Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചെങ്കടലിൽ രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതി ഗ്രൂപ്പ്...

04 DECEMBER 2023 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമണത്തിനിരയായാതായി റിപ്പോർട്ട്. രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി ഗ്രൂപ്പ് അവകാശപ്പെട്ടു. സായുധ ഡ്രോണും നാവിക മിസൈലും ഉപയോഗിച്ച് തങ്ങളുടെ നാവികസേന രണ്ട് ഇസ്രായേലി കപ്പലുകളായ യൂണിറ്റി എക്സ്പ്ലോറർ, നമ്പർ 9 എന്നിവ ആക്രമിച്ചതായി യെമനിലെ ഹൂതി പ്രസ്ഥാനം അറിയിക്കുകയായിരുന്നു. മുന്നറിയിപ്പുകൾ നിരസിച്ചതിനെ തുടർന്നാണ് രണ്ട് കപ്പലുകളും ലക്ഷ്യമിട്ടതെന്ന് ഗ്രൂപ്പിന്റെ സൈന്യത്തിന്റെ വക്താവ് പറഞ്ഞു, യെമൻ ജനതയുടെ ആവശ്യത്തിനും ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ ആഹ്വാനത്തിനും ഉള്ളതാണ് ഈ ആക്രമണമെന്ന് ഒരു പ്രക്ഷേപണ പ്രസ്താവനയിൽ വക്താവ് പറഞ്ഞു.

വാണിജ്യ കപ്പലുകളെ സഹായിച്ചതിന് കാർണി 3 ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം പറഞ്ഞു. യുദ്ധക്കപ്പൽ ലക്ഷ്യമിട്ടതാണോയെന്ന് വ്യക്തമല്ലെന്നും യുഎസ്, പറഞ്ഞു. ആക്രമണങ്ങൾ അന്താരാഷ്ട്ര വാണിജ്യത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. യെമനിൽ ഹൂതികൾ ആരംഭിച്ച ഈ ആക്രമണങ്ങൾ പൂർണ്ണമായും ഇറാൻ സ്പോൺസർ ചെയ്തതാണെന്നും, തെളിവുകളുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ രണ്ട് കപ്പലുകൾക്കും ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

ഒരു കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു, പ്രത്യക്ഷത്തിൽ മുങ്ങാൻ സാധ്യത ഉണ്ട്. മറ്റൊരു കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചു,” ഹഗാരി ടെൽ അവീവിൽ നടന്ന മാധ്യമ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ, ചരക്ക് കപ്പൽ ആക്രമണകാരികൾ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് കപ്പൽ കമ്പനിയായ സോഡിയാക് മാരിടൈം വെളിപ്പെടുത്തി. ഫോസ്‌ഫെറിക് ആസിഡുമായി വന്ന കപ്പലിന് നേരെ ആയിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ യുഎസ് നാവികസേനയുടെ USS മാസൺ കപ്പലിന്റെ സഹായത്തോടെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.

നവംബർ 19 ന് ഗാലക്‌സി ലീഡർ എന്ന മറ്റൊരു കപ്പലും സമാനമായ രീതിയിൽ ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. പിടിച്ചെടുത്ത ചരക്ക് കപ്പൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തേക്ക് തിരിച്ചു വിടുകയും ചെയ്തിരുന്നു. ഒരു ഹെലികോപ്റ്റർ യെമൻ സൈനികരുടെ ചരക്ക് കപ്പലിലേക്ക് ഇറക്കുന്നതിന്റെയും കപ്പൽ പിടിച്ചെടുക്കുന്നതിന്റെയും തുടർന്ന് ഹൂതി വിമതർ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നിരുന്നു. പിന്നാലെ യെമന്റെയും പലസ്തീനിന്റെയും പതാകകൾ വീശി.

 

പിന്നീട് യെമൻ നാവിക ക്യാപ്റ്റൻ പിടികൂടിയ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. “യെമനിലേക്ക് സ്വാഗതം. നിങ്ങൾ ഇവിടെ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളെല്ലാവരും യെമനികളായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്. എന്നായിരുന്നു ദൃശ്യങ്ങളിൽ പറയുന്നത്. ഹമാസ് ഭീകരർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായിട്ടാണ് ഈ കപ്പൽ തട്ടിയെടുത്തത്. ഇറാന്റെ സഖ്യകക്ഷികളായ യെമൻ ഹൂത്തികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും പ്രയോഗിച്ച ആക്രമണം നടത്തിയിരുന്നു. പിന്നാലെ കൂടുതൽ ഇസ്രായേലി കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നു.

2007-ൽ കർബാലയിൽ അഞ്ച് യുഎസ് സൈനികരെ കൊലപ്പെടുത്തിയ റെയ്ഡ് ഉൾപ്പെടെ, ഇറാഖിലെ യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളുമായുള്ള ബന്ധവും, ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന്റെ പേരിലും യുഎസ് സർക്കാർ ഷഹ്‌ലൈയെ തീവ്രവാദിയായി പ്രഖ്യാപിച്ച് 15 മില്യൺ വരെ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends