Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ശ്രീലങ്കന്‍ സ്ത്രീകളെ ഗള്‍ഫിലേക്ക് അയയ്ക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, അവര്‍ക്കവിടെ തൊഴിലുടമയുടെ ലൈംഗികപീഡനം നേടിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടാണ് അയയ്ക്കുന്നത്; അത് മറയ്ക്കാനും ഗര്‍ഭം ധരിച്ച സ്ഥിതിയില്‍ തിരിച്ചെത്താതിരിക്കാനുമായി പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് നല്‍കുന്നു...!!

07 APRIL 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

മൂന്നുമാസ കാലയളവിലെ ജോലിക്കായി ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന ശ്രീലങ്കന്‍ വനിതകള്‍ക്ക് ഈ കാലയളവില്‍ തൊഴിലുടമയില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങളെ മൂടി വെയ്ക്കാനും അതിലൂടെ ഗര്‍ഭിണി ആയേക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടി അവര്‍ പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് കൊടുത്തിട്ടാണ് അയയ്ക്കുന്നതതെന്ന് ആറ് ഏജന്റുമാര്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.

വീട്ടുജോലിക്ക് ഒരാളെ അയയ്ക്കുന്നതിന് മുമ്പായി ആദ്യം ചെയ്യുന്നത് അവര്‍ക്ക് സര്‍ക്കാര്‍ വക മെഡിക്കല്‍ ചെക്കപ്പ് നടത്തുക എന്നതാണ്. അക്കാര്യത്തിന്മേല്‍ ആര്‍ക്കും സ്വാധീനം ചെലുത്താനാകില്ല. എന്നാല്‍ ഇതു കഴിഞ്ഞാല്‍ ഉടന്‍ തങ്ങള്‍ ഒരു ഉപകരണം അവര്‍ക്ക് നല്‍കുമെന്ന് ഒരു ഏജന്റ് പറയുന്നു. ഇതുപയോഗിക്കാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതമാകും എന്നതാണ് ശരി. എന്നാല്‍ ഇക്കാര്യം പറയാന്‍ ആരും ധൈര്യത്തോടെ മുമ്പോട്ട് വരാറില്ല. മൂന്ന് മാസത്തിലൊരിക്കല്‍ കുത്തിവെയ്ക്കാവുന്ന ഗര്‍ഭനിരോധന സംവിധാനമായ ഡീപ്പോ പ്രൊവേറയാണ് പ്രവാസികളില്‍ ഏജന്‍സികള്‍ നടത്തുന്നത്.

ഡീപ്പോ പ്രൊവേറ എന്ന ഗര്‍ഭ നിയന്ത്രണോപാധി, പ്രൊജസ്റ്റാറോണിന് സമാനമായ ഒരു ഹോര്‍മോണ്‍ ആണ്. സ്ത്രീകളുടെ കൈയിലോ പിന്‍ഭാഗത്തോ ഈ ഇന്‍ജക്ഷന്‍ എടുക്കാം. ഒരു ഇന്‍ജക്ഷന്‍ 12 മുതല്‍ 14 ആഴ്ചത്തേക്ക്് ഗര്‍ഭധാരണം തടഞ്ഞു നിര്‍ത്തും. ഓരോ 12 ആഴ്ചകള്‍ കഴിയുമ്പോഴും ഈ ഇന്‍ജക്ഷന്‍ എടുത്തു കൊണ്ടിരുന്നാലേ പൂര്‍ണ്ണമായി സുരക്ഷിതമായി എന്നുറപ്പുവരുത്താനാകൂ.

ആര്‍ത്തവത്തിന്റെ 5 ദിവസങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ ഈ ഇന്‍ജക്ഷന്‍ എടുക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം ത്വരിത ഗതിയില്‍ ലഭിക്കും. ഗര്‍ഭധാരണം തടയുന്നതിന് ഇത് 99 ശതമാനത്തോളം ഫലപ്രദമായാണ് കരുതുന്നത്. കാരണം കൂടാതെ യോനിയില്‍ നിന്ന് രക്തസ്രാവമുള്ളവര്‍, കരള്‍ രോഗമുള്ളവര്‍, സ്താനാര്‍ബുദമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗമുള്ളവര്‍ എന്നിവരൊഴികെ മറ്റെല്ലാ സ്ത്രീകള്‍ക്കും ഇതുപയോഗിക്കാവുന്നതാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം.

പതിനായിരക്കണക്കിന് തമിഴരുടെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞ ആഭ്യന്തര യുദ്ധത്തിന് ശേഷം ലങ്കന്‍ തമിഴരില്‍ അനേകരാണ് ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസികളായത്. കുടുബത്തിന്റെയും ഉറ്റവരുടെയും ഉത്തരവാദിത്വം നിറവേറ്റാനായി പരാതി പറയാനോ ചോദ്യം ചെയ്യല്‍ നടത്താനോ കൂട്ടാക്കാതെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ നിബന്ധനകള്‍ ഇക്കൂട്ടര്‍ അപ്പാടെ സ്വീകരിക്കാറാണ് പതിവ്. എന്ത് കുത്തിവെയ്പ്പാണ് തങ്ങള്‍ക്ക് നടത്തുന്നതെന്ന് പോലും പലര്‍ക്കും ഇപ്പോഴും അറിയില്ല. അവരോട് ഏജന്‍സികള്‍ ഇക്കാര്യം പറയാറുമില്ലെന്ന് ഏജന്റ് പറയുന്നു.

നിലവില്‍ ശ്രീലങ്കയില്‍ നിന്നുള്ള 1.5 ദശലക്ഷം ശ്രീലങ്കന്‍ സ്ത്രീകളാണ് സൗദി അറേബ്യയില്‍ മാത്രം ജോലി ചെയ്യുന്നത്. മാസം തോറും 40,000 പേരെ വീതം വിദേശത്തേക്ക് ശ്രീലങ്കന്‍ ഏജന്‍സികള്‍ അയയ്ക്കുകയും ചെയ്യുന്നു.റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് എപ്പോഴും തലവേദനയാണ് റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഗള്‍ഫിലെ തൊഴിലുടമയില്‍ നിന്നും ശാരീരിക പീഡനം നേരിടുന്നത്. കുത്തിവെയ്പ്പ് നല്‍കി അയയ്ക്കുന്നതിലൂടെ അത് മറച്ചു വെയ്ക്കാനും തിരികെ പോരും വരെ ഗര്‍ഭം ധരിക്കില്ല എന്നതുമാണ് ഉറപ്പാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends