Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അക്കൗണ്ട് തുറന്ന രാജേട്ടൻ തന്നെ അത് പൂട്ടിച്ചോ? 'തിരിനാളം' തെളിച്ച ​ഗുട്ടൻസ് കലക്കിയെടുത്ത് പാവം അണികൾ..

10 MAY 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും ; ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാജ് ഭവനെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കരുതെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞു; രാജ്ഭവനില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയെ കൊണ്ടു വന്ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രിമാരെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത് ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം; എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റും?

പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

2016-ല്‍ നിയമസഭയിലേക്ക് ഒരു താമരയായ് ഒ. രാജഗോപാല്‍ കടന്നു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി. അണികള്‍ ആവേശത്തിലായിരുന്നു. ഇനിയങ്ങോട്ടു പിണറായി വിജയന്‍ സര്‍ക്കാരിനെ ഒറ്റയ്ക്ക് നേരിട്ട് നഖശിഖാന്തം എതിര്‍ത്ത് രാജേട്ടനു പിന്നാലെ വിരിയാനിരിക്കുന്ന താമരകളെ സ്വപ്‌നം കണ്ടിരുന്ന നേതാക്കള്‍ക്കും അണികള്‍ക്കും അധികം വൈകാതെ തന്നെ അപകടം മണത്തു.

ആദ്യ പിണറായി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി ഒ.രാജഗോപാല്‍ ഏവരെയും ഞെട്ടിച്ചു.

വിവാദമായതോടെ സ്പീക്കറുടെ പേരിലെ 'ശ്രീരാമനും കൃഷ്ണനു'മാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്ന വിചിത്ര ന്യായീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി.

പൗരത്വ ബില്ലിനിനെതിരേ ഇടതു മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ചു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയപ്പോഴും ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ മാതൃക കാട്ടിയതും ബിജെപിയെ നിരാശരാക്കി.

പിന്നേടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പിണറായി സ്തുതി പതിവാക്കിയതോടെ രാജേട്ടാ എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന അണികള്‍ ഉള്ളുകൊണ്ടെങ്കിലും അക്ഷരം മാറ്റി വിളിച്ചു തുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം.

നേതാക്കളാകട്ടെ മുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാനാകാതെ കുഴഞ്ഞു. ഓര്‍മ്മക്കുറവെന്നും പ്രായാധിക്യമെന്നും അണികളോടു വിശദീകരണം നല്‍കി അവര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓര്‍മ്മ ഇത്തിരി കൂടുതലായതിന്റെ കുഴപ്പമാണെന്നു അണികള്‍ക്കു വഴിയേ പിടികിട്ടിത്തുടങ്ങി.

ഒടുവില്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തെ മങ്ങിപ്പിക്കുന്ന വിധം നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഒ. രാജഗോപാല്‍ എന്ന നേതാവിനെ അണികള്‍ പൂര്‍ണ്ണമായും കൈവിട്ടു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിനെ 'വിളക്കുതെളിച്ച്' ഇടതുപക്ഷം സ്വീകരിച്ചപ്പോഴും ഒ. രാജഗോപാലും വെറുതെയിരുന്നില്ല. കത്തിച്ചു ഫെയ്‌സ്ബുക്കില്‍ ഒരു തിരിനാളം.

ചെറിയൊരു ആശ്വാസത്തിന് ബംഗാളില്‍ അക്രമിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകരെ ഓര്‍ത്തിട്ടുണ്ടെന്നു മാത്രം. എങ്കിലും ഇത്തവണ അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ രാജേട്ടന്റെ 'ഇരട്ടത്താപ്പ്' കണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായില്ല.

ഇനി പലതും കാണാനിരിക്കുന്നതല്ലേ ഉള്ളൂവെന്നാണ് സൂചനകള്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടി നടപടി എടുക്കാത്തതാണ് സിറ്റിംഗ് സീറ്റു കൂടി നഷ്ടമാക്കുന്നതില്‍ കാര്യങ്ങളെത്തിച്ചതെന്ന് വിലയിരുത്തുന്ന നേതാക്കളും അണികളുമുണ്ട്.

എന്നാല്‍ ഒ. രാജഗോപാലിന്റെ വീഴ്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ യഥാവിധം അവതരിപ്പിക്കാത്തതാണ് കുഴപ്പമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു സംവിധായകന്‍ കമലിനു ശേഷം ആരുവരുമെന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ആ സ്ഥാനത്തേക്കൊരു നോമിനി പിണറായി വിജയനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍.

അങ്ങനെയെങ്കില്‍ ഈ 'തിരിനാളം' കൂടി തെളിച്ചു വച്ചതിന്റെ ഗുട്ടന്‍സ് അന്നു കേരളത്തിലെ പാവം ബി.ജെ.പി അണികള്‍ക്കു മുന്നില്‍ തെളിഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (8 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (8 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (8 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (9 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (10 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (10 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (10 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (11 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (11 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (11 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (11 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (12 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (12 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (12 hours ago)

Malayali Vartha Recommends