Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

കേന്ദ്രവും കേരളവും തമ്മില്‍ എന്ത് വ്യതാസമാണുള്ളത് ? ബീഫും മദ്യവും കൂടി ഒഴുകുമ്പോള്‍

13 JUNE 2017 12:44 PM IST
മലയാളി വാര്‍ത്ത



ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.

മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്. . പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല.

ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും.കേന്ദ്രം കശാപ്പ് ചെയ്യുമ്പോള്‍ കേരളം മദ്ധ്യം വില്‍ക്കും 

ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .

എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.

മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്.  പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല..

ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (1 hour ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (2 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (3 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (3 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (4 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (5 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (5 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (6 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (6 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (6 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (6 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (6 hours ago)

Malayali Vartha Recommends