Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വയര്‍സ്തംഭനം എന്ന മലബന്ധം

18 MARCH 2017 12:29 PM IST
മലയാളി വാര്‍ത്ത

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് വയര്‍സ്തംഭനം ഉള്‍്‌പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഇത് സര്‍വവ്യാപിയായി കണ്ടുവരുന്നു. മലബന്ധത്തിന് ഇന്ത്യയില്‍ വിവിധതരം മരുന്നുകള്‍ വിപണിയിലുണ്ട്. അതില്‍ ആയുര്‍വേദ മരുന്നുകള്‍ക്കാണ് മാര്‍ക്കറ്റ്. ഏതുതരം മരുന്നുകളായാലും ഫലത്തില്‍ ഗുണത്തേക്കാളേറെ ദോഷകരമാവുകയാണ്.

മലവിസര്‍ജനം സാധാരണമായി നടക്കേണ്ട ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താല്‍ നടക്കേണ്ടതല്ല. നിരന്തരമായ മരുന്ന് ഉപയോഗം വന്‍കുടലിനെയും മലദ്വാരത്തെയും ദുര്‍ബലമാക്കുകയും ഇത് പലരോഗങ്ങള്‍ക്കും കാരണമാക്കുകയും ചെയ്യുന്നു. വയര്‍സ്തംഭനത്തിന് അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അര്‍ശസ് തുടങ്ങിയവ.

ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധരീതയില്‍ ആയതുകൊണ്ട് വിവിധതരം പേരുകളില്‍ അറിയപ്പെടുന്നുവെന്നു മാത്രം. ഇതിന്റെ അടിസ്ഥാനകാരണം ദഹനപ്രശ്‌നങ്ങളാണെന്നുതീര്‍ച്ചയാണ്. വയര്‍സ്തംഭനം ഒരു പാരമ്പര്യരോഗമാണെന്നു പറയാറുണ്ട്. ഇത് തെറ്റാണ്. എന്നാല്‍ , പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതുമില്ല. കാരണം, അച്ഛന്റേയും അമ്മയുടെയും കുടലുമായി കുട്ടിയുടെ കുടലിനു സാദൃശ്യം ഉണ്ടാകാറുണ്ട്. ഇക്കാരണത്താല്‍ രോഗം ഉണ്ടാവുക എന്നത് അത്യപൂര്‍വ്വമാണ്.

മാത്രമല്ല, ഭക്ഷണരീതി ഏറക്കുറെ ശരിയാക്കിയാല്‍ അത്തരം പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനും സാധിക്കാറുണ്ട്. ഭക്ഷ്യവസ്തുക്കള്‍ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോള്‍ അത് ദഹനക്കേടിനിടയാക്കുന്നു. കൃത്യസമയത്ത് ദഹനം നടക്കാത്ത വസ്തുക്കള്‍ ആമാശയത്തിലും കുടലിലും കിടന്ന് അവിടത്തെ പേശികളെ കേടാക്കുന്നു. ദഹിക്കാത്ത ആഹാരസാധനങ്ങള്‍ കുടലില്‍ കെട്ടിക്കിടന്ന് അതിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട് കട്ടിയാവുന്നു. ഈ വരണ്ടമലം പുറത്തിറക്കാനായി വിസര്‍്ജനസമയത്ത് താഴോട്ട് സമ്മര്‍ദം കൊടുക്കേണ്ടതായി വരുന്നു. വരണ്ട മലം പുറത്തേക്കു വരുമ്പോള്‍ മലദ്വാരത്തിനുള്ളില്‍ ഉരഞ്ഞ് പൊട്ടി വ്രണമുണ്ടായി അങ്ങനെ പൈല്‍സിന് കാരണമാകുന്നു.

ഭക്ഷണം നന്നായി ചവച്ചരക്കാത്തതുപോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നുണ്ട്. തവിടില്ലാത്ത ധാന്യങ്ങള്‍, നാരില്ലാത്ത ഭക്ഷണം, ചായ, കാപ്പി, പുകവലി, മദ്യപാനം, എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, മസാലകള്‍, ശീതളപാനീയങ്ങള്‍, എണ്ണയില്‍ വറുത്തത്, പൊരിച്ചത്, മലശോധനക്കുള്ള മരുന്നുകള്‍, പൊറോട്ടയും ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു.

മലബന്ധവും അനുബന്ധ രോഗങ്ങളും ഉള്ളവര്‍ ഇത്തരം ആഹാരസാധനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കി ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കി രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്രവേണമെങ്കിലും കുടിക്കുക. ക്ഷീണമുണ്ടെങ്കില്‍ കരിക്കിന്‍ വെള്ളം, തേന്‍വെള്ളം ഇവ ഉപയോഗിക്കാം.



രോഗലക്ഷണം മാറിയാല്‍ ആദ്യത്തെ മൂന്നു ദിവസം ജ്യൂസുകളും പിന്നെ നാലു ദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം കഴിച്ച് തുടരുക. ശേഷം രണ്ടു നേരം വേവിച്ച ഭക്ഷണവും രാത്രിയില്‍ പരമാവധി പച്ചക്കറികളും പഴവര്‍ഗങ്ങളും ജ്യൂസുകളും മാത്രം ഉള്‍പ്പെടുത്തുക. ഇത് ജീവിതശൈലിയായി തുടരുക. ഉഴുന്ന്, പുളിപ്പിച്ച മാവുകൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍, അച്ചാറുകള്‍, ബേക്കറി സാധനങ്ങള്‍, കോള, ഐസ്‌ക്രീം, ചോക്‌ളേറ്റ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുക.



രോഗം പൂര്‍ണമായും മാറിക്കഴിഞ്ഞാല്‍ (മൂന്നു മാസം കഴിഞ്ഞ്) ഇറച്ചിയും മീനും കറിവെച്ച് കഴിക്കാം. പൊരിച്ച് കഴിക്കരുത്. പച്ചക്കറികള്‍ ഇട്ട് വേവിച്ച്, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികള്‍ ചേര്‍ത്ത് ഉച്ചക്ക് ഒരു നേരം എരിവും പുളിയും ഉപ്പും കുറച്ച് ഉപയോഗിക്കുക. രോഗാവസ്ഥ കൂടിനില്‍ക്കുമ്പോള്‍ ഒരു ബേസിനില്‍ അരപ്പാത്രം വെള്ളം നിറച്ച് കാലുകള്‍ പുറത്താക്കി ഇരിക്കുന്നതും ചില ഔഷധ ഇലകള്‍ ജ്യൂസാക്കി കുടിക്കുന്നതും (വാഴപ്പിണ്ടി + തഴുതാമ) രോഗത്തിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (4 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

Malayali Vartha Recommends