Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

05 DECEMBER 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. 15 ഹൈവേകള്‍ ഇണക്കിചേര്‍ക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ആകെ 4127 കോടിരൂപ പദ്ധതിചിലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തില്‍ നാഗാലാന്റ് മുഖ്യമന്ത്രി നെഫീ റിയോയും സന്നിഹതനായിരുന്നു.വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നാഗാലാന്റിലെ ദേശീയ പാത 667 കി.മീ ദൂരം ഇതുവരെ കടന്നു പോകുന്നത്. കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഹൈവേകളുടെ വികസനം 76 ശതമാനം പൂര്‍ത്തിയായെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ല്‍ 880 കി.മീ മാത്രം വ്യാപിച്ചിരുന്ന അതിര്‍ത്തിയിലെ ഹൈവേകളാണ് 1547ലേക്ക് വ്യാപിക്കാന്‍ പോകുന്നത്. നാഗാലാന്റിലെ എല്ലാ ജില്ലകളിലൂടേയും കടന്നുപോകുന്ന തരത്തിലാണ് ദേശീയപാതകള്‍ വരുന്നത്. ഇതോടെ സൈനിക സംവിധാനങ്ങൾ നാഗാലാന്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും .

പ്രധാനമായും ഇക്കാര്യമാണ് അതിര്‍ത്തി രക്ഷയുടെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.അതെ സമയം ലഡാക്ക് അതിർത്തിയിലെ കൊടുംതണുപ്പിൽ വലഞ്ഞ് ചൈന പിൻമാറാൻ ഒരുങ്ങുന്നു. ശൈത്യകാലം ആരംഭിച്ചതോടെ തണുപ്പിനോട് പൊരുതി നിൽക്കാൻ പാടുപെടുകയായിരുന്നു ചൈന. തുടർന്ന് ദിവസേന തണുപ്പ് വർദ്ധിച്ചുവന്നതോടെയാണ് സേന പിൻമാറാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ശൈത്യത്തെ നേരിടാൻപോലും ചൈനീസ് സേനയ്ക്ക് സാധിക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ജൂൺ ജൂലൈ മാസങ്ങളിൽ ചൈനയുടെ നിരീക്ഷണ ബോട്ടുകൾ പാംഗോങ് തടാകത്തിൽ സജീവമായി കാണപ്പെട്ടിരുന്നു. എന്നാൽ അതിർത്തിയിലെ തണുപ്പ് വർദ്ധിച്ചതോടെ ബോട്ടുകൾ തടാകത്തിൽ നിന്നും അപ്രത്യക്ഷമായി. പിന്നാലെ ചൈനീസ് സേനയും അപ്രത്യക്ഷമായിരിക്കുകയാണ്.തണുപ്പിനെ പ്രതിരോധിക്കാനുള്ള സജീകരണങ്ങൾ ഒന്നും തന്നെ ചൈന സർക്കാർ തുടക്കത്തിൽ സൈന്യത്തിന് ഒരുക്കിക്കൊടുത്തിരുന്നില്ല. അതിന് പകരം ഡ്യൂട്ടിയിലുളള സൈനികരെ ദിവസേന മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. എന്നാൽ ശൈത്യം രൂക്ഷമായതോടെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി സജീകരണങ്ങൾ തയ്യാറാക്കി. പക്ഷേ ഇന്ത്യയിലെ തണുപ്പിനെ നേരിടാൻ ചൈനയ്ക്കായില്ല.

ടിബറ്റ് സമീപത്തുള്ള പാംഗോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും മഞ്ഞുപാളിയായി മാറിയിരിക്കുരകയാണ്. ഈ സാഹചര്യം നേരിട്ട് പരിചയമില്ലാത്ത ചൈനീസ് സേന പിൻമാറിയിരിക്കുകയാണ്.അതിർത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൽ ഇന്ത്യൻ നേരിട്ട് പരിചയമുള്ളതിനാൽ തിരിച്ചടിയായില്ല. സമുദ്രനിരപ്പിൽ നിന്നും 15000 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന സംഘർഷം നടന്നത്. സമുദ്ര നിരപ്പിൽ നിന്നും 22,000 അടി ഉയരത്തിൽ പാകിസ്താൻ സൈന്യത്തെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (1 hour ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (3 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (4 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (5 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

Malayali Vartha Recommends