Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ശ്രീലങ്കന്‍ സ്ത്രീകളെ ഗള്‍ഫിലേക്ക് അയയ്ക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, അവര്‍ക്കവിടെ തൊഴിലുടമയുടെ ലൈംഗികപീഡനം നേടിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടാണ് അയയ്ക്കുന്നത്; അത് മറയ്ക്കാനും ഗര്‍ഭം ധരിച്ച സ്ഥിതിയില്‍ തിരിച്ചെത്താതിരിക്കാനുമായി പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് നല്‍കുന്നു...!!

07 APRIL 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

മൂന്നുമാസ കാലയളവിലെ ജോലിക്കായി ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന ശ്രീലങ്കന്‍ വനിതകള്‍ക്ക് ഈ കാലയളവില്‍ തൊഴിലുടമയില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങളെ മൂടി വെയ്ക്കാനും അതിലൂടെ ഗര്‍ഭിണി ആയേക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടി അവര്‍ പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് കൊടുത്തിട്ടാണ് അയയ്ക്കുന്നതതെന്ന് ആറ് ഏജന്റുമാര്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.

വീട്ടുജോലിക്ക് ഒരാളെ അയയ്ക്കുന്നതിന് മുമ്പായി ആദ്യം ചെയ്യുന്നത് അവര്‍ക്ക് സര്‍ക്കാര്‍ വക മെഡിക്കല്‍ ചെക്കപ്പ് നടത്തുക എന്നതാണ്. അക്കാര്യത്തിന്മേല്‍ ആര്‍ക്കും സ്വാധീനം ചെലുത്താനാകില്ല. എന്നാല്‍ ഇതു കഴിഞ്ഞാല്‍ ഉടന്‍ തങ്ങള്‍ ഒരു ഉപകരണം അവര്‍ക്ക് നല്‍കുമെന്ന് ഒരു ഏജന്റ് പറയുന്നു. ഇതുപയോഗിക്കാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതമാകും എന്നതാണ് ശരി. എന്നാല്‍ ഇക്കാര്യം പറയാന്‍ ആരും ധൈര്യത്തോടെ മുമ്പോട്ട് വരാറില്ല. മൂന്ന് മാസത്തിലൊരിക്കല്‍ കുത്തിവെയ്ക്കാവുന്ന ഗര്‍ഭനിരോധന സംവിധാനമായ ഡീപ്പോ പ്രൊവേറയാണ് പ്രവാസികളില്‍ ഏജന്‍സികള്‍ നടത്തുന്നത്.

ഡീപ്പോ പ്രൊവേറ എന്ന ഗര്‍ഭ നിയന്ത്രണോപാധി, പ്രൊജസ്റ്റാറോണിന് സമാനമായ ഒരു ഹോര്‍മോണ്‍ ആണ്. സ്ത്രീകളുടെ കൈയിലോ പിന്‍ഭാഗത്തോ ഈ ഇന്‍ജക്ഷന്‍ എടുക്കാം. ഒരു ഇന്‍ജക്ഷന്‍ 12 മുതല്‍ 14 ആഴ്ചത്തേക്ക്് ഗര്‍ഭധാരണം തടഞ്ഞു നിര്‍ത്തും. ഓരോ 12 ആഴ്ചകള്‍ കഴിയുമ്പോഴും ഈ ഇന്‍ജക്ഷന്‍ എടുത്തു കൊണ്ടിരുന്നാലേ പൂര്‍ണ്ണമായി സുരക്ഷിതമായി എന്നുറപ്പുവരുത്താനാകൂ.

ആര്‍ത്തവത്തിന്റെ 5 ദിവസങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ ഈ ഇന്‍ജക്ഷന്‍ എടുക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം ത്വരിത ഗതിയില്‍ ലഭിക്കും. ഗര്‍ഭധാരണം തടയുന്നതിന് ഇത് 99 ശതമാനത്തോളം ഫലപ്രദമായാണ് കരുതുന്നത്. കാരണം കൂടാതെ യോനിയില്‍ നിന്ന് രക്തസ്രാവമുള്ളവര്‍, കരള്‍ രോഗമുള്ളവര്‍, സ്താനാര്‍ബുദമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗമുള്ളവര്‍ എന്നിവരൊഴികെ മറ്റെല്ലാ സ്ത്രീകള്‍ക്കും ഇതുപയോഗിക്കാവുന്നതാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം.

പതിനായിരക്കണക്കിന് തമിഴരുടെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞ ആഭ്യന്തര യുദ്ധത്തിന് ശേഷം ലങ്കന്‍ തമിഴരില്‍ അനേകരാണ് ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസികളായത്. കുടുബത്തിന്റെയും ഉറ്റവരുടെയും ഉത്തരവാദിത്വം നിറവേറ്റാനായി പരാതി പറയാനോ ചോദ്യം ചെയ്യല്‍ നടത്താനോ കൂട്ടാക്കാതെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ നിബന്ധനകള്‍ ഇക്കൂട്ടര്‍ അപ്പാടെ സ്വീകരിക്കാറാണ് പതിവ്. എന്ത് കുത്തിവെയ്പ്പാണ് തങ്ങള്‍ക്ക് നടത്തുന്നതെന്ന് പോലും പലര്‍ക്കും ഇപ്പോഴും അറിയില്ല. അവരോട് ഏജന്‍സികള്‍ ഇക്കാര്യം പറയാറുമില്ലെന്ന് ഏജന്റ് പറയുന്നു.

നിലവില്‍ ശ്രീലങ്കയില്‍ നിന്നുള്ള 1.5 ദശലക്ഷം ശ്രീലങ്കന്‍ സ്ത്രീകളാണ് സൗദി അറേബ്യയില്‍ മാത്രം ജോലി ചെയ്യുന്നത്. മാസം തോറും 40,000 പേരെ വീതം വിദേശത്തേക്ക് ശ്രീലങ്കന്‍ ഏജന്‍സികള്‍ അയയ്ക്കുകയും ചെയ്യുന്നു.റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് എപ്പോഴും തലവേദനയാണ് റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഗള്‍ഫിലെ തൊഴിലുടമയില്‍ നിന്നും ശാരീരിക പീഡനം നേരിടുന്നത്. കുത്തിവെയ്പ്പ് നല്‍കി അയയ്ക്കുന്നതിലൂടെ അത് മറച്ചു വെയ്ക്കാനും തിരികെ പോരും വരെ ഗര്‍ഭം ധരിക്കില്ല എന്നതുമാണ് ഉറപ്പാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends