Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...

ഇന്ന് ലോകപ്രമേഹദിനം

14 NOVEMBER 2015 02:49 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

പ്രമേഹം സാവധാനം രൂപപ്പെട്ട ഒരുനിഴല്‍ പോലെ ശരീരത്തില്‍ കുറെക്കാലം ഒളിച്ചിരിക്കുകയും പിന്നെ പല വിധം പുറത്തേക്ക് വരികയും ചെയ്യുന്നഒരു അസുഖമാണ.് സാധാരണ കാണുന്ന ലക്ഷണങ്ങളായ  അമിതദാഹം, അമിതവിശപ്പ്, അളവില്‍ കൂടുതല്‍ മൂത്രം, ശരീരഭാരം കുറയല്‍ എന്നിവയല്ലാതെ ഉണങ്ങാത്തമുറിവുകള്‍, ചര്‍മ്മരോഗങ്ങള്‍, മൂത്രത്തില്‍പഴുപ്പ്, കാലുകളില്‍പഴുപ്പ് എന്നിങ്ങനെയും പ്രകടമാകാറുണ്ട്.

പ്രമേഹംപൂര്‍ണ്ണമായുംസുഖപ്പെടുത്താനാവാത്തതും എന്നാല്‍,നല്ലവണ്ണം നിയന്ത്രണവിധേയമാക്കാനും കഴിയുന്ന അസുഖമാണ.് പ്രധാനമായും ഗുളികകളും ഇന്‍സുലിനുുമാണ് പ്രമേഹത്തിന് ഉപയോഗിക്കുന്നത്. പക്ഷേ, ആഹാരക്രമവും ചിട്ടയായവ്യായാമവും പാലിച്ചാല്‍ പ്രമേഹത്തിന്റെ മൂന്നിലൊന്നുഭാഗം നിയന്ത്രിക്കുവാന്‍ കഴിയും.അമിതഭാരമുള്ളവര്‍ കലോറികുറവുള്ള ആഹാരം(ദിവസംഏകദേശം1000- 1500കലോറി)കഴിച്ചാല്‍ ക്രമേണ ശരീരഭാരവും അതിനൊപ്പം പ്രമേഹവും കുറഞ്ഞുവരും. സാധാരണയായി മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളികയാണ് ആദ്യം തുടങ്ങുന്നത് .

ഇതില്‍ നിയന്ത്രണം വന്നില്ലെങ്കില്‍ ഇന്‍സുലിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കാനുള്ള ഗുളികകള്‍ ഉപയോഗിക്കാവുന്നതാണ്. നാല്പതുവയസ്സിനുമുന്‍പ്പ് പ്രമേഹം തുടങ്ങുന്നവര്‍ക്ക് തുടക്കം മുതല്‍ തന്നെ ഇന്‍സുലിന്‍ ചികിത്സയാണ് ഉത്തമം.നാല്പതുവയസ്സ് കഴിഞ്ഞവര്‍ക്ക് ആദ്യം ഗുളികകളും പിന്നെ ഇന്‍സുലിന്‍ ചികിത്സയുമാണ് ഉപയോഗിക്കുന്നത്. പിന്നെ നൂതനമായ ചിലഗുളികകളും ഇന്‍സുലിനും കുറച്ചു കാലമായി വിപണിയിലുണ്ട്. ഇവപ്രമേഹനിയന്ത്രണത്തിന് വളരെയധികം ഫലപ്രദമാണെങ്കിലും വില വളരെ കൂടുതലായത് സാധാരണക്കാരില്‍ ഉപയോഗിക്കുന്നതിന് തടസ്സമായിമാറുന്നു.
പ്രമേഹംകണ്ടുപിടിക്കുന്നതോടൊപ്പം ജീവിതചര്യയിലുള്ള സ്ഥായിയായമാറ്റം, ശരിയായ ശരീരഭാരത്തിലേക്ക് കുറയുക,ചിട്ടയായവ്യായാമം,പിന്നെ ഡോക്ടറുടെ ഉപദേശപ്രകാരമുള്ളചികിത്സ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതു മാത്രമാണ് പ്രമേഹത്തിനുള്ള ഒറ്റമൂലി. എല്ലാമാസവും കൃത്യമായ ദിവസങ്ങളില്‍ രക്തപരിശോധനയുമായി ഡോക്ടറെ കാണേണ്ടത് വളരെപ്രധാനമാണ.് സ്വയം ചികിത്സയും മരുന്നു കള്‍ സ്വയം തീരുമാനിക്കുന്നതും ഡോക്ടറെ കാണാതെ നേരിട്ട ്മരുന്നു വാങ്ങി കഴിക്കുന്നതും വളരെ അപകടമാണ.് ഓരാ രോഗിയിലും പ്രമേഹത്തിന്റെ രീതികളും സ്വഭാവവും അനുസരിച്ചാണ് മരുന്നുകള്‍ ഉപയോഗിക്കേണ്ടത്.

ആദ്യവര്‍ഷങ്ങളാണ് പ്രമേഹനിയന്ത്രണത്തിന്റെ അടിസ്ഥാനം.അതുകൊണ്ട ്തുടക്കത്തിലേ തന്നെ ഡോക്ടറെ സമീപിക്കുക.സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് ഡോക്ടറുമായി ആലോചിച്ച് ചികിത്സാച്ചെലവുകള്‍ ശാസ്ത്രീയമായിത്തന്നെ കുറയ്ക്കാവുന്നതാണ്. ഇല്ലെങ്കില്‍ പാര്‍ശ്വഫലങ്ങള്‍മൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടി വരുമ്പോള്‍ വളരെക്കൂടുതല്‍ പണം ചെലവാക്കേണ്ടിവരും.പ്രമേഹത്തെപ്പറ്റിയുള്ള ഏകദേശമായിട്ടുള്ള ഒരുഅവ ബോധംഎല്ലാ പ്രമേഹരോഗികളിലും അത്യാവശ്യമാണ്.

രോഗമെന്നു കേള്‍ക്കുമ്പോഴേ ഭയപ്പെടരുത്. അതിനെ എപ്രകാരം ഡീല്‍ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. പ്രമേഹമാണെന്നു കേള്‍ക്കുമ്പോഴെ മനസ്സിലേക്ക് ആദ്യം വരുന്ന ചിന്ത ഇനി ഭക്ഷണം നിയന്ത്രിക്കണമല്ലോ എന്നാണ്. പ്രമേഹരോഗിയുടെ വീട്ടുകാര്‍ക്കും തലവേദന തുടങ്ങുകയായി. ഇനി വീട്ടില്‍ രണ്ടുതരം ഭക്ഷണം വയ്ക്കണമല്ലോ? എന്നാല്‍ ഈ രണ്ടു ചിന്തകളും തെറ്റാണെന്നാണ് കേരളത്തിലെ പ്രമഹരോഗവിദഗ്ധരുടെ അഭിപ്രായം. പ്രമേഹരോഗിക്ക് പ്രത്യേക ഡയറ്റ് എന്ന ചിന്ത തന്നെ മാറേണ്ടിയിരിക്കുന്നു എന്നവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ പ്രമേഹരോഗി കഴിക്കണമെന്നു ചിട്ടപ്പെടുത്തിയിരിക്കുന്ന ഭക്ഷണം തന്നെയാണ് എല്ലാവരും കഴിക്കേണ്ടത്. അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ള ഭക്ഷണം. അതാണ് ശരിക്കുള്ള ആരോഗ്യഭക്ഷണം. ഇങ്ങനെ പറയുന്നത!!ിന് മറ്റൊരു യുക്തി കൂടിയുണ്ട്. കേരളത്തില്‍ ആറ് ശതമാനം പേര്‍ (18,20 ലക്ഷം) പ്രമേഹബാധ!!ിതരാണ്. അത്രയും തന്നെ പേര്‍ പ്രമേഹപ!ൂര്‍വാവസ്ഥയിലുമാണ്. ശേഷ!ിക്കുന്നവര്‍ക്ക് പ്രമേഹം പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗം എന്നത് ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക തന്നെയ!ാണ്.
പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണം തന്ന!െയാണ് പ്രധാന ഔഷധം. പ്രത്യ!േകിച്ച് പ്രമേഹപൂര്‍വ ഘട്ടത്തില്‍ ഉള്ളവര്‍ക്ക് ഇതേവരെ കഴിച്ച!ിരുന്ന ഭക്ഷണത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഗ്ലൂക്കോസ് നിരക്ക് സാധാരണ നിലയിലെത്തുന്ന!ുതു കാണാം. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുകളോ ഇന്‍സുലിനോ എന്നിവയെല്ലാം ചേരുന്നതാണ് പ്രമേഹചികിത്സ. മരുന്നിനൊപ്പം പ്രാധാന്യമ!ുണ്ട് ഭക്ഷണനിയന്ത്രണത്തിനും. വരുന്നിടത്തു വച്ചു കാണാം എന്ന മട്ടില്‍ ഭക്ഷണ നിയ!ന്ത്രണമൊന്നുമില്ലാതെ മുന്നോട്ടു പോകുന്ന പ്രമേഹരോഗികളില്‍ ഭാവിയില്‍ മറ്റു രോഗങ്ങള്‍ക്ക് (അമിതവണ്ണം, ഹൃദ്രോഗം പോലുള്ളവ) ഉള്ള സാധ്യത വളരെ കൂടുതലാണ്. തന്നെയുമല്ല പ്രമേഹചികിത്സയിലെ നിര്‍ണായകപടിയാണ് പ്രമേഹരോഗിയുടെ ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കുന്നത്. ഇതിന് ഭക്ഷണത്തില!ൂടെയെത്തുന്ന കാലറിയുടെ അളവ് നിയന്തിക്കുക തന്ന!െ വേണം. അതിന് എന്തൊക്കെ വേണമെന്നു നമുക്കു നോക്കാം.
പഞ്ചസാരയും കാലറ!ിയും
പ്രമേഹം വന്നാല്‍ പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. വിത്തൗട്ട് ചായയോ കാപ്പിയോ കുടിക്കുന്നതാണ് പ്രമേഹരോഗിയുടെ തിരിച്ചറിയല്‍ അടയാളം തന്നെ. എന്നാല്‍ പ്രമേഹരോഗി മധുരം കഴിക്കരുതെന്ന് എവ!ിടെയും പറഞ്ഞിട്ടില്ല. ദിവസം 30 ഗ്രാം പഞ്ചസാര വരെ അനുവദനീയമാണ്. അതായത് ആറ് ടീസ്പ!ൂണ്‍ പഞ്ചസാര വരെ ദിവസം ഉപയോഗിക്കാം. പക്ഷേ കുഴപ്പം മറ്റൊന്നാണ്.
ആകെ കാലറിയുടെ അളവു ക്രമാതീതമായി കൂടരുത്. ഒരു ഗ്രാം പഞ്ചസാരയില്‍ ഏതാണ്ട് നാല് കാലറിയോളം ഊര്‍ജമുണ്ട്. 30 ഗ്രാം പഞ്ചസാര കഴിക്കുമ്പോള്‍ 120 കാലറിയോളം ഊര്‍ജം ശരീരത്തിലെത്തും ഈ 120 കാലറി ഊര്‍ജം ബാക്കി ഭക്ഷണത്തില്‍ നിന്നു കുറയ്ക്കാമെങ്കില്‍ പഞ്ചസാര കഴിക്കാം.
നാരുള്ള അന്നജം കഴിക്കാം
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും നിയന്ത്രിതമായി വേണം ഉപയോഗിക്കാന്‍. ആകെ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ!് 4060 ശതമാനത്തിനുള്ളിലായിരിക്കണം.. അതിലും പ്രധാനം നാരുകള്‍ കൂടുതലുള്ള കാര്‍ബോഹൈഡ്ര!േറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കുകയെന്നതാണ്. അതായത് എളുപ്പം ദഹിക്കാതെ കെട്ടിക്കിടക്കുന്ന ഭക്ഷണം. തവിടുള്ള ധാന്യങ്ങളില്‍ നാരു കൂടുതലായിരിക്കും. അധികം സംസ്‌കരിക്കാത്ത ഗോതമ്പുപൊടി, നെല്ലു കുത്തിയ അരി എന്നിവ ഉദാഹരണം. പച്ചക്കറികളിലും പഴങ്ങളിലുമാണ് കൂട!ുതല്‍ നാരുകളുള്ളത്. ചുണ്ട്, വാഴപ്പിണ്ടി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം നാരുണ്ട്. രണ്ടു ഗുണങ്ങളാണ് ഇത്തരം ഭക്ഷണങ്ങള്‍ക്കുള്ളത്. എളുപ്പം വിശക്കില്ല, രക്തത്തിലെ പഞ്ചസാര നിരക്ക് പൊടുന്നനെ ഉയര്‍ത്തില്ല, നാരു നീക്കി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്ക് ഈ ഗുണമില്ല.
പലനേരമായി കഴിക്കുക
അളവു കുറച്ച് പല നേരമായി കഴിച്ചാല്‍ വിശപ്പിനെ പ്രതിരോധിക്കാം. മൂന്നു പ്രധാനഭക്ഷണവും രണ്ട് ഇടനേര ഭക്ഷണവും എന്ന രീതിയാണ് നല്ലത്. കൃത്യസമയത്തു കഴിക്കുകയും വേണം. എല്ലാത്തിനും ഉത്തമമാണ് ദിവസേന ഒരു മണിക്കൂര്‍ നേരത്തെ നടപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (3 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (5 minutes ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (28 minutes ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (45 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (59 minutes ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (1 hour ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (1 hour ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (2 hours ago)

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയായ മുംബൈ സ്വദേശി ജീവനൊടുക്കി  (2 hours ago)

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍  (2 hours ago)

കയ്യടി ഏറ്റുവാങ്ങി മോദി... മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; നിര്‍ണായകമാകുന്ന യുപിയില്‍ യോഗിക്കൊപ്പം റോഡ് ഷോ; രാമക്ഷേത്രത്തില്‍ പ്രാര്  (2 hours ago)

എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്  (2 hours ago)

ഇനിയാണ് നിര്‍ണായകം... ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഐപിഎല്‍ കപ്പ് നേടാനുള്ള സൗരവ് ഗംഗുലിയുടെ മോഹം നടക്കുമോയെന്ന് കണ്ടറിയാം; രാജസ്ഥാനെ മറിക  (2 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില സാധാരണയെക്കാള്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്ന് കാലാവസ്ഥാവകുപ്പ്...വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

Malayali Vartha Recommends