Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

ഭീകരമിത്!!!കണ്ടെയ്‌നറിനുള്ളില്‍ 39 മൃതദേഹങ്ങള്‍; ഞെട്ടലോടെ ലോകം

23 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർക്ക് ദാരുണാന്ത്യം, 24 പേർക്ക് പരുക്ക്

ആകർഷകമായ ഘോഷയാത്രയോടെ 56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഇഫി) തുടക്കമായി

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം;ബെലെം വേദി ഒഴിപ്പിച്ചു ;ഇന്ത്യൻ സംഘം സുരക്ഷിതർ

സങ്കടക്കാഴ്ചയായി... ഓസ്‌ട്രേലിയയില്‍ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ലോകം ഏറെ ഞെട്ടുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു കണ്ടെയ്‌നറിനുള്ളിൽ നിന്നും 39 മൃതദേഹങ്ങള്‍. കിഴക്കന്‍ ലണ്ടനിൽ നിന്നും പുറത്ത് വന്ന ഈ വാർത്തയിൽ അറിഞ്ഞ് ലോകമാകെ ഞെട്ടിയിരിക്കുകയാണ്. വാർത്തയിലേക്ക്. കിഴക്കന്‍ ലണ്ടനിലെ ഗ്രേസിലാണ് കണ്ടെയ്‌നർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ ഉള്ളിൽ നിന്നും 39 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ബ്രിട്ടിഷ് പൊലീസ് അറിയിച്ചു. ബള്‍ഗേറിയയില്‍നിന്നുള്ള കണ്ടെയ്‌നര്‍ ആയിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. ഗ്രേസിലെ ഒരു വ്യവസായ പാര്‍ക്കിനുള്ളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ അടങ്ങിയ കണ്ടെയ്‌നര്‍ കണ്ടെത്തിയത്. ഇത്തരത്തിൽ ഒരു സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് എസെക്‌സ് പൊലീസ് അറിയിക്കുയുണ്ടായി. കണ്ടെയ്‌നറിന്റെ ഉള്ളിൽ എങ്ങനെ 39 മൃതദേഹങ്ങള്‍ വന്നുവെന്നും എന്താണ് സംഭവിച്ചതെന്നുംവിശദമായി അന്വേഷിക്കാൻ പോലീസ്ആരംഭിച്ചു.ഈ സംഭവം കാര്യ ക്ഷമമായി തന്നെ അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

വാഹനം ഓടിച്ച് വന്ന ഡ്രൈവറെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.  ഡ്രൈവർ 25 വയസ്സുകാരനാണ്‌. ഇയാൾ വടക്കൻ അയർലൻഡ് സ്വദേശി കൂടിയാണ്. ആ മൃതദേഹങ്ങളിൽ ഒരു കുട്ടിയുമുൾപ്പെടുമെന്ന് എസെക്സ് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 1.40നായിരുന്നു സംഭവം അറിഞ്ഞത്. അപ്പോൾ തന്നെ ആംബുലൻസുള്‍പ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചത്. അപ്പോഴായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.  മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു.

ഡാർട്ട്ഫോർഡ് ക്രോസിംഗിന് സമീപമുള്ള സൈറ്റിലേക്ക് പാരാമെഡിക്കുകളെയും വിളിച്ചെങ്കിലും ലോറിയുടെ ഉള്ളിലുള്ള ആരെയും രക്ഷിക്കാനായില്ല. ഏരിയൽ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ലോറിയുടെ പുറകിൽ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഫോറൻസിക് കൂടാരങ്ങൾ സമീപത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും മനസിലാക്കൻ കഴിഞ്ഞു. ലോറി ബൾഗേറിയയിൽ നിന്നാണ് വന്നതെങ്കിൽ ഹോളിഹെഡ് വഴി ബ്രിട്ടനിലേക്ക് പോകുന്നത് തെറ്റായ മാർഗമാണ് എന്ന് അന്വേഷകർ കണ്ടെത്തി. ഡോവർ, കലൈസ് തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷയും പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ആളുകൾ പറയുന്നു, അതിനാൽ ചെർബർഗിൽ നിന്നോ റോസ്‌കോഫിൽ നിന്നോ റോസ്ലെയറിലേക്കും തുടർന്ന് ഡബ്ലിനിലേക്കുള്ള റോഡിലേക്കും പോകാനുള്ള എളുപ്പമാർഗ്ഗമായി ഈ വഴി ഉപയോഗിക്കുന്നു. ഏതായാലും ഇതിന് പിന്നിലുള്ള രഹസ്യം അറിയാൻ ലോകം കാത്തിരിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (17 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (17 minutes ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (34 minutes ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (48 minutes ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (56 minutes ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (10 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (10 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (11 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (12 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (12 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (13 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (13 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (13 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (13 hours ago)

Malayali Vartha Recommends