Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കൊലയാളി ഹമ്മര്‍, നിസാമിന് എവിടുന്ന് കിട്ടി?

26 FEBRUARY 2015 08:21 AM IST
മലയാളി വാര്‍ത്ത.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഇടിച്ചു കൊല്ലാന്‍ മുഹമ്മദ് നിസാം ഉപയോഗിച്ച ഹമ്മര്‍ കാര്‍ നിസാമിന്റേതല്ലന്ന്. കാറ് മോഷണ വസ്തുവാണോ അതോ നിസാമിന് വില്‍ക്കാനായി കിട്ടിയതോ ?. കൊലയാളി ഹമ്മറിനെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. പഞ്ചാബിലെ ഒരു സിംഗിന്റെ പേരിലാണ് ഈ കാര്‍. ഇത് എങ്ങനെ നിസാമിന് കിട്ടിയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പോലീസിനെ കുഴക്കുന്ന നിരവധി ചോദ്യങ്ങളാണ് ഈ ഹമ്മര്‍ കാര്‍ ഉയര്‍ത്തിവിടുന്നത്. അവസാനം നമ്മുടെ പോലീസ് കേസന്വേഷിച്ച് കാറും നിസാമും രക്ഷപ്പെടുമോ എന്ന ചോദ്യമാണ് ബാക്കിയുള്ളത്.
പി.ബി 03 എഫ് 9999 നമ്പര്‍ ഹമ്മര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പഞ്ചാബിലാണ് ചെയ്തിട്ടുള്ളത്. രേഖകളനുസരിച്ച് പഞ്ചാബിലെ ഒരു സിംഗിന്റേതാണ് വാഹനം. വ്യാജ പേരും മേല്‍വിലാസവുമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒരു മാസം മുമ്പാണ് ബംഗളുരുവില്‍ നിന്നാണ് ഹമ്മര്‍ നിസാം കേരളത്തിലേക്ക് കൊണ്ടുവന്നത്. അതുവരെ നിസാമിന്റെ ബംഗളുരുവിലെ സുഹൃത്തായ റെഡ്ഡിയായിരുന്നു വാഹനം ഉപയോഗിച്ചത്. യഥാര്‍ത്ഥ ഉടമ അറിയാതെ വാഹനം കൈകാര്യം ചെയ്യുന്ന നാലാമത്തെയാളാണ് നിസാം. വില്‍പന നടത്താന്‍ വേണ്ടിയാണ് മറ്റൊരാള്‍ വഴി റെഡ്ഡിയുടെ കൈയില്‍ ഹമ്മറെത്തുന്നത്. അത് നടക്കാതെ വന്നപ്പോള്‍ നിസാമിന് റെഡ്ഡി കൈമാറുകയായിരുന്നു. ഈ സാഹചര്യമാണ് പൊലീസ് പരിശോധിക്കുന്നത്.
ഹമ്മര്‍ നിസാം കേരളത്തിലേക്ക് കൊണ്ട് വന്നെങ്കിലും ഒരു രൂപ പോലും റെഡ്ഡിക്ക് കൊടുക്കുകയോ രജിസ്‌ട്രേഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. റെഡ്ഡിയും നിസാമും തമ്മിലെ ഈ ബന്ധത്തിന്റെ അടിസ്ഥാനമെന്തെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ ഹമ്മറിന്റെ ഉടമയായ സിംഗിനെ പേരാമംഗലം സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സി.ഐ ബിജുകുമാര്‍ പഞ്ചാബ് പൊലീസിന് ഇ മെയില്‍ സന്ദേശമയച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് റെഡ്ഡിക്കും നോട്ടീസ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends