Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ചെടികളെ കൊന്നു തിന്നുന്ന ഫംഗസ് ബാധ മനുഷ്യനിൽ... ലോകത്ത് ഇതാദ്യം! ഇന്ത്യയിൽ സ്ഥിരീകരിച്ചു... ആശങ്കയുമായി ഡോക്ടർമാർ

19 APRIL 2023 09:25 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

ലോകത്ത് ആദ്യമായി ചെടികളെ ബാധിക്കുന്ന രോഗം മനുഷ്യനിലും സ്ഥിരീകരിച്ചു. അതും ഇന്ത്യയിൽ. കൊൽക്കത്ത സ്വദേശിയായ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ്യങ്ങളിൽ നിന്നും മനുഷ്യനിലേയ്‌ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള 61-കാരനായ മൈക്കോളജിസ്റ്റിനാണ് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

ചെടികളുടെ ഇലകൾക്ക് നിറ വ്യത്യാസങ്ങൾ വരുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണ് മൈക്കോളജിസ്റ്റിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട് ജോണലിലാണ് ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സസ്യ രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കുന്നതിന്റെ അപൂർവ ഉദാഹരണങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായിരുന്നു ഇയാൾ. സാധാരണയായി സസ്യങ്ങളിൽ കാണപ്പെടുന്ന രോഗമാണ് ഫംഗസ് രോഗം. ആദ്യം നിറം വ്യത്യാസം ബാധിക്കുകയും പിന്നീട് സസ്യം മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടർപ്പ് വിളകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ആദ്യം ഇലയ്‌ക്ക് നിറ വ്യത്യാസം വരും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു.

ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. റോസ് കുടുംബത്തിലെ സസ്യങ്ങളുടെ സിൽവർ ലീഫ് രോഗത്തിന് കാരണമാകുന്ന ഒരു സസ്യ ഫംഗസാണ് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം. മൈക്കോളജിസ്റ്റ് ആയതിനാൽ രോഗബാധിതനായ വ്യക്തി ഫംഗസുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ചിരുന്നു. അതിനാലാണ് ഇയാൾക്ക് അണുബാധ പിടിപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായ വ്യക്തിക്ക് പരുക്കൻ ശബ്ദം, ചുമ, ക്ഷീണം, ഭക്ഷണ പാനിയങ്ങൾ വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് മൈക്കോളജിസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സിടി സ്‌കാൻ, എക്‌സ റേ തുടങ്ങിയ നിരവധി പരിശോധനകൾ ഇയാളിൽ നടത്തിയിരുന്നു. കഴുത്തിനുള്ളിൽ പാരാട്രാഷ്യൽ കുരുവും കാണപ്പെട്ടിരുന്നു.

പഴുപ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫംഗസ് അണുബാധയാണ് കണ്ടെത്തിയത്. സിടി സ്‌കാനിലാണ് ശ്വാസനാളത്തിന്റെ വലതുഭാഗത്ത് പാരാട്രാഷ്യൽ കുരുവും ഉള്ളതായി കണ്ടെത്തിയത്. ഇതിന്റെ സാമ്പിളുകൾ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) അയച്ചുകൊടുക്കുകയും പരിശോധനയിൽ, ഇത് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഇയാൾക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗം മാരകമാനും സാധ്യതയുണ്ട്. പനി, തൊണ്ടവേദന, ഓഡിനോഫാഗിയ, കഴുത്തിൽ നിന്ന് ഹയോയിഡ് അസ്ഥി വരെ വീക്കം എന്നിവയ്‌ക്കൊപ്പം പാരാട്രാഷ്യൽ കുരു പലപ്പോഴും ഇയാൾക്ക് ഉണ്ടാകാറുണ്ടായിരുന്നു. പഴുപ്പു നിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഗവേഷണത്തിന്റെ ഭാഗമായി നിരന്തരം ഫംഗസുമായും ചീഞ്ഞളിഞ്ഞ ചെടികളുമായും കൂണുകളുമായും മൈക്കോളജിസ്റ്റ് സമ്പർക്കം പുലർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫംഗസ് ഇയാളിലും ബാധിച്ചത്. പരമ്പരാഗത സാങ്കേതിക വിദ്യകളായ മൈക്രോസ്‌കോപ്പി വഴിയും കൾച്ചർ വഴിയും ഫംഗസിനെ തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. സീക്വൻസിംഗിലൂടെ മാത്രമേ എന്ത് അണുബാധയെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളു.

അണുബാധ എന്താണെന്നും അതിന്റെ രൂപം വ്യക്തമായെങ്കിലും എങ്ങനെയാണ് ഇവയുടെ സ്വഭാവമെന്നും മറ്റുള്ളവരിലേയ്‌ക്ക് പടരുമോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്നും ഡോക്ടർമാർ പറഞ്ഞു. രണ്ടുവർഷം നീണ്ട ആന്റിഫംഗൽ ചികിത്സയിലൂടെ 61-കാരന്റെ രോഗം പൂർണമായി മാറിയതായും മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്‌സ് എന്ന ജേർണലിൽ പറയുന്നു.

''പരിസ്ഥിതിയിൽ കാണപ്പെടുന്ന ദശലക്ഷക്കണക്കിന് ഫംഗസുകളിൽ ഏതാനും മാത്രമേ മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കൂ. സസ്യങ്ങളെ ബാധിക്കുന്ന ഫംഗൽ രോഗാണുക്കൾ മനുഷ്യരിൽ ബാധിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഗവേഷകർ പറയുന്നു. രോഗാണുവിന്റെ സ്വഭാവമോ,മറ്റുള്ളവരിലേക്ക് പടരുന്നതിനെക്കുറിച്ചോ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആരോഗ്യമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ രോഗം കണ്ടെത്തിയത് ആശങ്കാജനകമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends