കേസുകളുടെ ഭാണ്ഡക്കെട്ടഴിക്കാന്‍ സുരേന്ദ്രന്‍ ഇന്ന് കോടതിയില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായയോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദനെതിരെയണ്ടായിരുന്ന എല്ലാ കേസുകളും പോലീസ് കുത്തിപ്പൊക്കുകയായിരുന്നു. ട്രെയിൻ തടഞ്ഞ കേസിലും കോഴിക്കോട്ട് പ്രകടനം നടത്തിയതിനും ദീര്‍ഘ കാലമായി കിടക്കുന്ന വാറന്റില്‍ സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
2013-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തോടുള്ള അവഗണനക്കെതിരെ കോഴിക്കോട് നടന്ന ട്രൈന്‍ തടയല്‍ സമരം ഉത്ഘാടനം ചെയ്തതാണ് ഒരു കേസ്. 2016 തിരുവനന്തപുരെത്ത് കുമ്മനം രാജ ശേഖരനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കേഴിക്കോട് ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രസംഗിച്ചതാണ് മറ്റൊരു കേസ്.
ട്രെയിന്‍ തടഞ്ഞതിന് 359/2013 ആയി രജിസ്റ്റര്‍ ചെയ്ത കേസ് 598/13 ആയി വാരായിരുന്നു . പ്രതികള്‍ പ്രകടനത്തില്‍ പ്ര സംഗിച്ചതിന് 776/ 16 ആയാണ് കേസ് എടുത്തിരുന്നത് . ഇത് കംനമ്പര്‍ 123/ 16 ആയി വാറന്റായിരുന്നു . രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 9ണ്‍ പോലീസാണ് . രണ്ടു കി ലും സുരന്ദനാണ് ഒന്നാം പ്രതി കോടതിയില്‍ ഹാജരാക്കുന്ന തിന്റെ ഭാഗമായി സമരന്ദനെ ഇന്നലെ കാഴിക്കാട് ജില്ലാ ജയി ലിലെത്തിച്ചു . സുരേന്ദ്രനെതിരായ വാറന്റ് പോലീസ് ധ്യതിപിടിച്ച് നടപ്പാ ക്കിയെങ്കിലും കോഴിക്കാട് സിറ്റി പോലീസ് കമ്മിഷണറുടെ പ രിധിയിലുള്ള 17 പോലീസ് സ്റ്റേഷനുകളില്‍ ദീര്‍ഘകാലമായള്ള പ്രൊഡക്ഷന്‍ വാറന്റുകള്‍ കെട്ടിക്കിടക്കുകയാണ് .
ഏതാണ്ട് 2020 വാറന്റുകളാണ് ഇത്തരത്തില്‍ നടപ്പാക്കാനുള്ളതെന്നാണ് വിവരം . പെറ്റി കേസുകളിലെ വാറന്റാണ് നടപ്പാക്കാനുള്ളതില്‍ ഭൂരി ഭാഗവും . പല കേസുകളിലും പ്രതികള്‍ സ്ഥലത്തുവന്നുപോയി ട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ല.
കിടക്കുന്ന കേസുകളില്‍ എത്രയും പെട്ടെന്ന് വാറന്റ് നടപ്പാക്കാന്‍ നടപടിയെടുക്കണമെ ന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കൊലപാതകം , മാനഭംഗം , കവര്‍ച്ച തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്കുള്ള വാറന്റുകളും കെട്ടിക്കിടപ്പുണ്ട് . മോഷണം , പിടി ച്ചുപറി, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളിലെ ഏറെയും പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് . ഇവര്‍ നല്‍കിയ വിലാസ ത്തില്‍ പിന്നീട് അന്വേഷിക്കുമ്പോള്‍ കണ്ടത്താന്‍ കഴിയാത്ത ത് പോലീസിനെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെതിരായ വാറന്റ് കുത്തിപ്പൊക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























