Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

05 DECEMBER 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. 15 ഹൈവേകള്‍ ഇണക്കിചേര്‍ക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ആകെ 4127 കോടിരൂപ പദ്ധതിചിലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തില്‍ നാഗാലാന്റ് മുഖ്യമന്ത്രി നെഫീ റിയോയും സന്നിഹതനായിരുന്നു.വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നാഗാലാന്റിലെ ദേശീയ പാത 667 കി.മീ ദൂരം ഇതുവരെ കടന്നു പോകുന്നത്. കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഹൈവേകളുടെ വികസനം 76 ശതമാനം പൂര്‍ത്തിയായെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ല്‍ 880 കി.മീ മാത്രം വ്യാപിച്ചിരുന്ന അതിര്‍ത്തിയിലെ ഹൈവേകളാണ് 1547ലേക്ക് വ്യാപിക്കാന്‍ പോകുന്നത്. നാഗാലാന്റിലെ എല്ലാ ജില്ലകളിലൂടേയും കടന്നുപോകുന്ന തരത്തിലാണ് ദേശീയപാതകള്‍ വരുന്നത്. ഇതോടെ സൈനിക സംവിധാനങ്ങൾ നാഗാലാന്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും .

പ്രധാനമായും ഇക്കാര്യമാണ് അതിര്‍ത്തി രക്ഷയുടെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.അതെ സമയം ലഡാക്ക് അതിർത്തിയിലെ കൊടുംതണുപ്പിൽ വലഞ്ഞ് ചൈന പിൻമാറാൻ ഒരുങ്ങുന്നു. ശൈത്യകാലം ആരംഭിച്ചതോടെ തണുപ്പിനോട് പൊരുതി നിൽക്കാൻ പാടുപെടുകയായിരുന്നു ചൈന. തുടർന്ന് ദിവസേന തണുപ്പ് വർദ്ധിച്ചുവന്നതോടെയാണ് സേന പിൻമാറാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ശൈത്യത്തെ നേരിടാൻപോലും ചൈനീസ് സേനയ്ക്ക് സാധിക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ജൂൺ ജൂലൈ മാസങ്ങളിൽ ചൈനയുടെ നിരീക്ഷണ ബോട്ടുകൾ പാംഗോങ് തടാകത്തിൽ സജീവമായി കാണപ്പെട്ടിരുന്നു. എന്നാൽ അതിർത്തിയിലെ തണുപ്പ് വർദ്ധിച്ചതോടെ ബോട്ടുകൾ തടാകത്തിൽ നിന്നും അപ്രത്യക്ഷമായി. പിന്നാലെ ചൈനീസ് സേനയും അപ്രത്യക്ഷമായിരിക്കുകയാണ്.തണുപ്പിനെ പ്രതിരോധിക്കാനുള്ള സജീകരണങ്ങൾ ഒന്നും തന്നെ ചൈന സർക്കാർ തുടക്കത്തിൽ സൈന്യത്തിന് ഒരുക്കിക്കൊടുത്തിരുന്നില്ല. അതിന് പകരം ഡ്യൂട്ടിയിലുളള സൈനികരെ ദിവസേന മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. എന്നാൽ ശൈത്യം രൂക്ഷമായതോടെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി സജീകരണങ്ങൾ തയ്യാറാക്കി. പക്ഷേ ഇന്ത്യയിലെ തണുപ്പിനെ നേരിടാൻ ചൈനയ്ക്കായില്ല.

ടിബറ്റ് സമീപത്തുള്ള പാംഗോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും മഞ്ഞുപാളിയായി മാറിയിരിക്കുരകയാണ്. ഈ സാഹചര്യം നേരിട്ട് പരിചയമില്ലാത്ത ചൈനീസ് സേന പിൻമാറിയിരിക്കുകയാണ്.അതിർത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൽ ഇന്ത്യൻ നേരിട്ട് പരിചയമുള്ളതിനാൽ തിരിച്ചടിയായില്ല. സമുദ്രനിരപ്പിൽ നിന്നും 15000 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന സംഘർഷം നടന്നത്. സമുദ്ര നിരപ്പിൽ നിന്നും 22,000 അടി ഉയരത്തിൽ പാകിസ്താൻ സൈന്യത്തെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (26 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (40 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (50 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (1 hour ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (5 hours ago)

Malayali Vartha Recommends