അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം; പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തിലേക്ക്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം . ഇത് തടയണം എന്നാവശ്യവുമായി പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തിലേക്ക്.. തൈക്കടപ്പുറം അഴിത്തല മുതല്‍ ചിത്താരി കടപ്പുറം വരെയുള്ള പരമ്ബരാഗത മത്സ്യതൊഴിലാളികളാണ് തൊഴില്‍ നിലനിര്‍ത്താന്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. .
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം അധികൃതര്‍ തടയണമെന്നാണ് പരമ്ബരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം.അധികൃതര്‍ ഇത്തരം വള്ളങ്ങളെ നിയന്ത്രിച്ചിച്ചെങ്കില്‍ ഇവരുടെ വള്ളംകടലില്‍ വച്ച് തന്നെ തയെുമെന്നും മുന്നറിയിപ്പ്. ഇതിനായി തീരദേശ പരമ്ബരാഗത മത്സ്യതൊഴിലാളി സംഘടന രൂപീകരിച്ചു. പരമ്ബരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പുറം കടലില്‍ വല എറിഞ്ഞ് മീന്‍പിടികൂമ്ബാള്‍ പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ക്ക് ചെറുമീനുകള്‍ മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല മണ്ണെണ്ണയുടെ വില വര്‍ധിക്കുകയം ഐസ് ഫാക്ടറിയില്‍ നിന്ന് പരമ്ബരാഗത തൊഴിലാളികള്‍ക്ക് ഐസ് കിട്ടാതെ വരികയും ചെയ്യുന്നു.കന്യാകുമാരി, തിരുവനന്തപുരം എന്നിവടങ്ങളിലെ 80 ഓളം വള്ളങ്ങള്‍ അഴിത്തല കേന്ദ്രമാക്കി മീന്‍ പിടിക്കുന്നുണ്ടെന്ന് ഇവര്‍ പരാതി ഉന്നയിക്കുന്നു.
https://www.facebook.com/Malayalivartha