Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!

10 MAY 2025 10:00 AM IST
മലയാളി വാര്‍ത്ത

പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.

 

 




ഭീകവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി കൊണ്ട് ഇരിക്കുമായാണ് സ്വന്തം ഭൂപ്രകൃതി പോലും വീണ്ടും
പാകിസ്താനിൽ ഭൂചലനം,ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ, നിരവധി പ്രധാന ഭൂകമ്പങ്ങൾ ഈ ഭൂകമ്പ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. തൽഫലമായി, പാകിസ്ഥാനിൽ ഭൂകമ്പങ്ങൾ ഇടയ്ക്കിടെ സംഭവിക്കുകയും വിനാശകരവുമാണ്.  റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്താനിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ ഉപരിതലത്തോട് അടുക്കുമ്പോൾ കൂടുതൽ ഊർജ്ജം പുറത്തുവിടുകയും ശക്തമായ ഭൂചലനത്തിന് കാരണമാവുകയും ചെയ്യും.2024-ൽ പാകിസ്ഥാനിൽ നിരവധി ഭൂകമ്പങ്ങളാണ് റിപ്പോർട് ചെയ്തത് . റിക്ടർ സ്കെയിലിൽ  1.5 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള

 



ഏകദേശം 167 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ഈ ഭൂകമ്പങ്ങൾ നേരിയതോ മിതമായതോ ആയിരുന്നു. ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഭൂകമ്പ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചത്. സെപ്റ്റംബറിൽ ഇസ്ലാമാബാദിനെയും പഞ്ചാബ്, കെപി എന്നിവയുടെ ചില ഭാഗങ്ങളെയും ബാധിച്ച 5.7 തീവ്രതയുള്ള ഭൂകമ്പവും പെഷവാറിലും പരിസര പ്രദേശങ്ങളിലും നവംബറിൽ ഉണ്ടായ 5.2 തീവ്രതയുള്ള ഭൂകമ്പവും ശക്തമായ ഭൂകമ്പങ്ങളിൽ ഉൾപ്പെടുന്നു.
2023 മാർച്ചിൽ ബദക്ഷാനിൽ ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു സുപ്രധാന സംഭവമായിരുന്നു,  അന്ന് വടക്കൻ പാകിസ്ഥാനിൽ ഭൂചലനം അനുഭവപ്പെട്ടു, ഖൈബർ പഖ്തൂൺഖ്വ, ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി.
പാകിസ്ഥാൻ ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് ആഗോളതലത്തിൽ ഏറ്റവും ഭൂകമ്പപരമായി സജീവമായ പ്രദേശങ്ങളിലൊന്നായി മാറുന്നു. ഈ പ്ലേറ്റുകളുടെ തുടർച്ചയായ കൂട്ടിയിടി ചാമൻ ഫോൾട്ട്, മക്രാൻ സബ്ഡക്ഷൻ സോൺ, ഹിന്ദു കുഷ് മേഖല എന്നിവയുൾപ്പെടെ നിരവധി പ്രധാന ഫോൾട്ട് ലൈനുകൾക്ക് കാരണമായി.അതുകൊണ്ടാണ് ആവർത്തിച്ചുള്ള ഭൂകമ്പങ്ങൾ അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് .

 



ഓപ്പറേഷന്‍ സിന്ദൂറില്‍ ഭയന്ന് വിറച്ച പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ആക്രമണം തുടരുന്നു. ഇന്ത്യന്‍ ആകാശ പ്രതിരോധം അതെല്ലാം തകര്‍ക്കുകയും ചെയ്യുന്നു. ജമ്മു കാശ്മീരില്‍വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാന്‍ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം. പാക്കിസ്ഥാന്റെ ഇസ്ലാമാബാദില്‍ അടക്കം ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തി. റാവല്‍പ്പണ്ടിയിലും ഇന്ത്യന്‍ ആക്രമണം ഉണ്ടായി. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് സൗദി പുറത്തിറക്കി. പാക്കിസ്ഥാനിലെ എട്ട് നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ദീര്‍ഘ ദൂര മിസൈലുകള്‍ അടക്കം പ്രയോഗിച്ചു. ഇതെല്ലാം ഇന്ത്യന്‍ വ്യോമ പ്രതിരോധം തകര്‍ത്തു. ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളില്‍ ദീര്‍ഘ ദൂര മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കരയുദ്ധത്തിനും ഇന്ത്യ തയ്യാറാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (4 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (4 hours ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (4 hours ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (5 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (5 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (5 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (5 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (5 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (6 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (7 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (7 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (7 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (7 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (8 hours ago)

Malayali Vartha Recommends