Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

അക്കൗണ്ട് തുറന്ന രാജേട്ടൻ തന്നെ അത് പൂട്ടിച്ചോ? 'തിരിനാളം' തെളിച്ച ​ഗുട്ടൻസ് കലക്കിയെടുത്ത് പാവം അണികൾ..

10 MAY 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാനുള്ള വിഷയത്തിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പിച്ചു​

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

2016-ല്‍ നിയമസഭയിലേക്ക് ഒരു താമരയായ് ഒ. രാജഗോപാല്‍ കടന്നു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി. അണികള്‍ ആവേശത്തിലായിരുന്നു. ഇനിയങ്ങോട്ടു പിണറായി വിജയന്‍ സര്‍ക്കാരിനെ ഒറ്റയ്ക്ക് നേരിട്ട് നഖശിഖാന്തം എതിര്‍ത്ത് രാജേട്ടനു പിന്നാലെ വിരിയാനിരിക്കുന്ന താമരകളെ സ്വപ്‌നം കണ്ടിരുന്ന നേതാക്കള്‍ക്കും അണികള്‍ക്കും അധികം വൈകാതെ തന്നെ അപകടം മണത്തു.

ആദ്യ പിണറായി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി ഒ.രാജഗോപാല്‍ ഏവരെയും ഞെട്ടിച്ചു.

വിവാദമായതോടെ സ്പീക്കറുടെ പേരിലെ 'ശ്രീരാമനും കൃഷ്ണനു'മാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്ന വിചിത്ര ന്യായീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി.

പൗരത്വ ബില്ലിനിനെതിരേ ഇടതു മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ചു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയപ്പോഴും ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ മാതൃക കാട്ടിയതും ബിജെപിയെ നിരാശരാക്കി.

പിന്നേടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പിണറായി സ്തുതി പതിവാക്കിയതോടെ രാജേട്ടാ എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന അണികള്‍ ഉള്ളുകൊണ്ടെങ്കിലും അക്ഷരം മാറ്റി വിളിച്ചു തുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം.

നേതാക്കളാകട്ടെ മുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാനാകാതെ കുഴഞ്ഞു. ഓര്‍മ്മക്കുറവെന്നും പ്രായാധിക്യമെന്നും അണികളോടു വിശദീകരണം നല്‍കി അവര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓര്‍മ്മ ഇത്തിരി കൂടുതലായതിന്റെ കുഴപ്പമാണെന്നു അണികള്‍ക്കു വഴിയേ പിടികിട്ടിത്തുടങ്ങി.

ഒടുവില്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തെ മങ്ങിപ്പിക്കുന്ന വിധം നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഒ. രാജഗോപാല്‍ എന്ന നേതാവിനെ അണികള്‍ പൂര്‍ണ്ണമായും കൈവിട്ടു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിനെ 'വിളക്കുതെളിച്ച്' ഇടതുപക്ഷം സ്വീകരിച്ചപ്പോഴും ഒ. രാജഗോപാലും വെറുതെയിരുന്നില്ല. കത്തിച്ചു ഫെയ്‌സ്ബുക്കില്‍ ഒരു തിരിനാളം.

ചെറിയൊരു ആശ്വാസത്തിന് ബംഗാളില്‍ അക്രമിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകരെ ഓര്‍ത്തിട്ടുണ്ടെന്നു മാത്രം. എങ്കിലും ഇത്തവണ അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ രാജേട്ടന്റെ 'ഇരട്ടത്താപ്പ്' കണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായില്ല.

ഇനി പലതും കാണാനിരിക്കുന്നതല്ലേ ഉള്ളൂവെന്നാണ് സൂചനകള്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടി നടപടി എടുക്കാത്തതാണ് സിറ്റിംഗ് സീറ്റു കൂടി നഷ്ടമാക്കുന്നതില്‍ കാര്യങ്ങളെത്തിച്ചതെന്ന് വിലയിരുത്തുന്ന നേതാക്കളും അണികളുമുണ്ട്.

എന്നാല്‍ ഒ. രാജഗോപാലിന്റെ വീഴ്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ യഥാവിധം അവതരിപ്പിക്കാത്തതാണ് കുഴപ്പമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു സംവിധായകന്‍ കമലിനു ശേഷം ആരുവരുമെന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ആ സ്ഥാനത്തേക്കൊരു നോമിനി പിണറായി വിജയനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍.

അങ്ങനെയെങ്കില്‍ ഈ 'തിരിനാളം' കൂടി തെളിച്ചു വച്ചതിന്റെ ഗുട്ടന്‍സ് അന്നു കേരളത്തിലെ പാവം ബി.ജെ.പി അണികള്‍ക്കു മുന്നില്‍ തെളിഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (5 minutes ago)

ഓമാനില്‍ മലയാളി യുവാവിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

അനുമതി ഇല്ലാതെ ഫഌ്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും: പിഴയായി ബിജെപി അടയ്‌ക്കേണ്ടത് 19.97 ലക്ഷം രൂപ  (7 hours ago)

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി  (7 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട്ട് ഇത്തവണ മികച്ച തന്നെ കളത്തിലിറങ്ങും  (7 hours ago)

നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍  (7 hours ago)

വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു  (7 hours ago)

ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു  (7 hours ago)

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ ഗോവ  (7 hours ago)

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്  (7 hours ago)

രുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം.....  (8 hours ago)

'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ.  (8 hours ago)

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരു കിലോ സ്വര്‍ണം സമ്മാനം മലയാളി വിദ്യാര്‍ത്ഥിക്ക്!  (8 hours ago)

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ  (8 hours ago)

Malayali Vartha Recommends