Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വോട്ട് ചെയ്യുന്നത് ജിഹാദ് (വശുദ്ധ യുദ്ധം) പോലെയാണ് , നികേഷ് കുമാര്‍ അമുസ്ലീമായതിനാല്‍ പരാജയപ്പെടുത്തണം, നികേഷ് സ്വര്‍ഗത്തില്‍ പോകില്ലെന്നും അഞ്ച് നേരം നിസ്‌ക്കരിക്കുന്ന കെ.എം ഷാജി സ്വര്‍ഗത്തില്‍ പോകുമെന്നും നോട്ടീസില്‍ പറയുന്നു

09 NOVEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി നികേഷ് കുമാറിനെതിരെ യു.ഡി.എഫിന്റെ പേരില്‍ പ്രചരിച്ച രഹസ്യ ഫത്വയാണ് കെ.എം ഷാജിക്ക് വിനയായത്. ഇത്തരത്തിലുള്ള എട്ടോളം ഫത്വകളാണ് മണ്ഡലത്തില്‍ പ്രചരിച്ചത്. എല്‍.ഡി.എഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് വളപട്ടണം പൊലീസ് മുസ്്‌ലിം ലീഗ് , കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയാണ് ഈ നോട്ടീസുകള്‍ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് കാലത്ത് ഇവ ജനവിധിയെ സ്വാധീനിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ മാധ്യമങ്ങള്‍ പ്രതരിപ്പിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തായ ശേഷം ഹസീബ് എന്ന യുവാവാണ് വിവരാവകാശ നിയമപ്രകാരമാണ് ഇവ ശേഖരിച്ചത്. എന്നാല്‍ തങ്ങളുടെ കയ്യില്‍ നിന്ന് നോട്ടീസുകള്‍ പിടിച്ചെടുത്ത ചില ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നോട്ടീസുകള്‍ അതില്‍ തിരുകി കയറ്റുകയായിരുന്നെന്നും യു.ഡി.എഫ് ഔദ്യോഗികമായി ഇറക്കിയ നോട്ടീസ് അല്ലെന്നും കണ്‍വീനര്‍ ബെന്നിബഹാന്‍ അറിയിച്ചു.

ജനങ്ങളുടെ മതവികാരം ഇളക്കാന്‍ ബോധപൂര്‍വമായി അറബിയില്‍ 'അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു' എന്ന അഭിവാദനം പൂര്‍ണ്ണമായി പ്രയോഗിച്ചാണ് നോട്ടീസ് ആരംഭിക്കുന്നത്. മുസ്്‌ലിം വിശ്വാസികള്‍ ഏത് നല്ല കാര്യം ചെയ്യുമ്പോഴും ഉച്ചരിക്കാറുള്ള ബിസ്മില്ലാഹി റഹ്മാനി റഹിം (പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്ന വാക്യവും അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനടിയില്‍ ഷാജിക്ക് വോട്ട് ചെയ്യാനും നികേഷ് കുമാര്‍ അമുസ്ലീമായതിനാല്‍ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. മത പണ്ഡിതന്‍മാരും പുരോഹിതരും പുറപ്പെടുവിക്കുന്ന ഫത്വ പോലെ കര്‍ശനമായി പാലിക്കേണ്ട കാര്യങ്ങളാണ് നോട്ടീസിലുള്ളത് എന്ന രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് വിശ്വാസികളെ വീഴ്ത്താനുള്ള കുതന്ത്രമാണെന്നാണ് നികേഷ് ആരോപിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ ഷാജിക്ക് വോട്ട് ചെയ്യുന്നത് ജിഹാദ് (വശുദ്ധ യുദ്ധം) പോലെയാണ് എന്ന ധ്വനിയും ഇതിലുണ്ട്. യുദ്ധം നടക്കുമ്പോള്‍ ഊഹാപോഹങ്ങളും കേട്ട്‌കേള്‍വികളും വിശ്വസിക്കരുതെന്നും അത്തരം പ്രചരണങ്ങള്‍ കേട്ട് ആര്‍ക്കെങ്കിലുമെതിരെ നീങ്ങരുതെന്നുമുള്ള നിര്‍ദ്ദേശിക്കുന്ന ഖുര്‍ആന്‍ വചനത്തെ ദുരുപയോഗപ്പെടുത്തിയെന്നും നികേഷ് ആരോപിക്കുന്നു. അമുസ്്‌ലിംമായ നികേഷ് സ്വര്‍ഗത്തില്‍ പോകില്ലെന്നും അഞ്ച് നേരം നിസ്‌ക്കരിക്കുന്ന കെ.എം ഷാജി സ്വര്‍ഗത്തില്‍ പോകുമെന്നും അതിനാല്‍ ഷാജിയെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും നികേഷ് ഹൈക്കോടതിയില്‍ വാദിച്ചു.

'പരമ കാരുണ്യവാനായ അല്ലാഹുവിന് മുന്നില്‍ അമുസ്്‌ലിംങ്ങള്‍ക്ക് സ്ഥാനമില്ല. അവര്‍ അന്ത്യനാളുകളില്‍ സിറാത്തിന്റെ പാലം കടക്കില്ല. ചെകുത്താനൊപ്പം അന്തിയുറങ്ങേണ്ടവരാണവര്‍. അതിനാല്‍ കെ. മുഹമ്മദ് ഷാജി എന്ന കെ.എം ഷാജിയെ വിജയിപ്പിക്കാന്‍ എല്ലാ വിശ്വാസികളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അതില്‍ ഖുര്‍ആന്‍ വചനം 49: 06 ഉള്‍പ്പെടുത്തിട്ടുണ്ട്. ' ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലാണ് ഫത്‌വ ഇറങ്ങിയത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് തലേന്ന് വരെ തനിക്ക് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടിരുന്നു. മുസ്്‌ലിം വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്ന കെ.എം ഷാജിക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും എന്‍.ഡി.എഫും അടക്കമുള്ളവരും എല്‍.ഡി.എഫിലെ ചിലരും ചേര്‍ന്ന് പ്രചരിപ്പിച്ച നോട്ടീസ് ആണിതെന്ന് യു.ഡി.എഫുകാര്‍ ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends