Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

അന്യഗ്രഹ ജീവികളുടെ പേടകം; ആ ദുരൂഹവീഡിയോകള്‍ വ്യാജമല്ല; 'പറക്കുംതളികകളുടെ' ദൃശ്യങ്ങള്‍ സ്ഥിരീകരിച്ച് പെന്റഗണ്‍; ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്നും പെന്റഗണ്‍

28 APRIL 2020 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

സാധാരണ മനുഷ്യരെ മാത്രമല്ല ശാസ്ത്രലോകത്തെത്തന്നെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ് പറക്കുംതളിക. ആകാശത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതായി പലരും പറഞ്ഞിട്ടുള്ള ഇത്തരം തളികകള്‍ ശാസ്ത്രലോകത്തിന് ഇന്നും പിടികിട്ടാത്ത പ്രതിഭാസമാണ്. അന്യഗ്രഹ ജീവികളുടെ വാഹനമെന്നും ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന വാഹന മെന്നുമൊക്കെയാണ് ഇതിനെക്കുറിച്ച് പറഞ്ഞുവരുന്നത്. പ്രകാശപൂരിതമായി ആകാശത്ത് വെട്ടിത്തിളങ്ങുന്ന ഇവ ഞൊടിയിടയില്‍ അപ്രത്യക്ഷമാവാറാണ് പതിവ്. പലയിടങ്ങളില്‍നിന്നും അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി എന്നൊക്കെ കഥകള്‍ പരക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

കെന്നത്ത് അര്‍നോള്‍ഡ് എന്ന അമേരിക്കന്‍ പൈലറ്റ് 1947 ജൂണ്‍ 24-ന് ആകാശത്ത് ഇത്തരത്തില്‍ ഒരു വസ്തു കണ്ടതോടെയാണ് ഇങ്ങനെയൊരു വാഹനത്തെക്കുറിച്ച് ചര്‍ച്ചയാവുന്നത്. അപരിചിത പറക്കുംവസ്തുക്കളെ (ഡഎഛ) പൊതുവില്‍ സൂചിപ്പിക്കുന്ന 'എഹ്യശിഴ ടമൗരലൃ' എന്ന പദം പ്രചാരത്തിലാവുന്നതും ഇതോടെയാണ്. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും കണ്ടുവെന്ന് അവകാശപ്പെടുന്ന പറക്കും തളിക ഏറ്റവുംഒടുവിലായി കണ്ടെന്നു പറയുന്നത് ഐറിഷ് ആകാശത്തിലാണ്.

ഇപ്പോഴിതാ മൂന്ന് വര്‍ഷം മുന്‍പ് യുഎസ് ആസ്ഥാനമായ ഒരു സ്വാകാര്യ കമ്പനി പുറത്തു വിട്ട വീഡിയോകളാണ് പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച സംശയങ്ങള്‍ അകറ്റുന്നതിനാണ് ഇതെന്നാണ് വിശദീകരണം. സ്വകാര്യ കമ്പനി പുറത്തുവിട്ട യുഎഫ്ഓ വീഡിയോകള്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചത് യുഎസ് പ്രതിരോധ മന്ത്രാലയം. മുന്‍പ് ഇന്റര്‍നെറ്റില്‍ പറക്കുംതളികളുടേതെന്ന പേരില്‍ പ്രചരിച്ച വീഡിയോ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിട്ടു. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം.

ഈ വിഡിയോകള്‍ യഥാര്‍ഥമാണോ എന്നതു സംബന്ധിച്ച ജനങ്ങളുടെ സംശയം അകറ്റുന്നതിനു വേണ്ടിയാണ് ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നതെന്നാണ് പെന്റഗണിന്റെ വിശദീകരണം. വീഡിയോ സൈന്യം തന്നെ ചിത്രീകരിച്ചതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ യുഎസ് നേവിയുടെ സ്ഥിരീകരണമുണ്ടായെങ്കിലും ഇതാദ്യമായാണ് ഈ വിഡിയോകള്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തു വിടുന്നത്. അതേസമയം, വീഡിയോയില്‍ കാണുന്ന അജ്ഞാതപേടകങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല.

എത്ര വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നതെന്നും ഇത് ഒരു ഡ്രോണ്‍ ആകാമെന്നും പശ്ചാത്തലത്തില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതേസമയം, സംഭവത്തിന്റെ പേരില്‍ അന്വേഷണമൊന്നം നടക്കുന്നില്ലും ഏതെങ്കിലും സംവിധാനത്തിന്റെ ശേഷി പ്രദര്‍ശിപ്പിക്കാനല്ല ഈ വിഡിയോകള്‍ പുറത്തുവിടുന്നതെന്നും പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പല രൂപത്തിലുള്ള പ്രതിഭാസങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലും ഇതുവരെയായി പല രാജ്യങ്ങളിലായി ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഇന്ത്യയിലേതും ഉള്‍പ്പെടുന്നു.

1957-ല്‍ ബിഹാറിലെ ഏതാനും ഗ്രാമീണര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു മോട്ടോര്‍ എന്‍ജിന്‍ പോലുള്ള വസ്തു വട്ടമിട്ടുപറക്കുന്നതായി കണ്ടുവത്രെ. അതിവേഗത്തില്‍ പുകപരത്തിക്കൊണ്ട് അത് അപ്രത്യക്ഷമാകുകയും ചെയ്തു. 2007 ഒക്ടോബര്‍ 29-ന് കൊല്‍ക്കത്തയുടെ കിഴക്കന്‍ ചക്രവാളത്തില്‍ രാവിലെ മൂന്നരയ്ക്കും ആറരയ്ക്കും ഇടയില്‍ വളരെവേഗം പറന്നുപോകുന്ന ഒരുവസ്തു കാണുകയും ഒരു ഹാന്‍ഡികാമില്‍ അത് പകര്‍ത്തുകയും ചെയ്തു. തിളങ്ങുന്ന ഈ വസ്തുവിന് ആദ്യം ഗോളാകൃതിയും പിന്നെ ത്രികോണ രൂപവും അവസാനം നേര്‍രേഖയുമായിരുന്നു. ഇതിന്റെ ഫിലിം കണ്ട ബിര്‍ള പ്ലാനറ്റേറിയത്തിന്റെ ഡയറക്ടര്‍ 'വളരെ രസകരവും അതിശയകരവും' എന്നാണു പറഞ്ഞത്. 2015 നവംബര്‍ 15-ന് ഖോരഗ്പുരിലെ പദ്രി മാര്‍ക്കറ്റില്‍ വലുതും തളികരൂപത്തിലുള്ളതുമായ ഒരു വസ്തു വട്ടമിട്ടു പറന്നു പോകുന്നതായി കാണുകയുണ്ടായി.

രണ്ടുവര്‍ഷംമുമ്പ് എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള ഒരു അദ്ഭുത വസ്തു സൗരയൂഥത്തിലൂടെ കടന്നുപോയിരുന്നു. 'വിദൂര ഭൂതകാലത്തുനിന്നുള്ള സന്ദേശവാഹകന്‍' എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ 'ഔമാമ' എന്ന് ഇതിനു പേര് നല്‍കുകയുംചെയ്തു. നാസയും ബഹിരാകാശ ഗവേഷകരും ഈ അദ്ഭുതവസ്തുവിന്റെ വരവും സഞ്ചാരവഴികളും ചര്‍ച്ചചെയ്തു. ബഹിരാകാശത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമായിരുന്നു അതിന്. സൗരയൂഥത്തിലൂടെ സഞ്ചരിച്ച ഈ വസ്തുവിനെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടന്നു. പ്രപഞ്ചത്തിലൂടെ പതിവുപോലെ സഞ്ചരിക്കുന്ന ഛിന്നഗ്രഹമായിരിക്കും ഇതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതിന്റെ സഞ്ചാരത്തിലെ ചില മാറ്റങ്ങളാണ് ഗവേഷകരെ മാറിചിന്തിപ്പിച്ചത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ അന്യഗ്രഹ വാഹനമാണിതെന്നാണ് ഒരുവിഭാഗം ഗവേഷകര്‍ പറയുന്നത്. ഈ വിചിത്രവസ്തുവിന്റെ സഞ്ചാരവേഗം കൂടിയതും പെട്ടെന്ന് ദിശമാറിയതും ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ ആദ്യ ബഹിരാകാശപേടകമായിരിക്കാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends