എല്ലുകളും പേശികളും ഓടിച്ചുമടാകാൻ വെരളി...ഗർഭിണിയായിരുന്നപ്പോഴും ഭാര്യയെ മർദ്ദിച്ചു.. അടിയേറ്റ് 40 ശതമാനം കേൾവി ശക്തി കുറഞ്ഞു..അവൾ ഇങ്ങനെ ചെയ്യണമെങ്കിൽ സഹിക്കാൻ കഴിയാത എന്തോ അന്ന് രാത്രി സംഭവിച്ചു എന്ന് കുടുംബം..!

2021 ലായിരുന്നു തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ളവർ ആൻഡ് ഓയിൽ മിൽ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് ദേവിക അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണനുമായിയുള്ള വിവാഹം നടക്കുന്നത്.. . ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപീകൃഷ്ണന് ദേവിക ഒരു അടിമയായിരുന്നു നിരന്തരമുള്ള മർദ്ദനം തമ്മിൽ ഉള്ള ചെറിയ ചെറിയ വഴക്കുകൾ വലിയ വലിയ കാലഹങ്ങളിലേയ്ക് കടന്നു.കല്യാണ ദിവസംപോലും അവർ തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നതായി ദേവികയുടെ സഹോദരൻ പ്രതികരിച്ചു..!
മൂന്ന് മാസം ഗർഭിണിയായിരുന്നു. ദേവികയ്ക്ക് നിരന്തരമുള്ള ഭർതൃപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശ്രീചിത്രയിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപീകൃഷ്ണൻ ദേവികയുടെ എല്ലുകളിലും പേശികളിലും പുറത്തു ക്ഷേതമേൽക്കാതെയും വേദനിപ്പിക്കാൻ നന്നായി അറിയാമായിരുന്ന... അടിയുടെ ആഘാതത്തിൽ ദേവികയുടെ കേൾവിശക്തി 40% നഷ്ടപ്പെട്ടിരുന്നു.ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ബാബു നൽകിയ പരാതി പ്രകാരമാണ് പൊലീസ് അന്വേഷണം നടത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ദേവിക മരിച്ച വീട്ടിൽ പൊലീസ് എത്തി ഭർത്താവ് ഗോപീ കൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ഗോപികൃഷ്ണനെ അറസ്റ്റ് ചെയുകയും ചെയിതു..
https://www.facebook.com/Malayalivartha