Widgets Magazine
02
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം; ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി

07 JANUARY 2025 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കല്യാണത്തിന് പൊളിറ്റിക്സ് ഇല്ലല്ലോ; കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ഷാഫി പറമ്പിൽ എംപിയെ വളഞ്ഞ് മാധ്യമങ്ങൾ

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്

നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-   നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം. ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണ്,  എന്നിട്ടും നട്ടാൽ കുരുക്കാത്ത കളവ് പറയുന്നതിന് പിന്നിൽ സ്പർദ്ധയും വിഭജനവും മൂലം എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാകുമോ എന്ന ദുഷ്ചിന്ത മാത്രമാണ്. ​കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ ദുഷ്ടലാക്കിന് കേരളത്തിലെ ഹൈന്ദവ സമൂഹം അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുകയാണെന്ന് ഖേദത്തോടെ പറയേണ്ടി വരും. ​

ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളിൽ പോലും ഉൾപ്പെടുത്താത്ത ഒരു ​ഗ്രന്ഥം ഉണ്ടെന്ന് പ്രിയ സുഹൃത്ത് ​ഗണേശ് രാധാകൃഷ്ണൻ  പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. ​1957 ൽ ശിവ​ഗിരി മഠം പുറത്തിറക്കിയ "ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി" എന്ന ​ഗ്രന്ഥം ഇപ്പോഴുയരുന്ന എല്ലാ കപട വാദങ്ങൾക്കുമുള്ള മറുപടിയാണ്.  ​ഭാരതീയ പാരമ്പര്യം അനുസരിച്ച് ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് ശ്രീനാരായണസ്മൃതിയും രചിക്കപ്പെട്ടിട്ടുള്ളത്. ​ഗുരുദേവ ശിഷ്യനായ സ്വാമി ആത്മാനന്ദയാണ് ശ്രീനാരായണധർമ്മം ​ഗുരുദേവ നിർദ്ദേശമനുസരിച്ച് എഴുതിയെടുത്തത്. സ്വാമി നാരായണ തീർത്ഥരുടെ വ്യാഖ്യാന സഹിതമാണ് മഠം ഇത് പുറത്തിറക്കിയത്. 1965 ൽ രണ്ടാം പതിപ്പും ഇറങ്ങിയിട്ടുണ്ട്. പക്ഷേ പിൽക്കാലത്ത് ഈ ​ഗ്രന്ഥം തമസ്കരിക്കപ്പെട്ട് വിസ്മൃതിയിലായതിന് പിന്നിൽ ​ഗൂഡാലോചന ഉണ്ടോയെന്ന സംശയം സ്വാഭാവികമാണ്. ശിവ​ഗിരി മഠം പോലും ഇങ്ങനെയൊരു ​ഗ്രന്ഥമുള്ളതായി മറന്നത് പോലെയാണ് പിൽക്കാലത്ത് പ്രവർ‌ത്തിച്ചത്.

ശ്രുതി, സ്മൃതി, വർണ്ണം, ആശ്രമം, ജനനം മുതൽ മരണം വരെ മനുഷ്യൻ അനുഷ്ഠിക്കണമെന്ന് അനുശാസിക്കുന്ന ഷോഡശ സംസ്കാരങ്ങൾ തുടങ്ങി സനാതനമായ ഭാരതീയ ദർശനങ്ങളെപ്പറ്റി സാധാരണ മനുഷ്യർക്ക് മനസിലാകുന്ന ലളിത ഭാഷയിൽ ​ഗുരുദേവൻ ഈ ​ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഇവയെപ്പറ്റി സാധാരണക്കാർക്കുണ്ടാകുന്ന സംശയങ്ങൾ ചോദ്യോത്തര രൂപത്തിലാണ് വിശദീകരിക്കുന്നത്. വേദത്തിന്റെ പ്രാമാണ്യം ഉയർത്തിപ്പിടിക്കുന്ന ​​ഗുരുദേവൻ വേദവിരുദ്ധമായതിനെ എല്ലാം തള്ളിക്കളയുകയും ചെയ്യുന്നു. ജാതിയും വർണ്ണവും രണ്ടാണെന്ന് വേദപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ ​ഗുരുദേവൻ വിശദീകരിക്കുന്നുണ്ട്. മഹർഷി ദയാനന്ദസരസ്വതിയുടെ മാർ​​ഗ്​ഗമാണ് എല്ലാ മതാചാര്യന്മാരും പിന്തുടരേണ്ടതെന്നും ​ഗുരുദേവൻ അസന്നി​ഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ ​ഗ്രന്ഥം തമസ്കരിക്കപ്പെട്ടു എന്നതിന് ഇതിൽ കൂടുതൽ കാരണങ്ങൾ‌ വേണമെന്ന് തോന്നുന്നില്ല. എന്തായാലും ​ഗുരുദേവനെ സനാതനവിരുദ്ധനാക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിനുള്ള മറുപടിയാണ് ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണസ്മൃതി.
   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ 24കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

ഓണാഘോഷ പരിപാടിക്കിടെ ഡാന്‍സ് ചെയ്യുന്നതിനിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥാനത്ത് മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും  (5 hours ago)

കാരുണ്യത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മാതൃകകളായ രണ്ടു വ്യക്തികളെ ആദരിച്ച് കളക്ടറേറ്റിലെ ജീവനക്കാര്‍  (5 hours ago)

കെട്ടിട പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമം നടത്തിയത്  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു  (6 hours ago)

കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട് പതിനാല് വര്‍ഷത്തോളമായെന്ന് ദിയ സന  (7 hours ago)

നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്ര വിലക്കി കോടതി  (7 hours ago)

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (8 hours ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (9 hours ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (9 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (10 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (10 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (10 hours ago)

Malayali Vartha Recommends