Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

കമ്യൂണിസ്റ്റ്‌ കോട്ടയിലെ ജനാധിപത്യവാദി

21 NOVEMBER 2012 01:47 AM IST
മലയാളി വാര്‍ത്ത.

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

ഫോബ്‌സ്‌ മാസിക പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമനായി സ്ഥാനം നേടിയ ചൈനീസ്‌ മുന്‍ പ്രസിഡന്റ്‌ ഹ്യൂ ജിന്റാവോ ലോകരാഷ്‌ട്രീയത്തില്‍ തന്റെ സ്വാധീനശക്തി ഒരിക്കല്‍കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്‌. വാചകകസര്‍ത്തുകള്‍ക്കു മുതിരാതെ പ്രവൃത്തികളില്‍ മുഴുകുന്ന സ്വഭാവമാണു ഹൂ ജിന്റാവോയില്‍ കാണാന്‍ കഴിയുന്നത്‌. അതു തന്നെയാണ്‌ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തെ ശക്തനാക്കുന്നതും. 69 വയസ്സുകാരനായ ഹൂ ജിന്റാവോ ചൈനയുടെ ആറാമത്തെ പ്രസിഡന്റാണ്‌. ലോകത്തെ അഞ്ചിലൊന്നു ജനതയെ ഉള്‍ക്കൊള്ളുന്ന ബൃഹത്‌ രാജ്യത്തിന്റെ സാരഥി എന്ന നിലയില്‍ ഹൂ ജിന്റാവോ ശ്രദ്ധേയനായി്‌. ദേശീയവും അന്തര്‍ദേശീയവുമായ തര്‍ക്കവിഷയങ്ങളിലും വിവാദപരമായേക്കാവുന്ന കാര്യങ്ങളിലും തികച്ചും ബുദ്ധിപൂര്‍വകവും പക്വതയോടും കൂടിയനിലപാടുകളാണ്‌ അദ്ദേഹം സ്വീകരിച്ചു പോന്നത്‌. രാജ്യത്തിന്റെ പ്രസിഡന്റ്‌ എന്നതിനപ്പുറം ഹൂ ജിന്റാവാ ചൈനീസ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറി കൂടിയാണ്‌. ഹൂ ജിന്റാവോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളാണു ചൈനയെ ലോകരാഷ്‌ട്രങ്ങളുടെ മുന്‍നിരയിലേക്കു നയിക്കുന്നത്‌.

1942 സെപ്‌റ്റംബര്‍ 15നാണു ഹൂ ജിന്റാവോ ജനിച്ചത്‌. ബെയ്‌ജിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജിയോളജിയില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ജിന്റാവോ തന്റെ ഔദ്യോഗിക ജീവിതം ഗാന്‍സു പ്രവിശ്യയിലാണ്‌ ആരംഭിച്ചത്‌. 1986ല്‍ ബെയ്‌ജിംഗിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ ഓഫീസിലേക്കെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സാവോ സിയാങ്ങിന്റെ കൂടെ പ്രവര്‍ത്തിച്ചു. 1998ല്‍ വൈസ്‌ പ്രസിഡന്റായി ഉയര്‍ന്നു. 2003ല്‍ ആണ്‌ ആദ്യമായി പ്രസിഡന്റു പദത്തിലെത്തിയത്‌. അതോടെ ചൈനീസ്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അവിഭാജ്യഘടകമായി അന്താരാഷ്‌ട്ര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ ഹൂ ജിന്റാവോ മാറി.
2008ല്‍ രണ്ടാം തവണയും പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഹൂ ജിന്റാവോയ്‌ക്ക്‌ ആദ്യ തവണത്തെക്കാള്‍ ശക്തമായ വെല്ലുവിളികളെയാണു നേരിടേണ്ടിയിരുന്നത്‌. അതില്‍ ഗുരുതരമായത്‌ ആഗോള സാമ്പത്തികമാന്ദ്യമുയര്‍ത്തിയ വെല്ലുവിളിയായിരുന്നു. ലോകത്തെ വ്യവസായവത്‌കൃതവും സാമ്പത്തിക മുന്നേറ്റത്തില്‍ മുന്നില്‍ നില്‌ക്കുന്നതുമായ ചൈനയെ സാമ്പത്തികമാന്ദ്യം ബാധിച്ചതില്‍ ആശ്ചര്യപ്പെടാനില്ല. എങ്കിലും അതിന്റെ തീവ്രത നിയന്ത്രിച്ചു രാജ്യത്തിന്റെ വളര്‍ച്ചാനിരക്കും മേല്‌കൈയും നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഹൂ ജിന്റാവോക്ക്‌ അഭിമാനിക്കാം.
ലോകത്തെ സ്വാധീനിച്ച, ലോകം കാതോര്‍ക്കുന്ന ഒരു നേതാവാണു ഹൂ ജിന്റാവോ എന്നതില്‍ സംശയമില്ല. ഗള്‍ഫു നാടുകളിലെയും മറ്റും ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജിന്റാവോ നടത്തിയ പ്രസ്‌താവനകളും ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചൈനയില്‍ ബഹുകക്ഷി രാഷ്‌ട്രീയത്തിനോ ഭരണത്തിനോ യാതൊരു സാധ്യതയും വിദൂരഭാവിയില്‍ പോലുമില്ലെന്നും അത്തരമൊരു സാഹചര്യം രൂപപ്പെടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌. എത്രയൊക്കെ ഗുണഗണങ്ങള്‍ ഉണ്ടായാലും ഇത്തരം പ്രസ്‌താവനകളെ അംഗീകരിച്ചുകൊടുക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്കാവില്ല. എങ്കിലും ഒരു ചൈനീസ്‌ ഭരണാധികാരിക്ക്‌ ഇങ്ങനെയേ പ്രതികരിക്കാനാവൂ എന്ന പ്രായോഗിക യാഥാര്‍ത്ഥ്യവും മറക്കേണ്ട.
ഹൂ ജിന്റാവോക്ക്‌ ഒരു ഏകാധിപതിയുടെ പരിവേഷമില്ല. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു ജനാഭിമുഖ്യമുള്ള ഒരു ഭരണാധിപനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2003ല്‍ പ്രസിഡന്റു പദമേറ്റെടുത്ത ശേഷം ബെയ്‌ജിംഗ്‌ ഉള്‍പ്പെടെയുള്ള രാജ്യത്തെ സമ്പന്നതയുടെ ഭൂഭാഗങ്ങള്‍ക്കു പുറമേ തികച്ചും പിന്നോക്കം നില്‌ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ കൂടി സന്ദര്‍ശിച്ച ഹൂ ജിന്റാവോയില്‍ ഒരു ജനാധിപത്യവാദിയും മനുഷ്യസ്‌നേഹിയും ഒളിഞ്ഞിരിപ്പുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (10 minutes ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (24 minutes ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (31 minutes ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (44 minutes ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (56 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (1 hour ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (2 hours ago)

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (11 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (12 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (12 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (12 hours ago)

Malayali Vartha Recommends