Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ കള്ളനെ പാതിരാത്രിയില്‍ ഫയര്‍ഫോഴ്‌സുകാര്‍ രക്ഷിച്ചു

13 DECEMBER 2015 11:27 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സംഭവം കേള്‍ക്കുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുന്നതെങ്കിലും കള്ളന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം വെളുപ്പാന്‍ കാലത്ത് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായവരുടേയും പോലീസിന്റേയും വിലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി വാര്‍ത്ത വായനക്കാരുടെ മുമ്പാകെ ഈ എക്‌സ്‌ക്ലൂസീവ് അവതരിപ്പിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രി പല കുട്ടിക്കള്ളന്മാരുടേയും ഇഷ്ടവിഹാര കേന്ദ്രമാണെന്നാണ് വിവരം. പല കൂട്ടിരുപ്പുകാരുടേയും വിലകൂടിയ ഫോണുകളും പണവും രാത്രികാലങ്ങളില്‍ നഷ്ടപ്പെടുന്നതായി നിരവധി പരാതികളുണ്ട്. അങ്ങനെയിരിക്കേയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹൗസ് സര്‍ജന്റെ വളരെ വിലപിടിപ്പുള്ള ഫോണ്‍ നഷ്ടപ്പെട്ടത്. മൂന്നാം നിലയിലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫുകളുടെ പണവും പലപ്രാവശ്യം നഷ്ടപ്പെട്ടിരുന്നു. ആര്‍ക്കും ആരേയും സംശയിക്കാവുന്ന അവസ്ഥ. 
അങ്ങനെയാണ് എണ്ണത്തില്‍ കൂടുതലുള്ള നഴ്‌സുമാരും മറ്റ് സ്റ്റാഫും ചേര്‍ന്ന് കള്ളനെ പിടിക്കാനായി പദ്ധതിയിട്ടത്. കള്ളന്മാരുടെ സ്ഥിരം സമയമാണല്ലോ ഒന്നിനും മൂന്നിനും ഇടയ്ക്ക്. മുറിയുടെ ലൈറ്റെല്ലാം ഓഫാക്കി എന്തിനും തയ്യാറായി അവര്‍ കാത്തിരുന്നു. കുറേ സമയം കഴിഞ്ഞപ്പോള്‍ ജന്നല്‍ തുറക്കുന്ന ചെറിയ ശബ്ദം. കാത്തിരുന്നവരുടെ ഹൃദയത്തിന്റെ ശബ്ദം പേടിയോടെ കിടുങ്ങി. അതാ ഇരുട്ടിന്റെ മറവില്‍ ഒരു കറുത്ത രൂപം വെന്റിലേറ്റര്‍ വഴി ചാടുന്നു. ഉടന്‍ കാത്തിരുന്നവരില്‍ ഒരാള്‍ രണ്ടും കല്‍പിച്ച് ലൈറ്റിട്ടു. അതേസമയം മറ്റുള്ളവര്‍ ഉറക്കെ വിളിക്കുകയും ചെയ്തു. ഇതു കണ്ട കള്ളന്‍ വിരണ്ടുപോയ്. വന്ന വഴി ചാടാന്‍ പറ്റാതെ വന്നപ്പോള്‍ ശരവേഗത്തില്‍ മുന്നില്‍ കണ്ട ഗ്രില്ലില്ലാത്ത ജന്നല്‍ വഴി താഴേക്ക് ചാടുകയായിരുന്നു.
മൂന്ന് നില ഉയരെ നിന്നാണ് കള്ളന്‍ ചാടിയത്. നേരെ ചെന്ന് വീണത് പഴയ ഒ.പി. ബ്ലോക്കിന്റെ രണ്ടാം നിലയുടെ മുകളിലത്തെ സണ്‍ഷൈഡിലാണ്. കാര്യം രണ്ട് നിലയാണെങ്കിലും നാലു നിലയുടെ ഉയരമുണ്ട്. അല്‍പം തെറ്റിയിരുന്നെങ്കില്‍ കുശാല്‍.
ഈ ബഹളവും വീണ ശബ്ദവും കേട്ട രാത്രി കച്ചവടക്കാരും കൂട്ടിരുപ്പുകാരും ഓടിക്കൂടി. കള്ളനാകട്ടെ എങ്ങോട്ട് പോണമെന്ന് ഒരു നിശ്ചയമില്ല. സണ്‍ഷേഡ് വഴി അവന്‍ രക്ഷപ്പെടാനായി ഓടി. പക്ഷെ കെട്ടിടത്തിന്റെ മൂലയില്‍ വച്ച് സണ്‍ഷേഡ് അവസാനിച്ചു. ഭ്രാന്ത് പിടിച്ചവനെപ്പോലെ കള്ളന്‍ തെക്ക് വടക്ക് സണ്‍ഷേഡില്‍ കൂടി ഓടി. താഴെ കാര്‍ഷെഡില്‍ ചാടാനായി ഒരു വിഫല ശ്രമം നടത്തി. ഉയരം കണ്ട് പേടിച്ച് സണ്‍ഷേഡില്‍ ഇരിപ്പായി.
അവസാനം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് പറന്നെത്തി. പോലീസുകാരുടെ വന്‍സംഘം വന്നപ്പോള്‍ കള്ളന്‍ വിരണ്ടുപോയി. ജനങ്ങളും ഇരച്ചു കൂടി. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തുകാര്യം... എന്നു പറഞ്ഞ് ചാടാന്‍ തുടങ്ങി. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ വെട്ടിലാകുമെന്ന അവസ്ഥയായി. ഇവനെങ്ങാനും ചാടിയാല്‍ കഥമാറും. നാളെ പോലീസുകാര്‍ ഓടിച്ച് തള്ളിയിട്ട് കൊന്നെന്ന് വാര്‍ത്ത വരും. ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അയാളെ എങ്ങനേയും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. 
തുടര്‍ന്ന് പോലീസുകാരുടെ മറ്റൊരു മുഖം ജനങ്ങള്‍ കണ്ടു. ചാടരുത്. എന്ത് പ്രശ്‌നം ഉണ്ടായാലും ഒന്നും ഞങ്ങള്‍ ചെയ്യില്ല. നിന്റെ ജീവനാണ് വില. ഞങ്ങള് പിടിക്കാനല്ല രക്ഷിക്കാനാണ് വന്നതെന്നുവരെ അവനോട് നല്ല മര്യാദയോടെ കെഞ്ചി. 
ഇതിനിടെ കുറച്ച് പോലീസുകാര്‍ മൂന്നാം നിലയുടെ അവന്‍ ചാടിയ മുറിയിലെത്തി. അവനെ ചാടിയ ജന്നലിലൂടെ കൈപിടിച്ച് കയറ്റാന്‍ നോക്കി. ഒരാള്‍ പൊക്കത്തിന് മുകളിലുള്ള സണ്‍ഷേഡിലൂടെ അവനെ കയറ്റാനുള്ള ശ്രമവും പൊളിഞ്ഞു. അവസാനം പോലീസുകാര്‍ തോറ്റ് തൊപ്പിയിട്ട് ഫയര്‍ഫോഴ്‌സിനെ വിളിച്ചു.
ഇതിനിടെ ഫയര്‍ഫോഴ്‌സും കോമഡിയില്‍ താരമായ പങ്കാളികളായി. മൂക്കിന്‍ തുമ്പിലുള്ള മെഡിക്കല്‍ കേളേജ് ഏതെന്നറിയാതെ അവര്‍ ഈ സ്ഥലവും കഴിഞ്ഞ് നേരെ എന്‍എച്ചിലൂടെ വച്ചു വിട്ടു. അവസാനം ഒരു ജീപ്പില്‍ പോലീസുകാര്‍ സിനിമാ സ്റ്റൈലില്‍ ഓടിച്ചിട്ട് പിടിച്ചാണ് മെഡിക്കല്‍ കോളേജില്‍ അവരെ തിരികെ എത്തിച്ചത്.
ഫയര്‍ ഫോഴ്‌സ് ആദ്യം അവരുടെ വലിയ ലൈറ്റ് കത്തിച്ച് മെഡിക്കല്‍ കോളേജിനെ പകലാക്കി. ഇതോടെ ഉറങ്ങിക്കിടന്ന കൂട്ടിരുപ്പുകാരും കച്ചവടക്കാരുമെല്ലാം പൂരപ്പറമ്പിലെന്നപോലെ തടിച്ചു കൂടി. വിരണ്ടു പോയ കള്ളന്‍ വീണ്ടും ചാടുമെന്നായി. പക്ഷെ അവന് പേടി... ഇതോടെ ഫയര്‍ ഫോഴ്‌സുകാരും പോലീസുകാരും അവനെ സ്വന്തം മകനെപ്പോലെ ആശ്വസിപ്പിച്ചു. ഫയര്‍ ഫോഴ്‌സുകാര്‍ അവരുടെ ഉയര്‍ത്തി വലുതാക്കാന്‍ പറ്റുന്ന ഏണി അവന്റെ അടുത്തേക്ക് ചാരി. ആള്‍ക്കാര്‍ ആകാംഷയിലാണ്. തികഞ്ഞ നിശബ്ദ്ധത. രണ്ടു ഫയര്‍ ഫോഴ്‌സുകാര്‍ ഏണിയിലൂടെ കയറി. ഒരാള്‍ ഏണിയില്‍ നിന്നു. അടുത്തയാള്‍ സണ്‍ഷേഡില്‍ കയറി അവനെ പിടിച്ചു. അവന്‍ എതിര്‍ത്തില്ല. പതുക്കെ പിടിച്ച് അവനെ ഇറക്കി. വലിയ ഉയരത്തിലൂടെ കള്ളനേയും കൊണ്ട് അവര്‍ ആടുന്ന ഏണിയിലൂടെ താഴെയിറങ്ങി. സുമുഖനായ 24 വയസുള്ള ഒരു ചെറുപ്പക്കാരന്‍. നല്ല വസ്ത്രം. കണ്ടാല്‍ കള്ളന്റെ ഒരു ലുക്കുമില്ല.
ഇവന്‍ താഴെയിറങ്ങിയതോടെ അതുവരെകണ്ട സമാധാനത്തിന്റെ ആള്‍രൂപങ്ങളായ പോലീസും ഫയര്‍ഫോഴ്‌സും ജനങ്ങളും കാലുമാറി. ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. ഇവന്‍ പഠിച്ച കള്ളനാ. ഞങ്ങളുടെ മൊബൈലും പണവും മോഷ്ടിച്ച കള്ളന്‍. ഇവനെ വെറുതേ വിടരുത് സാറെ.
സാറന്മാരുണ്ടോ വിടുന്നു. സാറന്മാരുടെ സാറന്മാരെ വരെ വെള്ളം കുടുപ്പിച്ച അവന്റെ ഷര്‍ട്ടില്‍ കുത്തിയെടുത്ത് അവര്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് പോയി. വേറെ പലതുമായിരുന്നു അവന്റെ ലക്ഷ്യമെന്ന തരത്തില്‍ പല കഥകളും ഉപകഥകളുമായി ജനങ്ങള്‍ ഉറക്കത്തിലേക്കും പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends