Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കാര്‍ഷിക, ഇടയ വിസകള്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി പരിമിത തോതില്‍

18 JANUARY 2014 11:26 PM IST
മലയാളി വാര്‍ത്ത.

More Stories...

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

നിതാഖാത് പരിഷ്കരണങ്ങളുടെ ഭാഗമായി കാര്‍ഷിക തൊഴില്‍, മത്സ്യബന്ധനം, ഇടയന്‍, മൃഗസംരക്ഷണം തുടങ്ങിയ ഇനങ്ങളിലേക്കുള്ള വിസകള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവരാന്‍ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. കാര്‍ഷിക രംഗവും മൃഗ സംരക്ഷണവും തമ്മില്‍ വ്യത്യാസം നിര്‍ണയിക്കാനും രണ്ടിനങ്ങളിലും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഴി വിസ അനുവദിക്കാനുമാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്.
ഇത്തരം തൊഴിലുകളിലേക്കുള്ള റിക്രൂട്ട്മെന്‍റിന് പ്രത്യേക നിയമം കൊണ്ടുവരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ അപേക്ഷിക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കാണോ വാണിജ്യാവശ്യങ്ങള്‍ക്കാണോ എന്നു വ്യക്തമാക്കേണ്ടിവരും. അതോടെ ഈ മേഖലയില്‍ യഥേഷ്ടം വിസ ലഭിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ഇതിലൂടെ കാര്‍ഷികം, ജൈവ സമ്പത്ത് തുടങ്ങിയ മേഖലകളില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ഉപയോഗത്തിനും മറ്റും ആടുമാടുകളെ വളര്‍ത്തുന്നവരും കൃഷി നടത്തുന്നവരുമായ വ്യക്തികളുടെ പേരില്‍ ഇത്തരം വിസകള്‍ ധാരാളമായി കണ്ടെത്തിയതാണ് ഈ രംഗത്ത് പുതിയ നിബന്ധനകളേര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.
ഇത്തരം വിസകള്‍ നിതാഖാത് പരിധിയിലോ സ്വദേശികവത്കരണത്തിന്‍ കീഴിലോ പെടുന്നില്ല. കാര്‍ഷിക തൊഴിലുകളിലേക്കും മല്‍സ്യ ബന്ധനം, ഇടയന്‍, മൃഗ സംരക്ഷണം തുടങ്ങിയ തൊഴിലുകളിലേക്കുമുള്ള വിസ അപേക്ഷകര്‍ക്ക് മറ്റു വിസകള്‍ക്കുള്ള അപേക്ഷകരെപോലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്ന ഇളവും ധാരാളം വിസകള്‍ ലഭ്യമാക്കാന്‍ വ്യക്തികള്‍ ഉപയോഗിച്ചതായും മന്ത്രാലയം കരുതുന്നു.
നിലവില്‍ ഇത്തരം വിസകള്‍ വലിയ നിബന്ധനകള്‍ കൂടാതെയാണ് അനുവദിക്കുന്നത്.
പുതിയ നിയമപ്രകാരം ഈ തൊഴിലുകളിലേക്ക് ഒരു വിദേശിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും പുതിയ വിസ അപേക്ഷിക്കുന്നതിനും കൃഷി മന്ത്രാലയത്തില്‍നിന്നുള്ള സമ്മത പത്രം നിര്‍ബന്ധമാക്കും.
സ്വന്തം ആവശ്യങ്ങള്‍ക്കായി ഇത്തരം ജോലിക്കാരെ നിയമിക്കുന്ന  കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
അതോടൊപ്പം ഗാര്‍ഹിക ജോലിക്കാരുടെ കാര്യത്തില്‍ സ്വീകരിച്ചപോലെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഇത്തരം വിസയിലുള്ളവരെ രാജ്യത്തെ അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമേ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്ന നിയമം കര്‍ശനമാക്കും.
വ്യക്തമായ തൊഴില്‍ കരാറിന്‍ അടിസ്ഥാനത്തിലുള്ള ഇവരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും ഇത്തരം ഏജന്‍സികള്‍ മുഖേനയായിരിക്കും വിതരണം ചെയ്യുക.
കുടുംബ രെഡവര്‍ വിസയിലെത്തി രാജ്യത്ത് തൊഴില്‍ ചെയ്തിരുന്നത് പോലെ ധാരാളം പേര്‍ കാര്‍ഷിക വിസകളിലും മൃഗ സംരക്ഷണ വിസയിലുമെല്ലാം ഇപ്പോഴും മറ്റു തൊഴിലുകള്‍ ചെയ്ത് രാജ്യത്ത് തങ്ങുന്നതായി തൊഴില്‍ മന്ത്രാലയ- ഡാറ്റാ ബേസ് മുഖേന തിരിച്ചറിഞ്ഞതാണ് ഈ രംഗത്ത് പുതിയ നിതാഖാത് പരിഷ്കരണം കൊണ്ടുവരാന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു.
‘ഫ്രീ വിസ’ ധാരാളമായി വാണിജ്യവത്കരിക്കപ്പെട്ടിരുന്ന കാലത്ത് ഇത്തരം കാറ്റഗറിയില്‍പ്പെട്ട വിസകള്‍ കുറഞ്ഞ സംഖ്യക്ക് ലഭ്യമായിരുന്നുവെന്നതാണ് അനേകമാളുകളെ ഈ വിസകളില്‍ ജോലിക്കത്തൊന്‍ സഹായിച്ചത്. വിസ അനുവദിക്കുന്നതില്‍ വലിയ നിബന്ധനകളൊന്നുമില്ലാത്തത് കാരണം സ്വദേശികള്‍ക്ക് ഇത്തരം ഇനങ്ങളില്‍ വിസ യഥേഷ്ടം ലഭ്യമായതും ധാരാളമാളുകള്‍ക്ക് വിസ സമ്പാദിക്കാന്‍ സഹായകമായി.
എന്നാല്‍ പുതിയ പരിഷ്കരണത്തോടെ ഇത്തരം പ്രവണതകള്‍ക്ക് അറുതിവരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (2 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (2 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (2 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (2 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (3 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (4 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (4 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (5 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (5 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (5 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (6 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (6 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (6 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (6 hours ago)

Malayali Vartha Recommends