അയ്യപ്പക്ഷേത്ര ആക്രമണം... മലപ്പുറത്തെ അയ്യപ്പ ക്ഷേത്ര ആക്രമണത്തില്‍ ബിജെപിയ്‌ക്കെതിരെ പ്രചാരണം ശക്തി പ്രാപിക്കവെ അരയും തലയും മുറുക്കി സെന്‍കുമാര്‍; പ്രതിക്കെതിരെ ശക്തമായ നിയമനടപടി വേണം എന്ന് ഔദ്യോഗികമായും തല്ലി ആ നായിന്റെ മോന്റ തല പൊളിച്ച് റോഡില്‍ ഇടണം എന്ന് അനൗദ്യോഗികമായും ഞാന്‍ ആദ്യമേ പറഞ്ഞ് കൊള്ളട്ടേ...

ഈ സംഭവം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് നേതാവ് ബി.ടി ബല്‍റാമും രംഗത്തെത്തിയിരുന്നു. എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ മൂന്ന് സംഘ് പരിവാര്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണ്... എന്ന തരത്തിലുള്ള വ്യാജപ്രചരണമാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നാണ് ബിജെപിയും ആര്‍എസ്എസും പറയുന്നത്. അതിനിടെ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍ രംഗത്തെത്തി. ആക്രമണം ബിജെപി യുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വര്‍ക്ക് ചെയ്തത് കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാന്‍ ആണെന്നാണ് സെന്‍കുമാര്‍ ആരോപിക്കുന്നത്
സെന്‍കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഒരു വിഷയത്തിൽ കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ എങ്ങനെ വർക്ക് ചെയ്യുന്നു എന്നത് നമുക്കൊന്ന് പരിശോധിക്കാം..!
മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജ്യമെറിഞ്ഞ രാമകൃഷ്ണനെന്ന ആൾ അറസ്റ്റിലായി.
വാർത്ത അതാണ്..,
തീർത്തും അപലപനീയമാണ്. പ്രതിക്കെതിരെ ശക്തമായ നിയമനടപടി വേണം എന്ന് ഔദ്യോഗികമായും.. "തല്ലി ആ നായിന്റെ മോന്റ തല പൊളിച്ച് റോഡിൽ ഇടണം" എന്ന് അനൗദ്യോഗികമായും ഞാൻ ആദ്യമേ പറഞ്ഞ് കൊള്ളട്ടേ..!!
ഇനി വിഷയത്തിലേക്ക്.
പ്രസ്തുത വിഷയത്തിൽ "അറസ്റ്റിലായ രാമകൃഷ്ണൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയല്ല, സംഭവത്തിൽ മറ്റ് രാഷ്ട്രീയ ഇടപെടലുകൾ ഇല്ല. പ്രതി മദ്യലഹരിയിലാണോ മറ്റോ എന്നത് വഴിയേ പരിശോധിക്കും" എന്ന് പ്രതിയെ അറസ്റ്റ് ചെയ്ത വളാഞ്ചേരി CI തന്നെ പത്രക്കാരോട് പറയുകയും ചെയ്തു.
ഈ അറസ്റ്റിന് മുൻപായി സ്ഥലത്തെ BJP സ്ഥാനാർത്ഥിയായി മത്സരിച്ച അയ്യപ്പനുണ്ണിയുടെ അനിയൻ #രാജൻ ഉൾപ്പെടുന്ന മൂന്നംഘ സംഘത്തെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു..
ഇവിടെയാണ് കമ്മികൾ അവരുടെ കഥ മെനയൽ തുടങ്ങുന്നത്.
കേട്ടപാതി ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളും ഇമ്രാൻ കുഞ്ഞുങ്ങളും വ്യാജ പ്രചരണം ഏറ്റെടുക്കുന്നു പ്രതിയായ രാമകൃഷ്ണനെ BJP സ്ഥാനാർത്ഥിയായി നിന്ന അയ്യപ്പനുണ്ണിയുടെ അനിയനാക്കുന്നു, കഥ ആ വഴിക്ക് വിടുന്നു.
പക്ഷേ സ്ഥലം Cl യുടെയും, സ്ഥലവാസികളുടെയും വിശദീകരണം വന്നതോടെ ആ കഥയും പൊളിയുന്നു.
ഇപ്പോൾ ഈ കഥയുമായി നടന്ന് വ്യാജ പ്രചരണം നടത്തുന്നത് , വർഗീയ ലഹളക്ക് അവസരം കാത്തിരിക്കുന്ന കൊടും തീവൃ വാദികളാണ്...
കമ്മി സിംപിളായി റൂട്ട് മാറ്റി തടി തപ്പി..
നാട്ടിൽ കലാപം ഉണ്ടാക്കുവാൻ വേണ്ടി ഈ നുണ കഥയും പേറി തീവൃ വാദികളും കമ്മികളും എത്രയിടത്ത് നടന്ന് ഒട്ടിച്ചിട്ടുണ്ടാകും?
എത്ര പേർ യഥാർത്ഥ്യം തിരിച്ചറിഞ്ഞു കാണും?..
വല്ലാത്തൊരു ജന്മങ്ങൾ തന്നെ!
https://www.facebook.com/Malayalivartha
























