Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബുള്‍ഡോസര്‍ ഉരുളുമോ രാജധാനിയിലേക്ക്.. പന്തുരുണ്ട് അലിയുടെ കോര്‍ട്ടിലെത്തി, സ്വപ്‌നേവി കരുതിയില്ല ഇങ്ങനൊരു പണി

19 DECEMBER 2015 06:38 PM IST
മലയാളി വാര്‍ത്ത.

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

ബിജുരമേശിന്റെ കിഴക്കേകോട്ടയിലെ അനധികൃത നിര്‍മ്മാണത്തെ വഴിവിട്ട് സഹായിച്ച റവന്യൂമന്ത്രിയെ നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വെട്ടി. അതിനിടെ ബിജുവിന്റെ പേരൂര്‍ക്കടയിലെ ഹോട്ടല്‍ സമുച്ചയത്തിനെതിരെ മേയര്‍ കൂടി രംഗത്തെത്തിയതോടെ സംഗതി പൊളിയുമെന്ന് ഉറപ്പായി.
ബിജു രമേശിനെ കോണ്‍ഗ്രസ് സഹായിക്കുന്നു എന്ന ആക്ഷേപം ലീഗിനുണ്ട്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ സമുച്ചയത്തിന്റെ കേസ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ്് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കേസൊതുക്കാനുള്ള നീക്കം തുടക്കത്തില്‍ പാളി.
ഹോട്ടലിന്റെ നാലു നിലകള്‍ നിര്‍മ്മിച്ചിരിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെയാണ്. 2003 ജൂലൈയില്‍ എട്ട് നിലകള്‍ നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. ഇക്കാര്യം നേരത്തെ ശ്രദ്ധയില്‍പെട്ടെങ്കിലും 2010 ഫെബ്രുവരി മുതല്‍ നഗരസഭാ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാലമത്രയും തിരുവനന്തപുരം നഗരസഭ ഭരിച്ചത് സിപിഎമ്മാണ്. കെട്ടിടത്തിന് കൈവശാവകാശ സര്‍ട്ടിഫിക്കേറ്റ് പോലുമില്ല.
കോട്ടയ്ക്കകത്തെ രാജധാനി ബില്‍ഡിംഗിനും അംഗീകാരമില്ല. ഹെറിറ്റേജ് നിയമം ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നഗരസഭ കണ്ടെത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി അലി നിയമസഭയെ അറിയിച്ചു.
അതിനിടെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അലിയെ സ്വാധീനിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാന്‍ താനില്ലെന്നാണ് അലിയുടെ നിലപാട്. തന്റെ വകുപ്പിലെ അനധികൃത നിര്‍മ്മാണങ്ങള്‍ എന്തുവന്നാലും പൊളിക്കുമെന്നാണ് അലി കര്‍ശന നിലപാട്. സ്വീകരിച്ചിരിക്കുന്നത്. ഒരു മൃദു സമീപനവും പ്രതീക്ഷിക്കേണ്ടെന്നും അലി അറിയിച്ചിട്ടുണ്ട്.
അടൂര്‍പ്രകാശിന്റെ കോര്‍ട്ടില്‍ നിന്നും പന്ത് ഉരുണ്ടുപോകുമെന്ന് ബിജുരമേശ് സ്വപ്‌നേവി കരുതിയതല്ല. നഗരധനകാര്യവകുപ്പിന്റെ ചുമതലയാണ് അലിക്കുള്ളത്. നഗരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അലിയുടെ നിയന്ത്രണത്തില്‍ വരും. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ ചൊല്ല്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഹാ പഷ്ട് എന്ന് സോഷ്യൽ മീഡിയ  (9 minutes ago)

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ  (9 minutes ago)

മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും...  (19 minutes ago)

അജണ്ട ഇന്ത്യാ വിരുദ്ധം, ലോകം നിരീക്ഷിക്കുന്നു  (31 minutes ago)

അഞ്ജനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി... ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് മാസങ്ങളായതേയൂള്ളു.  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു...  (56 minutes ago)

അതിർത്തി അതീവ ജാഗ്രത  (1 hour ago)

കെ.പി.സി.സി പ്രസിഡണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ...  (1 hour ago)

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (1 hour ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (1 hour ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (1 hour ago)

രാജകുടുംബം തിരിച്ചെത്തുമോ  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (2 hours ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (2 hours ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (2 hours ago)

Malayali Vartha Recommends