Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?


ഇന്ത്യയെ തകർക്കാൻ എത്തിയ 'തുര്‍ക്കിഷ് ഡ്രോണുകള്‍.. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ 'തുര്‍ക്കി മറന്നു കാണും...36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്...


ഇന്ത്യയെ തകർക്കാൻ എത്തിയ 'തുര്‍ക്കിഷ് ഡ്രോണുകള്‍.. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ 'തുര്‍ക്കി മറന്നു കാണും...36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്...

സിഐഎ, മൊസാദ് തലവന്മാര്‍ ഖത്തറില്‍;ഹമാസിന്റെ ഭാവി എന്ത് വൈകാതെ അറിയാം,തീര്‍ത്തുകെട്ടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്,ഖത്തറില്‍ വന്‍ ചര്‍ച്ച നടക്കുന്നു,ലോകരാജ്യങ്ങളുടെ കണ്ണ് ദോഹയില്‍

29 NOVEMBER 2023 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!

പാകിസ്താനില്‍ ഭൂചലനം...റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി...

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു.... തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..

അമേരിക്കന്‍ ഇസ്രയേല്‍ ചാരസംഘടന തലവന്മാര്‍ ദോഹയില്‍ തമ്പടിച്ചിരിക്കുന്നു. ഒന്നര മാസത്തിലധികം നീണ്ട ഇസ്രായേലിന്റെ ഗാസ ആക്രമണം നിലച്ചത് ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ വെടിനിര്‍ത്തല്‍ സമയപരിധി തീരും. ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഖത്തറിലാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. ഹമാസുമായും അമേരിക്കയുമായും നേരിട്ട് ബന്ധമുള്ള ഏകരാജ്യം ഖത്തറാണ്. യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടും.

ഇതുവരെ ഹമാസ് വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും മാത്രമാണ്. 50ലധികം ഇസ്രായേലുകാര്‍ ഇതിനകം മോചിതനായി. 150 പലസ്തീന്‍കാരും മോചിപ്പിക്കപ്പെട്ടു. ഇനി ഹമാസിന്റെ തടവിലുള്ള കൂടുതല്‍ പേരും പുരുഷന്മാരും ഇസ്രായേലി സൈനികരുമാണ്. ഇവരുടെ മോചനമാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഇതേക്കുറിച്ചാണ് മൊസാദിന് അറിയേണ്ടത്. ഹമാസിനെ തീര്‍ത്തുകെട്ടാതെ ഈ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികൈമാറ്റത്തിന് വേണ്ടിയാണ് വെടിനിര്‍ത്തലിന് നെതന്യാഹു സമ്മതം മൂളിയത്. ഹമാസിന് ആവശ്യം യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിഖമം. ഇസ്രയേല്‍ അതിന് തയ്യാറാകാതെ വീണ്ടും യുദ്ധവുമായ് മുന്നോട്ട് പോകാനാണ് പ്ലാന്‍ ഇടുന്നതെങ്കില്‍ അടവ് മാറ്റിപ്പിടിക്കാനാണ് ഹമാസ് നീക്കം. ഇറാന്റെ കൂട്ടുചേര്‍ന്നുള്ള ഹമാസ് നീക്കം ഇനിയെന്ത് അതാണ് ഇസ്രയേല്‍ ഭരണകൂടത്തിന് അറിയേണ്ടത്. മൊസാദ് മേധാവി ഡേവിഡ് ബാര്‍നിയയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ തലവന്‍ വില്യം ബേണ്‍സും ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിരിക്കുന്നത്. മൊസാദിന്റെ വരവിന് പിന്നില്‍ ഒരു ലക്ഷ്യം കൂടിയുണ്ട് ഖത്തറില്‍ പതിയിരിക്കുന്ന ഹമാസ് തലവന്മാരേക്കുറിച്ചുള്ള വിവരങ്ങള്‍ തേടുക.

ഗാസ സിറ്റിയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കി എന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇവിടെയുള്ള അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ പതാക നാട്ടുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഇപ്പോഴും ഗാസ സിറ്റിയിലുണ്ട്. എന്നാല്‍ അവിടെ തന്നെയാണ് ഹമാസിന്റെ വാഹനത്തില്‍ തടവുകാരെ കൊണ്ടുവന്ന് റെഡ് ക്രോസിന് കൈമാറിയതും. ഇതോടെ ഇസ്രായേല്‍ വാദം പൊള്ളയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വിട്ടുവീഴ്ചയ്ക്ക് ഇരുഭാഗവും തയ്യാറാകണം എന്നാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. ഇസ്രായേല്‍, അമേരിക്ക, ഹമാസ് എന്നിവരുമായി ഖത്തര്‍ പ്രതിനിധികള്‍ പ്രത്യേകം ചര്‍ച്ച നടത്തി. ഇതുവരെ ഹമാസ് 69 പേരെയാണ് വിട്ടയച്ചത്. 51 ഇസ്രായേല്‍ സ്ത്രീകളും കുട്ടികളും 18 വിദേശ പൗരന്മാരും ഇതില്‍പ്പെടും. അതേസമയം, ഇസ്രായേല്‍ വിട്ടയച്ച 150 പലസ്തീന്‍കാരില്‍ 117 കുട്ടികളും 33 സ്ത്രീകളുമാണുള്ളത്.

സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ്, മൊസാദ് അധ്യക്ഷന്‍ ഡേവിഡ് ബര്‍ണിയ എന്നിവര്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി. ഈജിപ്തിന്റെ പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമായി. ആറ് ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുമ്പോള്‍ ഖത്തറിന്റെ സുപ്രധാന പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് ലോകം. സൈനികരെയും പുരുഷന്മാരെയും വിട്ടയക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഹമാസ് എടുത്തിട്ടില്ല. നേരത്തെ ഗിലാദ് ഷാലിത്ത് എന്ന സൈനികനെ മോചിപ്പിക്കാന്‍ ആയിരത്തിലധികം പലസ്തീന്‍കാരെ ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതേ സമ്മര്‍ദ്ദ തന്ത്രം ഹമാസ് പ്രയോഗിച്ചേക്കുമെന്നാണ് വിവരം.

ഇതിനിടെ ഹമാസിന് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാല്‍ ഗസയിലെ പള്ളികളെയും സ്‌കൂളുകളെയും 'വിഷലിപ്തമായ' പ്രത്യയശാസ്ത്രത്തില്‍ നിന്ന് ശുദ്ധീകരിക്കുമെന്ന് നെതന്യാഹു. എക്‌സ് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി എക്‌സില്‍ ലൈവ് സ്ട്രീം ചെയ്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ തുടച്ചുനീക്കിയ മുസ്‌ലിം രാജ്യങ്ങള്‍ക്ക് ഉദാഹരണമായി സമ്പന്നമായ ഗള്‍ഫ് രാഷ്ട്രങ്ങളെ നെതന്യാഹു ചൂണ്ടിക്കാണിച്ചു.
ഹമാസിന്റെ നാശം ഗസയിലെ വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ക്ക് മുന്നോടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നാശത്തിനുശേഷം ഗസയില്‍ നിന്ന് നമ്മള്‍ സൈനികരെ പിന്‍വലിക്കും. ഗസയില്‍ നിന്ന് നമുക്ക് തീവ്രവാദം തുടച്ചുനീക്കേണ്ടതുണ്ട്. അതിന് കുറച്ച് സമയം എടുക്കും. പ്രത്യേകിച്ച് സ്‌കൂളുകളിലും പള്ളികളിലും ചെയ്യേണ്ട കാര്യങ്ങള്‍. അവിടെ വെച്ചാണ് കുട്ടികള്‍ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നത്. അതിനുശേഷം നമുക്ക് ഗസയെ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്,' നെതന്യാഹു പറഞ്ഞു. ഗസയിലെ തീവ്രവാദം തുടച്ചുനീക്കാന്‍ ആദ്യം നിങ്ങള്‍ വിഷലിപ്തമായ ഭരണകൂടത്തെ ഇല്ലാതാക്കണം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മനിയിലും ജപ്പാനിലും നമ്മള്‍ ചെയ്ത പോലെ,' നെതന്യാഹു പറഞ്ഞു. അറബ് രാഷ്ട്രങ്ങളായ യു.എ.ഇയും ബഹ്‌റൈനും ഈ പ്രക്രിയയിലൂടെ കടന്നുപോയതിന് ഉദാഹരണങ്ങളാണെന്നും സൗദി അറേബ്യയിലും ഒരു പരിധിവരെ ഇത് നടക്കുന്നതായും നെതന്യാഹു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (6 minutes ago)

മെയിൽ ഐ.ഡി. യിൽ മാറ്റം  (10 minutes ago)

ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ  (17 minutes ago)

ഇന്ത്യയുടെ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു  (21 minutes ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്  (28 minutes ago)

VIZHINJAM PORT ഉടൻ തീരം വിടണമെന്ന് കോസ്റ്റ്‌ഗാർഡ്  (45 minutes ago)

PAKISTAN തെരുവിലിറങ്ങി ജനം  (2 hours ago)

Pakistan Turkey വായുവിൽ ചാരമാക്കി..!  (2 hours ago)

INDIA -PAK പരാജയപ്പെട്ട ചരിത്രം മാത്രം  (2 hours ago)

യൂറോപ ലീഗ് ഫുട്ബോളിനായി ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം...  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (3 hours ago)

വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തില്‍ പെട്ടതായി  (4 hours ago)

ഓഫീസുകളില്‍ മൊബൈല്‍ ഫെയ്‌സ് റെക്കഗ്‌നീഷന്‍ പഞ്ചിംഗ്  (4 hours ago)

ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു  (4 hours ago)

30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ  (4 hours ago)

Malayali Vartha Recommends