Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

കുഞ്ഞുങ്ങളെ മാറ്റി നല്‍കിയതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

11 FEBRUARY 2015 11:07 AM IST
മലയാളി വാര്‍ത്ത.

പ്രസവിച്ച ഉടന്‍ രക്ഷിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളെ മാറ്റുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ ഒരേ സമയം ജനിച്ച രണ്ടു പെണ്‍ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ പോലും അറിയാതെ ആശുപത്രി അധികൃതര്‍ മാറ്റി നല്‍കിയത് വലിയ സംഭവമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരീസിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നിരിക്കുന്നത്. കുഞ്ഞിനെ മാറി നല്‍കിയതിന് ആശുപത്രി അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി വന്നിരിക്കുകയാണ് . ഇപ്പോള്‍ യുവതികളായ അവരുടെ മാതാപിതാക്കള്‍ക്ക് രണ്ടു മില്യണ്‍ യൂറോയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
മഞ്ഞപ്പ് ബാധിച്ച കുഞ്ഞുങ്ങളെ ഒരേ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചതിനിടെ 1994ല്‍ കാനിലെ ആശുപത്രിയില്‍ വച്ചാണ് മാറിപ്പോയത്. പരസ്പരം കുഞ്ഞുങ്ങളെ മാറിപ്പോയെന്ന് പത്ത് വര്‍ഷം മുമ്പ് അറിഞ്ഞുവെങ്കിലും തങ്ങള്‍ പോറ്റി വളര്‍ത്തിയ മക്കളെ പരസ്പരം കൈമാറാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. തെക്കന്‍ ഫ്രാന്‍സില്‍ ഗഹാസിലെ കോടതിയാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാര തുകയേക്കാള്‍ വളരെ കുറവാണ് വിധിച്ചതെങ്കിലും അപ്പീല്‍ നല്‍കുന്നില്ലെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ ആശുപത്രി അധികൃതര്‍ തെറ്റ് സമ്മതിച്ച് ഉത്തരവാദിദ്വം ഏറ്റെടുത്തതില്‍ തൃപ്തരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നാഴ്‌സിനായിരുന്നു അന്ന് അബദ്ധം പറ്റിപോയത്. വലിപ്പത്തിലും നിറത്തിലും വ്യത്യാസം കണ്ടതോടെ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ മാറിപ്പോയെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ കണക്കിലെടുത്തിരുന്നില്ല.
കുഞ്ഞുങ്ങള്‍ക്ക് പത്ത് വയസായ ശേഷം പിതാവിന്റെ മുഖച്ഛായയുമായി ചേരുന്നില്ലെന്ന് കണ്ട് സംശയം തോന്നിയ ഒരു കുടുംബം രക്തം പരിശോധിച്ചപ്പോള്‍ ജീവശാസ്ത്രപരമായി കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, രണ്ടാമത്തെ കുടുംബം അത് ഒരു പ്രശ്‌നമായി എടുത്തിരുന്നില്ല. എങ്കിലും പിന്നീട് ഇരു കുടുംബവും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ പാരീസില്‍ മാത്രമല്ല നമ്മുടെ നാട്ടിലും നടന്നു വരികയാണ്. അതിന് ആശുപത്രി അധികൃതര്‍ തന്നെയാണ് ഉത്തരവാദികള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (3 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (3 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (3 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (3 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (4 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (5 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (6 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (7 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (7 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (7 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends