Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എല്ലാം എരിഞ്ഞോടുങ്ങി ശ്രീലങ്കയെ ചൈന ഉടന്‍ വിഴുങ്ങും കടം വാങ്ങിക്കൂട്ടിയ പണി

15 JULY 2022 09:16 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇരുപതു വര്‍ഷം മുന്‍പായിരുന്നു ശ്രീലങ്കയുടെ ഇപ്പോഴത്തെ അരാജകത്വമെങ്കില്‍ തമിഴര്‍ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ദ്വീപ് രാഷ്ട്രത്തെ രണ്ടായി മുറിച്ചുമാറ്റിയേനേ. പുലിപ്രഭാകരനെയും എല്‍ടിടിഇ നേതാക്കളെയും ഒന്നൊന്നായി കൊന്നൊടുത്തി അമര്‍ച്ച ചെയ്തതോടെ എല്‍ടിടിഇ ശ്രീലങ്കയില്‍ വേരറ്റുപോയി.

പുലികളെ കൊന്നൊടുക്കിയെങ്കിലും എല്‍ടിടിഇയുടെ വേരറ്റുകളയും ചെയ്തുവെങ്കിലും നിലവില്‍ ശ്രിലങ്ക നേരിടുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിന്റെ ഇരകള്‍ തമിഴര്‍ മാത്രമല്ല സിംഹളരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഉള്‍പ്പെടെ ദ്വീപിലെ എല്ലാ മതസ്തരുമാണ്. സിംഹളയും തമിഴും ഇംഗല്‍ഷും സംസാരിക്കുന്ന ജനങ്ങളെല്ലാം ശ്രീലങ്കയില്‍ ഒരുപോലെ പട്ടിണി കിടക്കുന്നു.
ഒരു കിലോ അരിയുടെ നില 300 രൂപയിലേക്ക് കുതിച്ചു കയറുകയും ഒരു കിലോ തേയിലയുടെ വില ആറായിരം രൂപയായി കുതിക്കുകയും പെട്രോളും ഡീസലും പാചകവാതകവും ഇല്ലാതാവുകയും ചെയ്തിരിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ കൊളംബോയിലെ ഭരണസിരാകേന്ദ്രങ്ങള്‍ ജനം പിടിച്ചെടുത്തിരിക്കുന്നത്.

കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെ കൊട്ടാരങ്ങള്‍ കയ്യേറിയതോടെ സ്ഥിതിഗതികള്‍ ഇനി എങ്ങോട്ടാണ് പോവുകയെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യമാണ്.
പ്രസിഡന്റ് ഗോദഭയ രജപക്ഷെ കുടുംബാംഗങ്ങളുമൊത്ത് കപ്പലില്‍ ശ്രീലങ്ക വിട്ടെന്നും, അതല്ല രാജ്യത്തു തന്നെ സൈനിക സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണെന്നും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. യോദപക്ഷ ഇന്ത്യയിലോ മാലിയിലോ അഭയം തേടിയെന്നാണ് ഒരു കഥ.
അതല്ല ഇന്തോനേഷ്യയിലേക്ക് അദ്ദേഹം വിമാനത്തില്‍ പറന്നു രക്ഷപ്പെട്ടുവെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. ഇന്നത്തെ ഗതികേടിലേക്ക് ശ്രീലങ്കയെ എത്തിച്ചത് ദ്വീപ് രാഷ്ട്രത്തിന്റെ എക്കാലത്തെയും സുഹൃത്തും വഴികാട്ടിയുമായിരുന്നു ചൈനയാണ്. ശ്രീലങ്ക സാമ്പത്തിക തകര്‍ച്ചയിലായ ദയനീയ സാഹചര്യത്തിലും ചൈന ശ്രീലങ്കയെ കൈവിടുകയും ചെയ്തിരിക്കുന്നു.
കോവിഡിന്റെ ഏറ്റവും പ്രകടമായ സാമ്പത്തിക പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ശ്രീലങ്ക. കോവിഡിന്റെ ഇരയെന്ന് ശ്രീലങ്കയെ വിശേഷിപ്പിക്കാം.
രാജ്യമൊട്ടാതെ കത്തിയമരുന്ന ജനകീയ പ്രതിഷേധത്താല്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി പദം മാറേണ്ടി വന്ന മഹിന്ദ രാജപക്ഷെയ്ക്കു പകരം സ്ഥാനമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കും രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്..

തീവയ്പ്പും കൊള്ളയും കൊലയുമായി വലിയ തോതില്‍ അക്രമസംഭവങ്ങളും അരങ്ങേറുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ധനമന്ത്രി രാജിവയ്ക്കുകയും പ്രതിപക്ഷത്തുള്ള വിക്രമ സിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതായതോടെ ഈ സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സംഘടിച്ചതും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി കൊട്ടാരത്തില്‍ താമസമാക്കിയിരിക്കുന്നത്.
അര നൂറ്റാണ്ടോളം ശ്രീലങ്കയുടെ പ്രശ്‌നം ആഭ്യന്തരവംശീയ കലാമപമായിരുന്നു. എന്നാല്‍ നിലവിലെ ശ്രീലങ്കയുടെ പ്രതിസന്ധി രാഷ്ട്രീയമല്ല, സാമ്പത്തികമാണ്. ഭരണാധികാരികളും സര്‍ക്കാരുകളും മാറിയതുകൊണ്ടൊന്നും തീരാത്ത വിധം ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ച ഓരോ ദിവസവും രൂക്ഷമായിരിക്കൊണ്ടിരിക്കുന്നു. വിനോദസഞ്ചാരത്തില്‍ നിന്നും വസ്ത്രനിര്‍മാണത്തില്‍നിന്നുമുള്ള വരുമാനമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി ഈ രണ്ടു മേഖലയ്ക്കും തിരിച്ചടിയായതോടെ രാജ്യം സാമ്പത്തികമായി തരിപ്പണമായി.

കുറെക്കാലമായി കടമെടുത്ത് കാര്യങ്ങള്‍ ഒരുവിധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും കടമെടുപ്പ് നിര്‍ബാധമായി തുടര്‍ന്നുകൊണ്ടിരുന്നു. ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നുമൊക്കെയുള്ള കടമെടുപ്പ് തുടര്‍ന്നുപോരുകയും ചെയ്തു. ഇതോടെ ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് കടമെടുക്കാന്‍ തുടങ്ങി.

കുറഞ്ഞ പലിശയ്ക്ക് ചൈന കടം കൊടുക്കാന്‍ തയ്യാറായതോടെ ശ്രീലങ്ക ചൈനയ്ക്ക് പൂര്‍ണമായി തലവച്ചുകൊടുത്തു. എന്നാല്‍ ചൈന ചൂണ്ടയെറിഞ്ഞ് ഇരയെ വീഴ്ത്തുകയാണെന്ന് തിരിച്ചറിയാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചതുമില്ല. ചൈനയുമായി ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രീലലങ്ക പങ്കാളിയാവുകയും വാങ്ങിയ പണത്തിന്റെ പലിശ തിരിച്ചടക്കാനാവാതെ വന്നതോടെ ഹമ്പന്തോട്ട തുറമുഖം ചൈന കൈക്കലാക്കുകയും ചെയ്തു.

ശ്രീലങ്കയെ വന്‍ കടക്കെണിയിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത ചൈന ഇപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണം പോലും നല്‍കാനുള്ള വരുമാനം കണ്ടെത്താനാവാതെ ലങ്കന്‍ ഭരണകൂടം വലയുമ്പോള്‍ സഹായിക്കാന്‍ ചൈന ഒരുക്കമല്ല. ഭാരതം മാത്രമാണ് കഴിയാവുന്നവിധത്തിലൊക്കെ ശ്രീലങ്കയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വന്‍തോതില്‍ ഇന്ധനത്തിനു പുറമെ മരുന്നുകളും, അരി, പാല്‍പ്പൊടി, മണ്ണെണ്ണ മുതലായ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ദിവസവും എത്തിച്ചുകൊണ്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends