Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകൻ ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട കഴിച്ച്

27 JULY 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഒഡീഷയിലെ മാഞ്ചി എന്നു വിളിക്കുന്ന എഴുപത്തുഞ്ചുകാരനായ പത്മശ്രീ ദൈതിരി നായിക്ക് എന്ന കര്‍ഷകന്‍ ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകനാണു അദ്ദേഹം. ഇപ്പോൾ ആകട്ടെ ജീവിക്കാൻ നിവൃത്തിയില്ലാതെ മുഴു പട്ടിണിയിലും . പദ്മശ്രീ ലഭിച്ചതോടെ ഉള്ള ജോലിയും പോയി. ഇപ്പോൾ ഉറുമ്പിന്റെ മുട്ട കഴിച്ച് ജീവിക്കേണ്ടിവന്ന തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് കര്‍ഷകനായ ദൈതിരി നായിക്ക്.

ഒഡീഷയിലെ ജനങ്ങൾക്ക് വെള്ളം എത്തിച്ചുകൊടുക്കാൻ പ്രയത്നിച്ച ആളാണ് ദൈതിരി. കര്‍ഷകനായ ദൈതിരി മലതുരന്ന് ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചു . മൂന്ന് വര്‍ഷത്തെ പരിശ്രമത്തിലൂടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചത്. മല തുരക്കാൻ തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന ആയുധം ഒരു മൺവെട്ടിയായിരുന്നു. നാട്ടുകാരുടെ പരിഹാസങ്ങളെ വകവെയ്ക്കാതെയാണ് ദൈതിരി മലതുരന്നത്. ഗൊനസിക മലയില്‍ നിന്നും ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള തന്‍റെ പദ്ധതിയെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞപ്പോൾ അവർ അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ തന്‍റെ പ്രയത്നം അദ്ദേഹം തനിച്ച് തുടര്‍ന്നു. പിന്നോട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ടതോടെ സഹോദരന്മാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു..മൂന്നുവർഷം നീണ്ടപ്രയത്നത്തിന്റെ ഫലമായി ഗ്രാമത്തിൽ വെള്ളമെത്തി.

ഗ്രാമത്തിന് നല്‍കിയ മഹത്തായ ഈ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.... അതോടെ ആ പാവം മനുഷ്യന്റെ കഷ്ടകാലം തുടങ്ങി എന്നതാണ് സത്യം
പുരസ്‌കാരം ലഭിച്ചതോടെ ദൈതിരിയെ ആരും ജോലിക്ക് വിളിക്കാതെയായി. ഇത്രയും വലിയ അവാര്‍ഡ് ലഭിച്ചയാളെ എങ്ങനെ കൂലിപ്പണിക്ക് വിളിക്കും എന്ന് കരുതിയാണ് ഗ്രാവസികള്‍ ദൈതിരി ജോലിക്ക് വിളിക്കാത്തത്.

ആകെയുള്ള വരുമാനം 700 രൂപയുടെ വാർധക്യ പെൻഷനാണ്. പണിയ്ക്ക് വിളിക്കാത്തതുകൊണ്ട് പലഹാരം വിറ്റാണ് എന്തെങ്കിലും വരുമാന മാർഗം കണ്ടെത്തുന്നത്. ജോലി ചെയ്യാതെ ജീവിക്കാൻ മറ്റ് വരുമാനമാർഗ്ഗമൊന്നുമില്ല. പദ്മശ്രീ പട്ടിണി മാറ്റില്ലല്ലോ ?

ഉറുമ്പിന്റെ മുട്ട കഴിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നും ദൈതിരി പറയുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കികൊടുത്ത് ലഭിക്കുന്നതാണ് കുടുംബത്തിന് ആകെ ഉള്ള വരുമാനം. താന്‍ അവാര്‍ഡ് തിരിച്ച് കൊടുക്കാന്‍ ഒരുങ്ങുകയാണ്. തനിക്ക് ജോലി ചെയ്ത് ജീവിക്കണം എന്നും അദ്ദേഹം പറയുന്നു ...

ദൈതിരിയ്ക്ക് പത്മശ്രീ ലഭിച്ചപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ നാടിന്‍റെ പുരോഗതിക്ക് അത് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചത് . പക്ഷെ, ഒന്നും സംഭവിച്ചില്ല. ദൈതിരിയുടെ ജീവിതമാർഗ്ഗമായ കൂലിപ്പണിപോലും കിട്ടാതെ ആയി.

നമ്മുടെ ഗ്രാമം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. നല്ല റോഡ് പോലുമില്ല. അങ്കണവാടികളില്ല. ആശുപത്രിയില്ല. എന്തെങ്കിലും അസുഖം വന്നാല്‍ മൂന്ന് മൈല്‍ നടന്നുവേണം ഡോക്ടറെ കാണാന്‍. കുടിവെള്ളമില്ല. ദൈതിരിയ്ക്ക് വീട് പണിത് നൽകാമെന്ന് രാഷ്ട്രീയപാർട്ടികൾ വാഗ്ദാനം ചെയ്തെങ്കിലും അതുമൊന്നുമായില്ല.
ദൈതിരി തുരന്ന തുരങ്കം കോൺക്രീറ്റ് വാർക്കാമെന്നും സർക്കാർ പറഞ്ഞിരുന്നു, എന്നാൽ അതിന്റെ പണിയും തുടങ്ങിയിട്ടില്ല. എല്ലാ അർഥത്തിലും പത്മശ്രീ തനിക്ക് യാതൊരു പ്രയോജനവും നൽകുന്നില്ലെന്നു പറയുന്ന ദൈതിരി എങ്ങനെയെങ്കിലും ഈ ബഹുമതി ഒന്ന് തിരിച്ചു വാങ്ങാമോ എന്നാണു ഇപ്പോൾ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (21 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (30 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (37 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (48 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends