Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

നമ്മൾക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.... ദക്ഷിണേഷ്യയ്ക്ക് കുറുകെ സഞ്ചരിച്ച മനുഷ്യര്‍ വിവിധ ഡെനിസോവന്‍സ് വിഭാഗങ്ങളുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ട്

22 MARCH 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

നിയാണ്ടര്‍താല്‍ മനുഷ്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആദിമരൂപമായ ഹോമോസാപ്പിയന്‍സുമായി ബന്ധമുണ്ടായിരുന്നു . രണ്ടു മനുഷ്യവര്‍ഗങ്ങളും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ സങ്കരവിഭാഗം മനുഷ്യര്‍ ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.ബ്രിട്ടന്‍ മുതല്‍ ജപ്പാനും കൊളംബിയയും വരെ, വിവിധ വന്‍കരകളില്‍ നിന്നുള്ള ആളുകളില്‍ ഒരു ശതമാനം മുതല്‍ നാല് ശതമാനം വരെ നിയാണ്ടര്‍താല്‍ ജീനുകള്‍ കണ്ടെത്തിയിട്ടുണ്ട്.അതേസമയം മറ്റൊരു മനുഷ്യ വര്‍ഗത്തിന്റെ ജീനുകളും ആധുനിക മനുഷ്യരില്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

പരിണാമചരിത്രത്തില്‍ മനുഷ്യനോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന കണ്ണികളായ നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഏകദേശം മുപ്പതിനായിരം വര്‍ഷംമുമ്പ്‌ നമ്മെ വിട്ടുപിരിഞ്ഞവരാണ്‌ . മധ്യപൗരസ്‌ത്യ ദേശത്തും ഏഷ്യയിലും യൂറോപ്പിലുമെല്ലാം അവ നമ്മോടൊപ്പം ഉണ്ടായിരുന്നെന്നാണ്‌ പറയുന്നത്‌. ആധുനിക മനുഷ്യനെന്ന ഹോമോ സാപ്പിയനെക്കാള്‍ മസ്‌തിഷ്‌ക വലുപ്പവും ഭാഷാശേഷിയുമുണ്ടായിരുന്നവര്‍. ആയുധങ്ങള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യനോളംതന്നെ കഴിവുണ്ടായിരുന്നവര്‍ ആയിരുന്നു അവർ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

 

2010 ല്‍ റഷ്യയിലെ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്നും കണ്ടെത്തിയ പ്രാചീന മനുഷ്യന്റെ ചെറുവിരല്‍ എല്ലിന്റെ കഷ്ണത്തില്‍ നിന്നും പല്ലില്‍ നിന്നുമാണ് ഡെനിസോവന്‍സ് (Denisovan) എന്ന മനുഷ്യ വിഭാഗത്തെ ശാസ്ത്രലോകം കണ്ടെത്തുന്നത്. ദക്ഷിണേഷ്യയ്ക്ക് കുറുകെ സഞ്ചരിച്ച മനുഷ്യര്‍ വിവിധ ഡെനിസോവന്‍സ് വിഭാഗങ്ങളുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് ജേണല്‍ സെല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.

756,000 വര്‍ഷങ്ങള്‍ക്ക്മുൻപാണ് ആധുനിക മനുഷ്യരും നിയാണ്ടര്‍താല്‍ മനുഷ്യരും വെവ്വേറെ വിഭാഗങ്ങളായത്. അതിന്ശേഷം വേര്‍പിരിഞ്ഞ ഡെനിസോവന്‍സും നിയാണ്ടര്‍താലുകളും അടുത്ത ബന്ധമുള്ള മനുഷ്യനോട് ഏറെ സാമ്യമുള്ളവർ ആയിരുന്നു. പിന്നീട് ഇരുവിഭാഗങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തു.

വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിഷ്യന്‍ ഷാരോണ്‍ ആര്‍. ബ്രൗണിങിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനം സെല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത് .

പ്രാചീന മനുഷ്യരുടെ ഡിഎന്‍എയുമായുള്ള സാമ്യത കണ്ടെത്തുന്നതിനായി യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 5,500 ഓളം ജനിതക ഘടനകളാണ് ഇവര്‍ പരിശോധകള്‍ക്ക് വിധേയമാക്കിയത്.

ബ്രിട്ടിഷുകാരിലും ബംഗാളികളിലും പെറുവില്‍ നിന്നുള്ളവരിലും തെക്കേഅമേരിക്കയിലെ പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ളവരിലും നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ ജീനുകള്‍ കണ്ടെത്തി. കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ചിലരില്‍ നിയാണ്ടര്‍ത്താല്‍ ജീനുകള്‍ക്കൊപ്പം ഡെനിസോവന്‍സ് ജീനിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ നിയാണ്ടര്‍ത്താല്‍ ജീനുകളുടെ സാന്നിധ്യമില്ലാത്ത മറ്റൊരു വിഭാഗവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. അത് ഡെനിസോവന്‍ ജീനുമായി മാത്രം സാമ്യമുള്ളതായിരുന്നു. ഇതുവഴിയാണ് മറ്റൊരു സങ്കരവിഭാഗത്തിന്റെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്.

കിഴക്ക് ഭാഗത്തേക്ക് കുടിയേറിയ പ്രാചീന മനുഷ്യര്‍ രണ്ട് വ്യത്യസ്ത ഡെനിസോവന്‍ വിഭാഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനമെന്ന് ബ്രോണിങ് പറയുന്നു. അതില്‍ ഒന്ന് വടക്ക് ഭാഗത്ത് ചൈന, ജപ്പാന്‍, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഏഷ്യയുടെ തെക്ക് കിഴക്കന്‍ ഭാഗത്താണ് രണ്ടാമത്തേത്.

അതേസമയം ഡെനിസോവന്‍ വിഭാഗം മാത്രമല്ല യൂറേഷ്യന്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ പ്രാചീന വിഭാഗങ്ങളുണ്ടായേക്കാമെന്നും,ഇതുപോലെ ഇനിയും സമിശ്ര ജീനുകള്‍ കണ്ടെത്താനും സാധ്യതകളുണ്ടെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (6 minutes ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (17 minutes ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (25 minutes ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (37 minutes ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (8 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (8 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (8 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (9 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (11 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (11 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (11 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (12 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (12 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (12 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (12 hours ago)

Malayali Vartha Recommends