Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം

13 OCTOBER 2024 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

  56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം... 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം

ഭീകര പ്രവർത്തനം വളർത്താൻ പാകിസ്ഥാന് ഇന്ത്യയിൽ സർവകലാശാലയോ? ഇടിച്ചുനിരത്താൻ മോദി ബുൾഡോസറുകൾ റെഡി

ഉകാസയുടെ നെഞ്ചത്ത് റീത്ത് അൽ-ഫലാഹ് ഇടിച്ച് നിരത്തും OPERATION 'D-6' ATTACK ചുട്ടെരിച്ച് NIA കാലൻ ഡോ. ഷഹീന് മൂന്നാംമുറ..!

ഗോവയിലെ പനജിയിൽ നടക്കുന്ന 56-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി... 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 270 ചിത്രങ്ങൾ പ്രദർശിപ്പിക്കും

ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം. ഗാസയിലെ പോലെ തന്നെ ലബനോനിലും ഇസ്രായേൽ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ആ മണ്ണിലെ ഭീകരവാദത്തേ നേരിടുകയാണ്‌.

എന്തിനാണ്‌ ലബനോനിലെ ആശുപത്രികൾ തകർത്തത് എന്നതിനു ഇസ്രായേൽ സൈന്യം നല്കുന്ന മറുപടി ഇങ്ങിനെ.. തകർത്ത ആശുപത്രികൾക്ക് ഉള്ളിൽ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ചു. ആശുപത്രി കോംബൗണ്ടിൽ നിന്നും ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തു. അതായത് ആശുപത്രിയെ ഹിസ്ബുള്ളകൾ അവരുടെ താവളമാക്കുകയും രോഗികളേ പരിചയാക്കുകയും ചെയ്തു. ആയുധങ്ങൾ നിറച്ച ആമ്പുലൻസ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളും അതിന്റെ വിവരങ്ങളും ഇസ്രായേൽ പുറത്ത് വിട്ടു. രോഗികളേ കൊണ്ടുപോകേണ്ട ആംബുലൻസ് ആയുധങ്ങൾ കടത്താനാണ്‌ ഹിസ്ബുള്ള ഉപയോഗിക്കുന്നത്. ഇതോടെയാണ്‌ ആശുപത്രികൾ തകർക്കേണ്ടി വന്നത് എന്ന് ഇസ്രായേൽ പറഞ്ഞു. ആശുപത്രിയിൽ കുടിയൊഴിഞ്ഞ് പോകാൻ അറിയിപ്പ് നല്കിയ ശേഷം ആയിരുന്നു തകർക്കൽ ഉണ്ടായത്

 



അതേസമയം ഹിസ്ബുള്ളയും ഇസ്രായേൽ സേനയും തമ്മിലുള്ള പോരാട്ടത്തിൽ ലബനോനിൽ മരണ സംഖ്യ കുതിച്ചുയുയരുകയാണ്‌. മരണം 2225ലെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 2000 പേരും ഹിസ്ബുള്ള പ്രവർത്തകരാണ്‌ എന്നാണ്‌ ഇസ്രായേൽ പറയുന്നത്. തെക്കൻ ലെബനനിൽ ആരംഭിച്ച ഗ്രൗണ്ട് ഓപ്പറേഷനിലും 33 ഐഡിഎഫ് സൈനികരും റിസർവിസ്റ്റുകളും മരിച്ചു. ഇതിനിടെ ഗാസയിലും ഇസ്രായേലിന്റെ ആക്രമണവും ഇടിച്ച് നിരത്തലും തുടരുകയാണ്‌. വടക്കൻ ഗാസയിലെ സൈനിക ഉപരോധം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ 200 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു

കഴിഞ്ഞ ഒറ്റ രാത്രി തന്നെ തെക്കൻ ലബനോനിൽ ഇസ്രായേൽ തീമഴ പെയ്യിക്കുകയായിരുന്നു. ഇതിന്റെ കാരണം ഇസ്രായേൽ ജനതയുടെ വിശുദ്ധ ദിനവും നോമ്പും ഹിസ്ബുള്ള മുടക്കിയതായിരുന്നു. ഇസ്രായേലിൽ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ നാശ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഒന്നിനു 100 എന്നോ ഒന്നിനു 1000 എന്നോ രീതിയിൽ ആയിരുന്നു ഇസ്രായെൽ തിരിച്ചടിച്ചത്. എത്ര തിരിച്ചടി കിട്ടിയാലും ഹമാസും ഹിസ്ബുള്ളയും പഠിക്കില്ല. കാരണം അവർ ഖുറാൻ ഉദ്ധരിച്ച് പറയുന്നത് ഒടുവിൽ അള്ളാഹുവിനായിരിക്കും ജയം. അ‍ാഹു ഈ യുദ്ധത്തിൽ ജയിക്കും എന്നാണ്‌. മുച്ചൂടും തകർന്നാലും യുദ്ധത്തിൽ മരിക്കാൻ ആണ്‌ ഹിസ്ബുള്ള ഹമാസ് പ്രവർത്തകർക്ക് ഇഷ്ടം. ഖുറാൻ പ്രകാരം സ്വർഗത്തിൽ ഇവർക്ക് അള്ളാഹു ഒരുക്കിയിരിക്കുന്ന സുഖ സൗകര്യങ്ങൾ അനതമാണ്‌ എന്നും എത്രയും വേഗം സ്വർഗത്തിൽ പ്രവേശിക്കാനും അതിനാൽ തന്നെ ഹിസ്ബുള്ളക്കാരും ഹമാസുകാരും ഇപ്പോൾ ഇസ്രായേലിനെ ചൊറിഞ്ഞ് മൽസരിക്കുകയാണ്‌ എന്ന് തന്നെ പറയേണ്ടിവരും.

 



കഴിഞ്ഞ രാത്രി തെക്ക്, കിഴക്കൻ ലെബനനിലെ ഒന്നിലധികം പ്രദേശങ്ങളിൽ ശനിയാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തി.ഒരു ഡസനിലധികം ആളുകൾ കൊല്ലപ്പെടുകയും ആശുപത്രികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു,ഇതിനിടെ ലബനോനിൽ വൻ കരയുദ്ധം തുടരുകയാണ്‌. റെയ്ഡുകളും അറസ്റ്റും മറ്റും ഇസ്രായേൽ സൈന്യം നടത്തുന്നു.വടക്കുകിഴക്കൻ പ്രദേശത്തെ മൈസ്ര ഗ്രാമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.

ബെയ്റൂട്ടിന് തെക്ക് ബർജയുടെ അരികിലുള്ള ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബെക്കാ താഴ്‌വരയിലെ റയാക്, ടാൽ ചിഹ ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബാൽബെക്ക്-ഹെർമൽ പ്രവിശ്യയിലെ ബ്രിട്ടലിലും ടെംനൈനിലും നടന്ന സമരത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും അതിൽ പറയുന്നു. നബാത്തിയിൽ എട്ട് പേർക്ക് പരിക്കേറ്റു.

മുമ്പ് കനത്ത ബോംബാക്രമണം നേരിട്ട ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ആക്രമണം ഉണ്ടായിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (8 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (19 minutes ago)

കെ.എസ്.ആർ.ടി.സി ഓടിക്കുന്നത്450 ബസ്...  (28 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (31 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (1 hour ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിതീഷ് കുമാർ രാജി സമർപ്പിക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (2 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (3 hours ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (3 hours ago)

Malayali Vartha Recommends